Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വൈശാഖ മഹോത്സവം: കൊട്ടിയൂര്‍ പെരുമാള്‍ക്ക് രുദ്രാക്ഷ മാല സമര്‍പ്പിച്ച് ഭക്തർ, അത്തം ചതുശ്ശത നിവേദ്യവും വാളാട്ടവും ഇന്ന്

നിലവിലുണ്ടണ്ടായിരുന്ന കൊട്ടിയൂര്‍ പെരുമാളുടെ രുദ്രാക്ഷമാല കാലപ്പഴക്കത്താല്‍ കേടുപാടുകള്‍ സംഭവിച്ചിരുന്നു. തുടര്‍ന്ന് രുദ്രാക്ഷമാല പുതുക്കിപ്പണിയുന്നതിന് ദേവസ്വം തീരുമാനിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2022, 10:09 am IST
in Kannur

ഇരിട്ടി: കൊട്ടിയൂര്‍ പെരുമാളിന് സ്വര്‍ണ്ണത്തില്‍ തീര്‍ത്ത രുദ്രാക്ഷ മാല സമര്‍പ്പിച്ചു. വിവിധ സ്ഥലങ്ങളിലെ പതിനാറോളം ഭക്തരുടെ നേതൃത്വത്തിലാണ് അഞ്ചു ലക്ഷത്തോളം വിലവരുന്ന സ്വര്‍ണ്ണത്തില്‍ തിര്‍ത്ത രുദ്രാക്ഷമാല പെരുമാള്‍ക്ക് സമര്‍പ്പിച്ചത്. അടിയന്തര യോഗത്തിന് മുന്‍പിലായിരുന്നു സമര്‍പ്പണ ചടങ്ങ് നടത്തിയത്.  

നിലവിലുണ്ടണ്ടായിരുന്ന കൊട്ടിയൂര്‍ പെരുമാളുടെ രുദ്രാക്ഷമാല കാലപ്പഴക്കത്താല്‍ കേടുപാടുകള്‍ സംഭവിച്ചിരുന്നു. തുടര്‍ന്ന് രുദ്രാക്ഷമാല പുതുക്കിപ്പണിയുന്നതിന് ദേവസ്വം തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം ചെയര്‍മാന്‍ കെ.സി. സുബ്രഹ്മണ്യന്‍ നമ്പ്യാര്‍ ചില ഭക്തരെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നായിരുന്നു വിവിധ പ്രദേശങ്ങളിലെ പതിനാറോളം ഭക്തരുടെ നേതൃത്വത്തില്‍ അഞ്ചു ലക്ഷത്തോളം രൂപ ചിലവില്‍ സ്വര്‍ണ്ണത്തില്‍ തീര്‍ത്ത രുദ്രാക്ഷമാല നിര്‍മ്മിച്ച് സമര്‍പ്പിച്ചത്.  

കരിമ്പനക്കല്‍ ചാത്തോത്ത് കുടുംബം, എം.കെ. ഗോവിന്ദന്‍, കെ.വി. ജയകുമാര്‍, വി.കെ. മണികണ്ഠന്‍, രമണിയമ്മ നാമത്ത് മണത്തണ, ചന്ദ്രമതിയമ്മ പെരുന്താനം, കെ.പി. ഹരിദാസ് മണത്തണ, സുകുമാരന്‍ കാടാച്ചിറ, പത്മാവതിയമ്മ മട്ടന്നൂര്‍, എ.കെ. ഗോവിന്ദന്‍ ശാരദാസ് കൂത്തുപറമ്പ്, പി.സി. ഭാസ്‌കരന്‍ പേരാവൂര്‍, പ്രശാന്ത് മാഹി, ശശി പാനൂര്‍, കരുണാകരന്‍, രാമദാസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പെരുമാള്‍ക്ക് സ്വര്‍ണ്ണത്തില്‍ തീര്‍ത്ത രുദ്രാക്ഷമാല സമര്‍പ്പിച്ചത്. സ്വര്‍ണ്ണക്കുടം വെളളിക്കുടം സമര്‍പ്പണ്ണ ചടങ്ങിനിടെ അടിയന്തര യോഗത്തിന് മുമ്പാകെയാണ് രുദ്രാക്ഷമാല സമര്‍പ്പണം നടത്തിയത്.

