Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

ഓര്‍മ്മകള്‍ പെയ്തിറങ്ങി; രമേശന്‍ നായരെ അനുസ്മരിച്ച് ഓര്‍മ്മ പൂക്കള്‍

രമേശന്‍ നായര്‍ തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്ന് സംഗീത സംവിധായകന്‍ ദര്‍ശന്‍ രാമന്‍ പറഞ്ഞു. തന്റെ സഹോദരനായിരുന്നു രമേശന്‍ നായര്‍. പത്താമുദയം എന്ന സിനിയയിലൂടെ അടുത്തറിഞ്ഞത്. എന്നാല്‍ പിന്നീട് അദ്ദേഹത്തിന്റെ കാവ്യ ഈരടികള്‍ എന്നെ അദ്ദേഹത്തോടൊപ്പം അടുപ്പിക്കുകയാണുണ്ടായത്. ഭക്തിഗാനങ്ങളായാലും സിനിമാ ഗാനങ്ങളായാലും അദ്ദേഹത്തിന്റെ വരികളില്‍ നിറഞ്ഞ് നിന്നത് ഭക്തി മാത്രമായിരുന്നുവെന്ന് ദര്‍ശന്‍ രാമന്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2022, 08:55 pm IST
in Music

തിരുവനന്തപുരം: മലയാളികള്‍ക്ക് ഹൃദയസ്പര്‍ശിയായ പാട്ടുകള്‍ സമ്മാനിച്ച എസ്.രമേശന്‍ നായരുടെ ഓര്‍മ്മള്‍  പൂക്കളായി പെയ്തിറങ്ങി. ട്രിവാന്‍ഡ്രം ഡയലോഗ് എന്ന കലാസാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തില്‍ വഴുതയ്‌ക്കാട് ഭാരത് ഭവനില്‍ നടന്ന അനുസ്മരണ ചടങ്ങിലാണ് രമേശന്‍ നായരുടെ ഓര്‍മ്മകള്‍ മലയാളികള്‍ക്ക് സമ്മാനിച്ചത്.

മലയാളികള്‍ക്ക് തീരാ നഷ്ടമാണ് രമേശന്‍ നായരുടെ വിയോഗമെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍ പറഞ്ഞു. രമേശന്‍ നായര്‍ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. വളരെ കുറച്ച് കാലത്തെ പരിചയമാണുണ്ടായിരുന്നെങ്കിലും രമേശന്‍ നായരുമായുള്ള ബന്ധം ഗാഢമേറിയതായിരുന്നു. പൊതു സമൂഹത്തില്‍ വ്യത്യസ്തമായ കാഴ്ചപ്പടുകളാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ ചലചിത്ര ഗാനങ്ങളിലടങ്ങിയിട്ടുള്ള കാവ്യ ഭംഗി  ഇതുവരെയുള്ള ഏത് പാട്ടുകളിലും പ്രകടമാണ്. പ്രണയമാണെങ്കിലും ഭക്തിയാണെങ്കിലും തന്മയത്വത്തോടു കൂടി തന്റെ കാവ്യഭാവനയിലൂടെ പൊതു സമൂഹത്തിന് നല്‍കാന്‍ കഴിവുള്ള ബഹുമുഖ പ്രതിഭയാണ് രമേശന്‍ നായര്‍.  മാത്രവുമല്ല. സുബ്രഹ്മണ്യ ഭാരതിയുടേയും ശ്രീ നാരായണ ഗുരു തുടങ്ങിയ മഹത് വ്യക്തിത്വങ്ങളുടെ കൃതികള്‍ മലയാളികള്‍ക്ക് സമ്മാനിക്കാന്‍ രമേശന്‍ നായര്‍ കഴിഞ്ഞിട്ടുണ്ടുവെന്നത്  അഭിമാനാര്‍ഹമാണെന്ന് വി.മുരളീധരന്‍ പറഞ്ഞു.  

രമേശന്‍ നായര്‍ തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്ന് സംഗീത സംവിധായകന്‍ ദര്‍ശന്‍ രാമന്‍ പറഞ്ഞു. തന്റെ സഹോദരനായിരുന്നു രമേശന്‍ നായര്‍. പത്താമുദയം എന്ന സിനിയയിലൂടെ അടുത്തറിഞ്ഞത്. എന്നാല്‍ പിന്നീട് അദ്ദേഹത്തിന്റെ കാവ്യ ഈരടികള്‍ എന്നെ അദ്ദേഹത്തോടൊപ്പം അടുപ്പിക്കുകയാണുണ്ടായത്. ഭക്തിഗാനങ്ങളായാലും സിനിമാ ഗാനങ്ങളായാലും അദ്ദേഹത്തിന്റെ വരികളില്‍ നിറഞ്ഞ് നിന്നത് ഭക്തി മാത്രമായിരുന്നുവെന്ന് ദര്‍ശന്‍ രാമന്‍ പറഞ്ഞു.

