Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

“ഗുജറാത്ത് കലാപം അടിച്ചമര്‍ത്താന്‍ മോദി കഴിയുന്നതെല്ലാം ചെയ്തു; 1984 സിഖ് വിരുദ്ധ കലാപം നിയന്ത്രിക്കാന്‍ കോണ്‍ഗ്രസ് എന്ത് ചെയ്തു?”- അമിത് ഷാ

ഗുജറാത്ത് കലാപം അടിച്ചമര്‍ത്താന്‍ മോദി മുഖ്യമന്ത്രിയെന്ന നിലയില്‍ കഴിയുന്നതെല്ലാം ചെയ്തെന്നും എന്നാല്‍ ഇന്ദിരാഗാന്ധിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുണ്ടായ സിഖ് വിരുദ്ധകലാപം കോണ്‍ഗ്രസ് എന്ത് ചെയ്തെന്നും അമിത് ഷാ ചോദിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2022, 09:03 pm IST
in India

ന്യൂദല്‍ഹി: ഗുജറാത്ത് കലാപം അടിച്ചമര്‍ത്താന്‍ മോദി മുഖ്യമന്ത്രിയെന്ന നിലയില്‍ കഴിയുന്നതെല്ലാം ചെയ്തെന്നും എന്നാല്‍ ഇന്ദിരാഗാന്ധിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുണ്ടായ സിഖ് വിരുദ്ധകലാപം കോണ്‍ഗ്രസ് എന്ത് ചെയ്തെന്നും അമിത് ഷാ ചോദിച്ചു.  

ഗോധ്രകലാപത്തിന് ശേഷമുണ്ടായ 2002ലെ ഗുജറാത്ത് കലാപത്തില്‍ കേന്ദ്ര സേനയെ രംഗത്തിറക്കാന്‍ വരെ ഗുജാറാത്ത് സര്‍ക്കാര്‍ ഒരുക്കമായിരുന്നു. കലാപം അടിച്ചമര്‍ത്താന്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നിഷ്പക്ഷമായും കാലതാമസം കൂടാതെയും നടപടിയെടുത്തുവെന്ന് മുന്‍ പഞ്ചാബ് ഡിജിപി ആയിരുന്ന കെ.പി.എസ്. ഗില്‍ കണ്ടെത്തിയിരുന്നു. – അമിത് ഷാ പറഞ്ഞു.  

എന്നാല്‍ 2002ലെ കലാപത്തെതുടര്‍ന്ന് ഇപ്പോഴും കോണ്‍ഗ്രസ് മോദിയെ വേട്ടയാടാന്‍ ശ്രമിക്കുകയാണ്. 1984ലെ സിഖ് വിരുദ്ധ കലാപം അമര്‍ച്ച ചെയ്യാന്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ എന്താണ് ചെയ്തത്. – അമിത് ഷാ ചോദിച്ചു.  

1984ലെ സിഖ് വിരുദ്ധ കലാപം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും ഒരു നടപടിയും എടുത്തിരുന്നില്ല. പഞ്ചാബില്‍ പോലും നിരവധി സിഖുകാര്‍ കൊല്ലപ്പെട്ടു. സൈന്യത്തിന്റെ ആസ്ഥാനം ദല്‍ഹിയില്‍ ആണ്. എന്നിട്ടും ഇത്രയധികം സിഖുകാര്‍ ദല്‍ഹിയില്‍ കൊല്ലപ്പെട്ടിട്ടും ഒരു നടപടിയും കോണ്‍ഗ്രസ് സര്‍ക്കാര്‍ എടുത്തില്ല. ഈ പ്രശ്നത്തെക്കുറിച്ച് പഠിക്കാന്‍ ഒരൊറ്റ പ്രത്യേക അന്വേഷണ സംഘത്തെ (എസ് ഐടി) പ്പോലും നിയോഗിച്ചില്ല. ഇപ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് ഒരു അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. – ഷാ പറഞ്ഞു.  

ഗുജറാത്തിലെ കലാപം അടിച്ചമര്‍ത്താന്‍ അന്ന് മോദി ആവുന്നതെല്ലാം ചെയ്തിരുന്നു. ഞാന്‍ അന്നത്തെ സാഹചര്യം അടുത്ത് നിരീക്ഷിക്കുകയായിരുന്നു. ഒരു മുഖ്യമന്ത്രിയും ഈ സാഹചര്യത്തെ ഇതുപോലെ നിശ്ചയദാര്‍ഡ്യത്തോടെ കൈകാര്യം ചെയ്തിട്ടുണ്ടാവില്ല. ലാത്തിച്ചാര്‍ജ്ജ്, വെടിവെപ്പ് എല്ലാം കലാപം നിയന്ത്രിക്കാന്‍ നടന്നു. 900 പേരെങ്കിലും കൊല്ലപ്പെട്ടു. – ഷാ പറഞ്ഞു.  

