Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

ഓര്‍മ്മകള്‍ പെയ്തിറങ്ങി; രമേശന്‍ നായരെ അനുസ്മരിച്ച് ഓര്‍മ്മ പൂക്കള്‍

രമേശന്‍ നായര്‍ തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്ന് സംഗീത സംവിധായകന്‍ ദര്‍ശന്‍ രാമന്‍ പറഞ്ഞു. തന്റെ സഹോദരനായിരുന്നു രമേശന്‍ നായര്‍. പത്താമുദയം എന്ന സിനിയയിലൂടെ അടുത്തറിഞ്ഞത്. എന്നാല്‍ പിന്നീട് അദ്ദേഹത്തിന്റെ കാവ്യ ഈരടികള്‍ എന്നെ അദ്ദേഹത്തോടൊപ്പം അടുപ്പിക്കുകയാണുണ്ടായത്. ഭക്തിഗാനങ്ങളായാലും സിനിമാ ഗാനങ്ങളായാലും അദ്ദേഹത്തിന്റെ വരികളില്‍ നിറഞ്ഞ് നിന്നത് ഭക്തി മാത്രമായിരുന്നുവെന്ന് ദര്‍ശന്‍ രാമന്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2022, 08:55 pm IST
inMusic

തിരുവനന്തപുരം: മലയാളികള്‍ക്ക് ഹൃദയസ്പര്‍ശിയായ പാട്ടുകള്‍ സമ്മാനിച്ച എസ്.രമേശന്‍ നായരുടെ ഓര്‍മ്മള്‍  പൂക്കളായി പെയ്തിറങ്ങി. ട്രിവാന്‍ഡ്രം ഡയലോഗ് എന്ന കലാസാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തില്‍ വഴുതയ്‌ക്കാട് ഭാരത് ഭവനില്‍ നടന്ന അനുസ്മരണ ചടങ്ങിലാണ് രമേശന്‍ നായരുടെ ഓര്‍മ്മകള്‍ മലയാളികള്‍ക്ക് സമ്മാനിച്ചത്.

മലയാളികള്‍ക്ക് തീരാ നഷ്ടമാണ് രമേശന്‍ നായരുടെ വിയോഗമെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍ പറഞ്ഞു. രമേശന്‍ നായര്‍ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. വളരെ കുറച്ച് കാലത്തെ പരിചയമാണുണ്ടായിരുന്നെങ്കിലും രമേശന്‍ നായരുമായുള്ള ബന്ധം ഗാഢമേറിയതായിരുന്നു. പൊതു സമൂഹത്തില്‍ വ്യത്യസ്തമായ കാഴ്ചപ്പടുകളാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ ചലചിത്ര ഗാനങ്ങളിലടങ്ങിയിട്ടുള്ള കാവ്യ ഭംഗി  ഇതുവരെയുള്ള ഏത് പാട്ടുകളിലും പ്രകടമാണ്. പ്രണയമാണെങ്കിലും ഭക്തിയാണെങ്കിലും തന്മയത്വത്തോടു കൂടി തന്റെ കാവ്യഭാവനയിലൂടെ പൊതു സമൂഹത്തിന് നല്‍കാന്‍ കഴിവുള്ള ബഹുമുഖ പ്രതിഭയാണ് രമേശന്‍ നായര്‍.  മാത്രവുമല്ല. സുബ്രഹ്മണ്യ ഭാരതിയുടേയും ശ്രീ നാരായണ ഗുരു തുടങ്ങിയ മഹത് വ്യക്തിത്വങ്ങളുടെ കൃതികള്‍ മലയാളികള്‍ക്ക് സമ്മാനിക്കാന്‍ രമേശന്‍ നായര്‍ കഴിഞ്ഞിട്ടുണ്ടുവെന്നത്  അഭിമാനാര്‍ഹമാണെന്ന് വി.മുരളീധരന്‍ പറഞ്ഞു.  

