Tuesday, July 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മഠത്തിലെ അന്യായങ്ങള്‍ ചൂണ്ടിക്കാണിച്ച മലയാളിയായ കന്യാസ്ത്രിയ്‌ക്ക് പീഡനം.മഠത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നില്ല

മെയ് 31ന് ചാപ്പലില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന ഇവരെ കുറച്ച് പേര്‍ ചേര്‍ന്ന് വലിച്ചിഴച്ച് പുറത്തേക്കുകൊണ്ടുപോയി.കാലിന് അടിച്ച് വീഴ്‌ത്തി കൈയ്യും,കാലും കെട്ടി മയക്കുമരുന്ന് കുത്തിവെച്ച് വാഹനത്തില്‍ അടുത്തുളള മാനസികാരോഗാശുപ്ത്രിയില്‍ പ്രവേശിപ്പിച്ചു എന്നാണ് സിസ്റ്റര്‍ എല്‍സിന നല്‍കിയ പരാതിയില്‍ പറയുന്നത്.

Janmabhumi Online by Janmabhumi Online
Jun 7, 2022, 04:54 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ബെംഗളൂരു:മൈസൂരുവില്‍ മഠത്തിലെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ച മലയാളി കന്യാസ്ത്രീയെ മാനസികരോഗആശുപത്രിയിലാക്കി.പോലീസും ബന്ധുക്കളും ഇടപെട്ട് ഇവരെ പുറത്തിറക്കി എന്നാല്‍ പിന്നീടിവര്‍ക്ക് മഠത്തില്‍ പ്രവേശിപ്പിക്കാന്‍ അനുവദിച്ചില്ല. അതിനാല്‍ ഇവര്‍ ഇപ്പോള്‍ മൈസൂരുവിലെ ബന്ധുവീട്ടില്‍ കഴിയുകയാണ്.’ ഡേ്ാ്‌ടേഴ്‌സ് ഓഫ് അവര്‍ ലേഡി ഓഫ് മേഴ്‌സി ‘ സഭയുടെ മൈസൂരു ശ്രീരാംപുരയിലുളള മഠത്തിലെ സിസ്റ്റര്‍ എല്‍സിനയ്‌ക്കാണ് പീഡനം നേരിടേണ്ടിവന്നത്.

മഠത്തില്‍ നടക്കുന്ന അന്യായങ്ങളെക്കുറിച്ച് എല്‍സിന കര്‍ണ്ണാടക വനിത ശിശുക്ഷേമ വകുപ്പിന് കത്തെഴുതിയിരുന്നു.ഈ കത്ത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മഠത്തില്‍ നിന്ന് പീഡനമുണ്ടായി.മുതിര്‍ന്ന കന്യാസ്ത്രീകളാണ് ഇതിന് നേതൃത്വം നല്‍കുന്നത്.ഇതേത്തുടര്‍ന്ന് ഭയന്നു പോയ കന്യാസ്ത്രീ ജീവനില്‍ പേടിയുണ്ടെന്ന് പറഞ്ഞ് വീഡിയോ ചിത്രീകരിച്ച് സഹോദരങ്ങള്‍ക്ക് അയച്ചുകൊടുത്തിരുന്നു.ഇതോടെ കന്യാസ്ത്രീയോടുളള പ്രതികാരമനോഭവമെന്ന് നിലയ്‌ക്ക്, മെയ് 31ന് ചാപ്പലില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന ഇവരെ കുറച്ച് പേര്‍ ചേര്‍ന്ന് വലിച്ചിഴച്ച് പുറത്തേക്കുകൊണ്ടുപോയി.കാലിന് അടിച്ച് വീഴ്‌ത്തി കൈയ്യും,കാലും കെട്ടി മയക്കുമരുന്ന് കുത്തിവെച്ച് വാഹനത്തില്‍ അടുത്തുളള മാനസികരോഗാശുപ്ത്രിയില്‍ പ്രവേശിപ്പിച്ചു എന്നാണ് സിസ്റ്റര്‍ എല്‍സിന നല്‍കിയ പരാതിയില്‍ പറയുന്നത്.