കൊട്ടിയൂരില്‍ ഇന്ന് അത്തം ചതുശ്ശത നിവേദ്യം പെരുമാള്‍ക്ക് നേദിക്കും. ചതുശ്ശത നിവേദ്യങ്ങളില്‍ നാലാമത്തേതാണ് അത്തം ചതുശ്ശതം. ഇതുകൂടി നിവേദിക്കുന്നതോടെ ഭഗവാന്റെ സ്ഥായീ ഭാവമായ തപശ്ചര്യയിലേക്ക് പെരുമാള്‍ നീങ്ങുമെന്നാണ് വിശ്വാസം. തുടര്‍ന്ന് ഉച്ചശീവേലിക്കുശേഷം വാളാട്ടം നടക്കും. ഏഴില്ലക്കാര്‍ ഭഗവദ് വിഗ്രഹത്തില്‍ നിന്ന് ഉത്സവകാലത്ത് കൊട്ടിയൂരിലെത്തിച്ച ദേവതകളെ എല്ലാം തിരികെ ആവാഹിച്ച് വാളുകളില്‍ ലയിപ്പിക്കുന്ന ചടങ്ങാണ് ഇത്. ഇതിനുശേഷം കുടിപതികളുടെ തേങ്ങയേറ് നടക്കും. തുടര്‍ന്ന് മണിത്തറയിലെ പൂജകളെല്ലാം അവസാനിപ്പിച്ച് ആയിരം കുടം അഭിഷേകവും നടക്കും. വ്യാഴാഴ്ച രാത്രിയോടെ തുടങ്ങുന്ന കലശപൂജകള്‍ വെള്ളിയാഴ്ച പുലര്‍ച്ചെവരെ നീളും. 

Tags: kannurfestivalകൊട്ടിയൂര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

Kerala

‘പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’; നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരിൽ വീണ്ടും പോസ്റ്റർ

Kerala

മംഗളാദേവി ഒരുങ്ങി; ചിത്രാപൗര്‍ണമി ഉത്സവം നാളെ, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്ന് കളക്ടര്‍

Kerala

സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം; മരിച്ചത് കണ്ണൂര്‍ മുതുകുട സ്വദേശി നബീസ

Kerala

കണ്ണൂരിൽ അമ്മയെ കഴുത്തറുത്ത്‌ കൊന്നു; നാടിനെ നടുക്കി ലഹരിക്കടിമയായ യുവാവിന്റെ ക്രൂരത

പുതിയ വാര്‍ത്തകള്‍

ഭബാനിപുരിൽ താൻ മമതയെ തോൽപ്പിച്ചതിനാലാണ് അവർ ചന്ദ്രനാഥ് രഥിനെ വധിച്ചത് ; തൃണമൂൽ ഗുണ്ടകളെ മുച്ചൂട് മുടിക്കുമെന്ന് ശപഥമെടുത്ത് സുവേന്ദു അധികാരി

ചന്ദ്രനാഥ് രഥിന്റെ ചോരയ്‌ക്ക് പകരം ചോദിക്കും ; കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു, അന്വേഷണത്തിന് നേതൃത്വം നൽകുന്നത് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ

‘ അരുത് , എന്നെ പ്രശംസിക്കരുത് , എന്റെ പടം വച്ചുള്ള ബോര്‍ഡുകളും ഒഴിവാക്കണം’ ; പി ജയരാജൻ

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

ആകുന്നെങ്കിൽ മുഖ്യമന്ത്രി, മറ്റൊന്നും വേണ്ട; ഭരണ പരിചയം ഇല്ലെങ്കിലും കാഴ്ചപ്പാടുണ്ട്, വാശിപിടിച്ച് വി.ഡി സതീശൻ

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.