രമേശന്‍ നായര്‍ തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്ന് സംഗീത സംവിധായകന്‍ ദര്‍ശന്‍ രാമന്‍ പറഞ്ഞു. തന്റെ സഹോദരനായിരുന്നു രമേശന്‍ നായര്‍. പത്താമുദയം എന്ന സിനിയയിലൂടെ അടുത്തറിഞ്ഞത്. എന്നാല്‍ പിന്നീട് അദ്ദേഹത്തിന്റെ കാവ്യ ഈരടികള്‍ എന്നെ അദ്ദേഹത്തോടൊപ്പം അടുപ്പിക്കുകയാണുണ്ടായത്. ഭക്തിഗാനങ്ങളായാലും സിനിമാ ഗാനങ്ങളായാലും അദ്ദേഹത്തിന്റെ വരികളില്‍ നിറഞ്ഞ് നിന്നത് ഭക്തി മാത്രമായിരുന്നുവെന്ന് ദര്‍ശന്‍ രാമന്‍ പറഞ്ഞു.

ആര്‍ഷ ഭാരതത്തിന്റെ പ്രതീകമാണ് എസ്.രമേശന്‍ നായരെന്ന് കവി ജോര്‍ജ്ജ് ഓണക്കൂര്‍. നമ്മുടെ സംസ്‌കാരവും ഭക്തിയും നിറഞ്ഞ് തുളുമ്പുന്ന ഋഷി തുല്യനായ വ്യക്തിയാണ് . മലയാളവും തമിഴും അനായാസം കൈകാര്യം ചെയ്യാന്‍ കഴിവുള്ള അദ്ദേഹം മൂവായിരത്തിലധികം കൃതികള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. കാലഘട്ടത്തിനനുചിതമായ ഏറ്റവും നല്ല കവിതകളാണ് രമേശന്‍ നായര്‍ സമ്മാനിച്ചതെന്ന് ജോര്‍ജ്ജ് ഓണക്കൂര്‍ പറഞ്ഞു.  

ചടങ്ങില്‍ ആര്‍.പ്രദീപ്, ബാലു ജി നായര്‍, സജി കമല എന്നിവര്‍ സംബന്ധിച്ചു. തുടര്‍ന്ന് രമേശന്‍ നായര്‍ എഴുതിയ ഗാനങ്ങളടങ്ങിയ സംഗീത സദസ്സും പ്രമുഖ ഗായകരായ മണക്കാട് ഗോപന്‍, കാവാലം സജി, അപര്‍ണ്ണ സന്തോഷ് എന്നിവരുടെ സാന്നിധ്യത്തില്‍ നടന്നു.

Tags: MusicS Ramesan Nair
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പ്രണയവും സൗഹൃദവും യാത്രകളുമായി “ആരോ ആരോ”; ദുൽഖർ സൽമാൻ- പൂജ ഹെഗ്ഡെ ചിത്രം “ശ്രീ ശ്രീ” യിലെ ആദ്യ ഗാനം പുറത്ത്

Entertainment

മകരപ്പൊന്ന് വീഡിയോ ആല്‍ബത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു

New Release

തളിരോമലേ;ചിത്രയുടെ ആലാപനത്തിൽ തുടക്കം വീഡിയോ എത്തി

Entertainment

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ലെ ‘ഹൗസ് ഹസ്ബൻഡ്’ ലിറിക് വീഡിയോ പുറത്ത്

Article

എഴുതിത്തീരാത്ത ഒരു ജന്മപുരാണം

പുതിയ വാര്‍ത്തകള്‍

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)

ഐഐടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലി:ഷമ മുഹമ്മദ്; എല്ലാ സംസ്കൃതമന്ത്രവും ഗായത്രിമന്ത്രമല്ല, ചൊല്ലിയത് ഉപനിഷദ് മന്ത്രമെന്ന് ഐഐടി വിദ്യാര്‍ത്ഥി

വിഡി സവര്‍ക്കറെ കുറിച്ച് ചോദ്യം ഉള്‍പ്പെടുത്തിയതിന് അധ്യാപകന് സസ്പന്‍ഷന്‍: മന്ത്രി ഷംസുദ്ദീന്‍ പങ്കെടുത്ത പരിപാടിയില്‍ ശക്തമായി പ്രതിഷേധിച്ച് ബിജെപി

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

കൊല്ലത്ത് :മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.