കന്യാസ്ത്രീകള്‍ തന്നെ നടത്തുന്ന ആശുപത്രിയാണിത്.മൊബൈലും, സഭാവസ്ത്രവും മഠാധികൃതര്‍ വാങ്ങിവെച്ചു.പിന്നീട് അച്ഛനും ബന്ധുക്കളുമെത്തിയാണ് പോലീസ് സഹായത്തോടെ ആശുപത്രിയില്‍ നിന്ന് രക്ഷപെടുത്തി മറ്റൊരു ആശുപത്രിയില്‍ എത്തിച്ചത്.തിങ്കളാഴ്ചയാണ് ഇവര്‍ ബന്ധുവിന്റെ വീട്ടില്‍ എത്തിയത്.പോലീസിനൊപ്പം മഠത്തില്‍ എത്തി വസ്ത്രങ്ങള്‍ എടുക്കാന്‍ ശ്രമിച്ചെങ്കിലും അധികൃതര്‍ സമ്മതിച്ചില്ല.അശോകപുരം പോലീസാണ് കേസ് എടുത്തിരിക്കുന്നത്.മംഗളൂരുവിനടുത്ത് കാര്‍ക്കളയിലാണ് കന്യാസ്ത്രീയുടെ കുടുംബം ഇപ്പോള്‍ താമസിക്കുന്നത്.

Tags: NunMysuru
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൈസൂരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

Kerala

ഒറ്റമൂലി രഹസ്യം ചോർത്താനായി കൊലപാതകം; ഷാബാ ശരീഫ് കൊലക്കേസിൽ ഒന്നാം പ്രതി ഉൾപ്പടെ മൂന്നു പേർ കുറ്റക്കാർ, ശിക്ഷാ വിധി ശനിയാഴ്ച

Kerala

രാമപുരത്ത് കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Kerala

ഭൂമിക്കടിയില്‍ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന 225 കുപ്പി മാഹി മദ്യം പിടിച്ചെടുത്ത് എക്‌സൈസ്

News

രാംലല്ല വിഗ്രഹത്തിനായി കൃഷ്ണശില കണ്ടെടുത്ത സ്ഥലത്ത് രാമക്ഷേത്രം ഉയരുന്നു; മൈസൂര്‍ ഹരോഹള്ളിയില്‍ ഭൂമി പൂജ നടത്തി

പുതിയ വാര്‍ത്തകള്‍

എവിടെയും രക്ഷയില്ല : ബംഗാളിൽ മുതിർന്ന സിപിഎം നേതാവിനെ റോഡിലിട്ട് മർദ്ദിച്ച് തൃണമൂല്‍ വനിതാ നേതാക്കളും, നാട്ടുകാരും

മഹാഗണപതി,നാഗദേവതാ വിഗ്രഹങ്ങൾ അഴുക്കുചാലിൽ എറിഞ്ഞു ; മുഹമ്മദ് സെയ്ദ്, നിയാമത്തും അറസ്റ്റിൽ ; വീടുകൾ പൊളിച്ചുമാറ്റാനും നിർദേശം

കാണാതായ കർഷകന്റെ മൃതദേഹം ഭീമൻ പെരുമ്പാമ്പിന്റെ വയറ്റിൽ

കേരള സർവകലാശാലയിലെ എസ്എഫ്ഐ ഗുണ്ടാവിളയാട്ടത്തിന് പൂർണ പിന്തുണയുമായി സിപിഎം; സമരം ശക്തമായി തുടരുമെന്ന് എം.വി ഗോവിന്ദൻ

നാളത്തെ ദേശീയ പണിമുടക്ക് കേരളത്തിൽ മാത്രം; ഇത്തരം പണിമുടക്കുകൾ വികസിത കേരളത്തിന് എതിര്: രാജീവ് ചന്ദ്രശേഖർ

സര്‍വകലാശാല ഭരണം സ്തംഭിപ്പിക്കാന്‍ ഇടതുനീക്കം; രാജ്ഭവന്‍ ഇടപെട്ടേക്കും

പോലീസ് ഒത്താശയിൽ കേരള സർവകലാശാല ആസ്ഥാനം കയ്യടക്കി എസ്എഫ്ഐ; വാതിലുകൾ ചവിട്ടി തുറന്ന് ഗുണ്ടാവിളയാട്ടം

ഹിന്ദുക്കളെ മതം മാറ്റി കിട്ടിയ പണം കൊണ്ട് കോടികളുടെ ആഢംബര വസതി ; ചങ്ങൂർ ബാബയുടെ വസതിയ്‌ക്ക് നേരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ

സർവകലാശാല ആസ്ഥാനങ്ങളിലേക്ക് തള്ളിക്കയറി എസ്എഫ്ഐ അഴിഞ്ഞാട്ടം; പോലീസ് നോക്കുകുത്തി, സ്ഥലത്ത് സംഘർഷാവസ്ഥ

നാളെ കെഎസ്ആർടിസി ബസ് നിരത്തിലിറങ്ങിയാൽ അപ്പോൾ കാണാം; മന്ത്രിയെ വെല്ലുവിളിച്ച് സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ടി.പി രാമകൃഷ്ണൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies