Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ചെറുതോണിയില്‍ റോഡ് നിര്‍മിക്കുന്നത് പരിസ്ഥിതി ആഘാത പഠനം നടത്താതെ

കുന്നിന്‍ ചരിവുകളുടെ സംരക്ഷണത്തിനായി മാസ്റ്റര്‍ പ്ലാന്‍ പ്രകാരം മാത്രമെ ഇവ ഇടിച്ച് നിരത്തി നിര്‍മാണം നടത്താന്‍ പറ്റുകയുള്ളൂ. എന്നാല്‍ ഈ റോഡ് മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെട്ടിട്ടില്ല. അതിനാല്‍ തന്നെ കുന്നിടിക്കാനുമാകില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2022, 10:04 am IST
in Idukki
ചെറുതോണിയില്‍ സിപിഎം ഓഫീസിന് സമീപം കുന്നിടിച്ച് നിരത്തി വീതി കൂട്ടുന്നു

ചെറുതോണിയില്‍ സിപിഎം ഓഫീസിന് സമീപം കുന്നിടിച്ച് നിരത്തി വീതി കൂട്ടുന്നു

ഇടുക്കി: ചെറുതോണി ടൗണിന്റെ സൗന്ദര്യ വത്കരണത്തിന്റെ ഭാഗമായി നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സുപ്രീകോടതി വിധിയുടെ ലംഘിച്ചെന്ന് ആക്ഷേപം. ചെറുതോണി മുതല്‍ ഇടുക്കി മെഡിക്കല്‍ കോളേജ് വരെയുള്ള ഭാഗമാണ് 3 മീറ്റര്‍ വീതി കൂട്ടി നിര്‍മിക്കുന്നത്. ഇടുക്കി ഡെവല

പ്‌മെന്റ് അതോററ്റിയുടെ കീഴിലാണ് നിര്‍മാണം നടക്കുന്ന സ്ഥലം വരുന്നത്.  ഈ മാസം ആദ്യം വന്ന സുപ്രീകോടതി വിധി പ്രകാരം സംരക്ഷിത വനമേഖലക്ക് സമീപം ഇത്തരം നിര്‍മാണങ്ങള്‍ നടത്തുമ്പോള്‍ പരിസ്ഥിതി ആഘാത പഠനം നടത്തി ഈ റിപ്പോര്‍ട്ട് പ്രകാരം വേണം ജോലികള്‍ ആരംഭിക്കാന്‍. കുന്നിന്‍ ചരിവുകളുടെ സംരക്ഷണത്തിനായി മാസ്റ്റര്‍ പ്ലാന്‍ പ്രകാരം മാത്രമെ ഇവ ഇടിച്ച് നിരത്തി നിര്‍മാണം നടത്താന്‍ പറ്റുകയുള്ളൂ. എന്നാല്‍ ഈ റോഡ് മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെട്ടിട്ടില്ല. അതിനാല്‍ തന്നെ കുന്നിടിക്കാനുമാകില്ല.  

എന്നാല്‍ ഇതൊന്നും തേടാതെയാണ് കുന്നുകള്‍ ഇടിച്ചുള്ള നിര്‍മാണം പുരോഗമിക്കുന്നത്. പാറയടക്കം പൊട്ടിച്ച് നീക്കിയും നിരവധി മരങ്ങളും മുറിച്ചാണ് നിര്‍മാണം നടത്തുന്നത്. പാര്‍ക്കിങ്ങിന് സ്ഥലം കണ്ടെത്തുന്നതിനായി കുന്നിടിക്കുന്നുണ്ട്. ചെറുതോണി സിപിഎം ഓഫീസിന് സമീപം ഇത്തരത്തില്‍ വലിയ കുന്നിടിച്ച് നിരത്തി കഴിഞ്ഞു. കഴിഞ്ഞവാരം മന്ത്രി റോഷി അഗസ്റ്റിനാണ് റോഡ് പണി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ഇതിന് മുമ്പ് വന്ന സുപ്രീകോടതി വിധി ഇവിടെ ലംഘിക്കുകയായിരുന്നു. ഇടുക്കി സംഭരണി സ്ഥിതി ചെയ്യുന്ന ഭാഗം (വെള്ളം ഉള്‍പ്പെടെ) ഇടുക്കി വന്യജീവി സങ്കേതത്തിന് കീഴിലാണ്. ഇവിടെ നിന്ന് അരകിലോ മീറ്ററില്‍ താഴെ മാത്രമാണ് ഈ റോഡിലേക്കുള്ളത്. റോഡ് നിര്‍മാണത്തിന് സോഷ്യല്‍ ഫോറസ്റ്ററി ആണ് അനുമതി നല്‍കിയതെന്നാണ് ഇടുക്കി വന്യജീവി സങ്കേതത്തിന്റെ വാര്‍ഡന്‍ പറയുന്നത്. എന്നാല്‍ മരം മുറിക്കാന്‍ അല്ലാതെ റോഡ് പണിക്ക് അനുമതി നല്‍കാന്‍ സോഷ്യല്‍ ഫോറസ്റ്ററി ആകില്ല.  

