Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നൂപുര്‍ ശര്‍മ്മയെ കുടുക്കിയ ആള്‍ട്ട് ന്യൂസിന്റെ മുഹമ്മദ് സുബൈര്‍ ഹിന്ദു സന്യാസിമാരെ കളിയാക്കിയ കേസ് റദ്ദാക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി

ഹിന്ദു സന്യാസിമാരെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശനം നടത്തിയ ആള്‍ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ യുപി പൊലീസ് എടുത്ത കേസ് റദ്ദാക്കുന്നത് നിരസിച്ച് അലഹബാദ് ഹൈക്കോടതി. നൂപുര്‍ ശര്‍മ്മയുടെ 34 മിനിറ്റ് നേരത്തെ ചര്‍ച്ചയില്‍ നിന്നും അര മിനിറ്റ് നേരത്തെ വീഡിയോ മാത്രം വെട്ടിയെടുത്ത് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ച വ്യക്തികൂടിയാണ് മുഹമ്മദ് സുബൈര്‍. അതിന്റെ പേരിലാണ് പ്രവാചകനിന്ദ ആരോപിച്ച് നൂപുര്‍ ശര്‍മ്മയെ ഇപ്പോള്‍ ഇസ്ലാമിസ്റ്റുകള്‍ വേട്ടയാടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2022, 06:02 pm IST
in India

ലഖ്നൗ: ഹിന്ദു സന്യാസിമാരെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശനം നടത്തിയ ആള്‍ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ യുപി പൊലീസ് എടുത്ത കേസ് റദ്ദാക്കുന്നത് നിരസിച്ച് അലഹബാദ് ഹൈക്കോടതി. നൂപുര്‍ ശര്‍മ്മയുടെ 34 മിനിറ്റ് നേരത്തെ ചര്‍ച്ചയില്‍ നിന്നും അര മിനിറ്റ് നേരത്തെ വീഡിയോ മാത്രം വെട്ടിയെടുത്ത് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ച വ്യക്തികൂടിയാണ് മുഹമ്മദ് സുബൈര്‍. അതിന്റെ പേരിലാണ് പ്രവാചകനിന്ദ ആരോപിച്ച് നൂപുര്‍ ശര്‍മ്മയെ ഇപ്പോള്‍ ഇസ്ലാമിസ്റ്റുകള്‍ വേട്ടയാടുന്നത്.  

ഹിന്ദു സന്യാസിമാരെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് സുബൈര്‍ നല്‍കിയ ഹര്‍ജിക്ക് അതിനുള്ള യോഗ്യതയില്ലെന്ന് ഹൈക്കോടതി അറിയിച്ചു. രാഷ്‌ട്രീയ ഹിന്ദു ഷേര്‍ സേനയുടെ രാഷ്‌ട്രീയ സന്‍രക്ഷകിന്റെ  മഹന്ത് ബജ്രംഗ് മുനി ഉദാസിന്‍, യതി നരസിംഹാനന്ദ്, സ്വാമി ആനന്ദ് സ്വരൂപ് എന്നിവരെയാണ് അപകീര്‍ത്തിപ്പെടുത്തുന്ന ഭാഷയില്‍ മുഹമ്മദ് സുബൈര്‍ അധിക്ഷേപിച്ചത്.  

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 295(എ), ഐടി നിയമത്തിലെ (2000) 67ാം അനുച്ഛേദം എന്നിവ പ്രകാരമാണ് മുഹമ്മദ് സുബൈറിനെതിരെ കേസെടുത്തത്. കേസുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക രേഖകള്‍ നോക്കുമ്പോള്‍ ണന്വേഷണം നടത്താനുള്ള വസ്തുതകളുണ്ടെന്ന് ജസ്റ്റിസുമാരായ രമേഷ് സിന്‍ഹയും അജയ് കുമാര്‍ ശ്രീവാസ്തവയും പറഞ്ഞു.  