പഞ്ചാബിലെ തീവ്രവാദം അടിച്ചമര്‍ത്തിയ കെ.പി.എസ്. ഗില്‍ അന്ന് ഗുജറാത്തില്‍ എത്തിയിരുന്നു. കലാപം പോലെ ഒരു സാഹചര്യം നിയന്ത്രണാധീനമാക്കാന്‍ സര്‍ക്കാരിന് സമയമെടുക്കുമെന്നാണ് കെ.പി.എസ്. ഗില്‍ അന്ന് പറഞ്ഞത്. ഞാന്‍ ഗില്ലുമായി ചേര്‍ന്ന് അന്ന് അത്താഴത്തിനുണ്ടായിരുന്നു. അദ്ദേഹം  മോദി ആവുന്നതെല്ലാം ചെയ്തു എന്നാണ് ഗില്‍ പറഞ്ഞത്. ഗില്ലിനെതിരെപ്പോലും അന്ന് ചിലര്‍ ആരോപണം ഉയര്‍ത്തിയിരുന്നു. – അമിത് ,ഷാ പറഞ്ഞു  

Tags: മോഡിഗുജറാത്ത് കലാപംഗോധ്ര കൂട്ടക്കൊലസിഖ് വിരുദ്ധ കലാപം1984 സിഖ് വിരുദ്ധ കലാപംപ്രധാനമന്ത്രി മോദികെ.പി.എസ്. ഗില്‍violenceഅമിത് ഷാനരേന്ദ്രമോദിriotസോണി് ഗാന്ധി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അക്രമം, ലൈംഗികത.. മൊബൈല്‍ ഫോണുകളില്‍ തരംഗമായി മാറിയ മൈക്രോ ഡ്രാമകള്‍ നിയന്ത്രിക്കാന്‍ ചൈനീസ് സര്‍ക്കാര്‍

Kerala

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

India

മണിപ്പൂരിലെ ഉഖ്രുലിൽ വീണ്ടും അക്രമം: നിരവധി വീടുകൾ അഗ്നിക്കിരയായി, ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു

Kerala

ജമാഅത്തെ ഇസ്ലാമി വിഷയത്തില്‍ സി പി എമ്മില്‍ ഭിന്നത, എ കെ ബാലനെ തളളി എം വി ഗോവിന്ദന്‍, ന്യായീകരിച്ച് മുഖ്യമന്ത്രി

Kerala

ലഹരി വാങ്ങാൻ പണം നൽകിയില്ല; ഭർത്താവിന്റെ വെട്ടേറ്റ് യുവതി മരിച്ചു, വെട്ടുകത്തികൊണ്ട് ആക്രമിക്കപ്പെട്ട മുനീറ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു

പുതിയ വാര്‍ത്തകള്‍

മുസ്ലീങ്ങൾ സദാസമയവും രാഹുലിനെ വിളിച്ച് നടക്കുന്നു ; കോൺഗ്രസിന്റെ കാലത്താണ് കലാപങ്ങളും , ബാബറി മസ്ജിദ് തകർക്കലും ഉൾപ്പെടെ ഉണ്ടായത് 

കോണ്‍ഗ്രസിന്റെ ധിക്കാരം പിടിച്ചില്ല; ഇന്ത്യാമുന്നണിയോഗത്തില്‍ നിന്നും ശരത് പവാറും വിട്ടുനില്‍ക്കും

യുഡിഎഫ് ഭരണത്തില്‍ സ്വാധീനമുറപ്പിച്ച് മതവര്‍ഗ്ഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പുറത്ത്

യോഗിയുടെ പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ച് യുപിയിലെ മുസ്ലീങ്ങൾ ; ആഗ്രയിൽ യോഗിയ്‌ക്കായി പ്രത്യേക പ്രാർത്ഥനകളുമായി മുസ്ലീം വിശ്വാസികൾ

ഋതബ്രത ബാനര്‍ജിയുടെ അഹങ്കാരത്തെ വിമര്‍ശിച്ച് പി. ശ്രീരാമകൃഷ്ണൻ. എങ്കിലും സ്വപ്നാസുരേഷിന്റെ വീട്ടില്‍ പോകുന്നത്ര നാണക്കേടല്ലെന്ന് സോഷ്യല്‍മീഡിയ

ഇന്ത്യ ഒരിക്കലും വിദേശ ഉത്തരവുകൾ അനുസരിച്ചിട്ടില്ല ; ആ പരമാധികാരത്തെ ചോദ്യം ചെയ്യാനുമാകില്ല ; ട്രമ്പിന് പുടിന്റെ മുന്നറിയിപ്പ്

75കോടിയുടെ ആഡംബര വസതി (വലത്ത്) അഭിഷേഖ് ബാനര്‍ജിയും ഭാര്യ രുചിരയും (ഇടത്ത്)

മമതയെ ഇഷ്ടപ്പെടുന്നവര്‍ മരുമകന്‍ അഭിഷേക് ബാനര്‍ജിയെ വെറുക്കുന്നു, എന്നാല്‍ മരുമകനോടുള്ള അന്ധമായ സ്നേഹം മമതയെ ഇരുട്ടില്‍ തള്ളുന്നു

ഓസ്‌ട്രേലിയൻ ടെക് ഭീമൻ എയർട്രങ്കിന്റെ തലവൻ റോബിൻ ഖുഡ ബംഗ്ലാദേശി വംശജൻ ; പക്ഷെ 3 ലക്ഷം കോടി നിക്ഷേപിക്കുന്നത് സ്വന്തം രാജ്യത്തല്ല , ഇന്ത്യയിൽ

ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ

ടിഎംസിയിൽ പുതിയൊരു കലാപമുഖം : ഇപ്പോൾ വിമത നേതാക്കൾ എംപിമാരുടെ പിന്തുണ ശേഖരിക്കുന്നു , അഭിഷേക് ബാനർജിക്ക് കസേര നഷ്ടപ്പെടുമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.