റോഡ് നിര്‍മാണത്തിന് വിവിധ വകുപ്പുകള്‍ ചേര്‍ന്ന് നേരത്തെ അനുമതി നല്‍കിയതാണെന്ന് അധികൃതര്‍ പറയുന്നത്. എന്നാല്‍ സുപ്രീംകോടതി വിധി വന്നത് ഇവരാരും അറിഞ്ഞതായും ഭാവിക്കുന്നില്ല. സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ ഫലമായാണ് ഇത്തരത്തില്‍ ചെറുതോണി ടൗണിന് ഗുണകരമാകേണ്ട പദ്ധതിക്കെതിരെ ആക്ഷേപമുയരാന്‍ കാരണം. മറ്റൊരിടത്തും ഇല്ലാത്ത ഒരു കി.മീ. ബഫര്‍ സോണ്‍ എന്നത് ആദ്യപിണറായി മന്ത്രിസഭയുടെ കാലത്ത് 2019ലാണ് അംഗീകരിച്ചത്. ഇതാണ് സുപ്രീംകോടതി ഉത്തരവിലൂടെ ശരിവെച്ചത്.

Tags: buildingCheruthoni
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലഖ്‌നൗ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തം: അലിഗഞ്ചിലെ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് എൽഡിഎ

Kerala

സ്‌കൂള്‍ കെട്ടിടം തകര്‍ന്നതില്‍ അന്വേഷണത്തിന് കത്ത് നല്‍കുമെന്ന് മേയര്‍ വി വി രാജേഷ്,,തകര്‍ന്നത് കഴിഞ്ഞ വര്‍ഷം 3 കോടി മുടക്കി നവീകരിച്ച കെട്ടിടം

Kerala

തലസ്ഥാനത്ത് സ്‌കൂള്‍ വളപ്പിലെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു

Kerala

നഗരഹൃദയത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍ കെട്ടിടം പൊളിക്കുന്നു; ഭീതിയില്‍ പ്രദേശവാസികള്‍

Kerala

കോഴിക്കോട് കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണ് മരണം 4 ആയി

പുതിയ വാര്‍ത്തകള്‍

റൊണാള്‍ഡോ ഒരു ഇതിഹാസം, ടീമിന്റെ സംസ്‌കാരം രൂപപ്പെടുത്തുന്ന നേതാവ്: റോബര്‍ട്ടോ മാര്‍ട്ടിനെസ്

മത്സരശേഷം പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സ്‌പെയിന്റെ ലാമിന്‍ യമാലും പരസ്പരം കൈകോര്‍ത്ത് ആശംസകള്‍ പങ്കുവയ്ക്കുന്നു

ഫിഫ ലോകകപ്പ്: പോര്‍ച്ചുഗലിന് സ് ‘പെയിന്‍’

ബദരീനാഥ് ക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ചവരെ വെറുതെ വിടില്ലെന്ന് ധാമി സർക്കാർ ; കേസ് അന്വേഷണത്തിന് മൂന്നംഗ ഉന്നതതല സമിതി രൂപീകരിച്ചു

ഒരു ലക്ഷം ഭവനങ്ങളില്‍ രാമായണ പാരായണത്തിനൊരുങ്ങി രാം പ്രസ്ഥാന്‍

ബദരീനാഥ് ക്ഷേത്രത്തിലെ അന്വേഷണത്തിന് നാലംഗ സമിതിയായി

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണത്തില്‍ മാറ്റം വരുത്തുമെന്ന് മന്ത്രി

പാകിസ്ഥാന്റെ കാര്‍ഗോ വിമാനം അറബിക്കടലില്‍ കാണാതായി; തിരച്ചില്‍ തുടരുന്നു

വീണാ വിജയന്റെ പിണറായിയിലെ വസ്തുക്കളുടെ രേഖ പരിശോധിച്ച് ഇഡി; വിദേശത്തും ബെംഗളൂരുവിലുമുൾപ്പെടെ സ്വത്തിടപാടുകൾ എന്ന് സൂചന

പ്രശാന്ത് കിഷോറിന്റെ തിരഞ്ഞെടുപ്പ് കളത്തിലേക്ക് ദളപതി വിജയ് എത്തുമ്പോൾ ; ഇനി ബിഹാറിലും അണ്ണന്റെ മാസ് ഡയലോഗ്

തുരങ്കപാത നിര്‍മാണം ആരംഭിച്ചത് ആവശ്യമായ വിദഗ്ധ പഠനമില്ലാതെ; സിയാക് റി്‌പ്പോര്‍ട്ടിലെ അപാകത ചൂണ്ടിക്കാണിച്ച് 2025ല്‍ ജന്മഭൂമി റിപ്പോര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.