ആര്‍ഷ ഭാരതത്തിന്റെ പ്രതീകമാണ് എസ്.രമേശന്‍ നായരെന്ന് കവി ജോര്‍ജ്ജ് ഓണക്കൂര്‍. നമ്മുടെ സംസ്‌കാരവും ഭക്തിയും നിറഞ്ഞ് തുളുമ്പുന്ന ഋഷി തുല്യനായ വ്യക്തിയാണ് . മലയാളവും തമിഴും അനായാസം കൈകാര്യം ചെയ്യാന്‍ കഴിവുള്ള അദ്ദേഹം മൂവായിരത്തിലധികം കൃതികള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. കാലഘട്ടത്തിനനുചിതമായ ഏറ്റവും നല്ല കവിതകളാണ് രമേശന്‍ നായര്‍ സമ്മാനിച്ചതെന്ന് ജോര്‍ജ്ജ് ഓണക്കൂര്‍ പറഞ്ഞു.  

ചടങ്ങില്‍ ആര്‍.പ്രദീപ്, ബാലു ജി നായര്‍, സജി കമല എന്നിവര്‍ സംബന്ധിച്ചു. തുടര്‍ന്ന് രമേശന്‍ നായര്‍ എഴുതിയ ഗാനങ്ങളടങ്ങിയ സംഗീത സദസ്സും പ്രമുഖ ഗായകരായ മണക്കാട് ഗോപന്‍, കാവാലം സജി, അപര്‍ണ്ണ സന്തോഷ് എന്നിവരുടെ സാന്നിധ്യത്തില്‍ നടന്നു.

Tags: MusicS Ramesan Nair
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

Music

നാദബ്രഹ്മത്തിന്റെ ഏകാന്തസഞ്ചാരി

Music

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

India

ചലച്ചിത്രഗാനരംഗത്ത് 50ാം വാര്‍ഷികം ആഘോഷിക്കാന്‍ ഇളയരാജ…10 ദിവസത്തെ അമേരിക്കന്‍ പര്യടനത്തിന്

Music

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

പുതിയ വാര്‍ത്തകള്‍

വരുമാന മാർഗ്ഗങ്ങൾ തുറക്കും; കലാരംഗത്ത് വൻ അംഗീകാരം! സമ്പൂർണ്ണ രാശിഫലം (10 ജൂൺ 2026) – AI ജ്യോതിഷം

ഹോര്‍മുസ് കടലിടുക്കില്‍ നിരീക്ഷണപ്പറക്കല്‍ നടത്തിയിരുന്ന 333 കോടി രൂപ വിലയുള്ള യുഎസിന്റെ അപാച്ചെ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ട് ഇറാന്‍

പഴയ കടം വീട്ടുകയാണ്….ശ്യാമപ്രസാദ് മുഖര്‍ജിയുടെ 125ാം ജന്മദിനത്തിന് 125 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാന്‍ ബംഗാളിലെ ബിജെപി സര്‍ക്കാര്‍

പാകിസ്ഥാനിലെ ലാഹോറിലെ തകര്‍ന്ന ജെയിന്‍ ക്ഷേത്രം

ബാബറി മസ്ജിദിന്റെ പേരില്‍ കലാപം നടത്തുന്ന മുസ്ലിങ്ങള്‍ അറിയണം;1947ല്‍ പാകിസ്ഥാനില്‍ 1817 ഹിന്ദു, സിഖ് ക്ഷേത്രങ്ങളുണ്ടായിരുന്നു, ഇന്ന് 37 എണ്ണം മാത്രം

അമ്മസ്നേഹം അമൂല്യമാണ്….സിംഹക്കുഞ്ഞിനെ റാഞ്ചിപ്പറക്കുന്ന കഴുകനെ വിടാതെ പിന്തുടര്‍ന്ന് അമ്മ സിംഹം…പിന്നെ സംഭവിച്ചത്.

ഹനുമാൻ ചാലിസ ഇങ്ങനെ ചൊല്ലിയാൽ ഫലം വായുവേഗത്തിൽ

ഇത്തിരി നാണം വേണം, നട്ടെല്ല് വേണം….ഇര്‍ഫാന്‍ പത്താനെ മോശമായി ചീത്തവിളിച്ച് മഹുവ മൊയ്ത്ര; പത്താന്‍ ദല്‍ഹിയിലേക്ക്, ബിജെപിയിലേക്കെന്ന് അഭ്യൂഹം

ഗംഗാ നദിയിൽ നിന്ന് 2,500 വർഷം പഴക്കമുള്ള ശിവലിംഗം കണ്ടെത്തി ; മൗര്യ കാലഘട്ടത്തിലേതെന്ന് സൂചന ; 200 കിലോ ഭാരം

മതസ്നേഹം പ്രകടിപ്പിക്കാൻ ഇറാന് സഹായമായി 200 റിയാൽ അയച്ചു ; സൗദിയിൽ മുസ്ലീം സഹോദരങ്ങൾ അറസ്റ്റിൽ ; മക്കളെ രക്ഷിക്കാൻ മോദിയുടെ സഹായം തേടി മാതാപിതാക്കൾ

ആദ്യം 5 ലക്ഷം , മാസം തോറും 5000 രൂപ ; ക്രിസ്ത്യാനിയാകാൻ ഓഫറുമായി മിഷനറിമാർ ; തടഞ്ഞ് ഗ്രാമവാസികൾ ; രജിസ്റ്റർ ചെയ്ത് 7 പരാതികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.