“വാര്‍ത്താ സ്റ്റുഡിയോയിലെ ആങ്കര്‍മാര്‍ മികച്ച രീതിയില്‍ ഇത് ചെയ്യുമ്പോള്‍, വെറുപ്പിന്റെ വക്താക്കളായ യതി നരസിംഹാനന്ദ് സരസ്വതിയും മഹന്ത് ബജ്രംഗ് മുനിയും ആനന്ദ് സ്വരൂപും ധര്‍മ്മ സംസദിലൂടെ ഒരു സമുദായത്തിനെതിരെ സംസാരിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല”- മുഹമ്മദ് സുബൈര്‍ മെയ് 27ന് നടത്തിയ ഈ ട്വീറ്റ് വിവാദമായിരുന്നു. അതുപോലെ നൂപുര്‍ ശര്‍മ്മയെപ്പോലെ ഒരു വിഷ വര്‍ഗ്ഗീയ വിദ്വേഷിയെ ടൈംസ് നൗ ചാനലിന്റെ നാവിക കുമാര്‍ എന്ന എഡിറ്റര്‍ പ്രോത്സാഹിപ്പിക്കുന്നതെന്തിന് എന്ന ചോദ്യവും മുഹമ്മദ് സുബൈര്‍ ഉയര്‍ത്തിയിരുന്നു. ഗ്യാന്‍വാപി മോസ്കിനെക്കുറിച്ച് ടൈംസ് നൗ ചാനലില്‍ വന്ന ഈ ചര്‍ച്ചയിലാണ് ശിവലിംഗത്തെക്കുറിച്ച് ചര്‍ച്ചയില്‍ പങ്കെടുത്ത മുസ്ലിം പ്രതിനിധികള്‍ കളിയാക്കിയപ്പോള്‍ പ്രവാചകനെക്കുറിച്ചുള്ള ചില കാര്യങ്ങള്‍ നൂപുര്‍ ശര്‍മ്മ സൂചിപ്പിച്ചത്. നൂപുര്‍ ശര്‍മ്മയുടെ 34 മിനിറ്റ് ദൈര്‍ഘ്യുമുള്ള ചര്‍ച്ചയില്‍ പ്രവാചകനെക്കുറിച്ച് മാത്രം പറഞ്ഞ അര മിനിറ്റ് നേരത്തെ വീഡിയോ  വെട്ടിയെടുത്ത് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിക്കുകയായിരുന്നു മുഹമ്മദ് സുബൈര്‍. ഇത് കണ്ടാണ് ഇസ്ലാമിസ്റ്റുകള്‍ നൂപുറിനെതിരെ ബലാത്സംഗ ആഹ്വാനവും വധഭീഷണിയും മുഴക്കിയത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് പൂര്‍ണ്ണ ഉത്തരവാദി മുഹമ്മദ് സുബൈറാണെന്ന് നൂപുര്‍ ശര്‍മ്മ അന്ന് പ്രഖ്യാപിച്ചിരുന്നു. 

Tags: fact checkപ്രവാചകന്‍ മുഹമ്മദ്യതി നരസിംഹാനന്ദ് സരസ്വതിബജ്രംഗ് മുനി ഉദാസിന്‍ആള്‍ട്ട് ന്യൂസ്സ്വാമി ആനന്ദ് സ്വരൂപ്സുബൈര്‍വിദ്വേഷപ്രചാരണംവിദ്വേഷ കൊലമുഹമ്മദ് സുബൈര്‍ഫാക്ട് ചെക്കര്‍allahabad high courtഫാക്ട ചെക്കര്‍ മുഹമ്മദ് സുബൈര്‍അലഹബാദ്'മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്യൂപ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്സുബൈറിനെ അറസ്റ്റ് ചെയ്യൂ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അനധികൃത സ്വത്ത്: രാഹുലിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

India

പ്രസവാവധി നിയമപരമായ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

India

എസ്.സി/എസ്.ടി സര്‍ട്ടിഫിക്കറ്റുകളുടെ ദുരുപയോഗം അന്വേഷിക്കണം: അലഹബാദ് ഹൈക്കോടതി

India

യുപിയിലെ ക്രിമിനലുകളുടെ തലതൊട്ടത്തപ്പൻ ; 23 മാസങ്ങൾക്ക് ശേഷം എസ്പി നേതാവ് അസം ഖാൻ ജയിൽ മോചിതനാകാൻ പോകുന്നു 

India

അഭിപ്രായ സ്വാതന്ത്ര്യമെന്നത് സൈന്യത്തെ ആക്ഷേപിക്കാനുള്ളതല്ല : രാഹുൽ ഗാന്ധിയ്‌ക്കെതിരെ അലഹബാദ് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.