Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാര്‍ നല്കാനുള്ളത് ലക്ഷങ്ങള്‍; കുടുംബശ്രീ ഹോട്ടലുകള്‍ അടച്ചുപൂട്ടലിന്റെ വക്കില്‍; ആയിരങ്ങള്‍ക്ക് തൊഴില്‍ നഷ്ടമാകും

20 രൂപയ്‌ക്കു നല്കുന്ന ഒരു ഊണിന്റെ യഥാര്‍ഥ വില 30 രൂപയാണ്. പത്തു രൂപ സബ്‌സിഡിയാണ്. ഇതു സര്‍ക്കാരാണ് ഹോട്ടലുകള്‍ക്കു കൊടുക്കേണ്ടത്. വിവിധ യൂണിറ്റുകള്‍ക്ക് രണ്ടു മുതല്‍ എട്ടു മാസത്തെ വരെ സബ്‌സിഡിത്തുക ലഭിക്കാനുണ്ട്. സംസ്ഥാനത്ത് 1078 ജനകീയ ഹോട്ടലുകളാണുള്ളത്.

അജയകുമാര്‍ കുടയാല്‍ by അജയകുമാര്‍ കുടയാല്‍
Jun 5, 2022, 11:03 am IST
in Kerala

കൊല്ലം: സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് തുടങ്ങിയ കുടുംബശ്രീ വഴി നടത്തുന്ന ജനകീയ ഹോട്ടലുകള്‍ അടച്ചുപൂട്ടലിലേക്ക്. സബ്‌സിഡി ഇനത്തില്‍ സര്‍ക്കാര്‍ നല്കാനുള്ള ലക്ഷങ്ങള്‍ കുടിശ്ശികയായതാണ് കാരണം. കിട്ടാനുള്ള തുകയും പോയാലോ എന്ന ഭീതിയില്‍ ഹോട്ടലുകള്‍ ഒരുവിധത്തില്‍ തള്ളിക്കൊണ്ടുപോകുകയാണ്.  

20 രൂപയ്‌ക്കു നല്കുന്ന ഒരു ഊണിന്റെ യഥാര്‍ഥ വില 30 രൂപയാണ്. പത്തു രൂപ സബ്‌സിഡിയാണ്. ഇതു സര്‍ക്കാരാണ് ഹോട്ടലുകള്‍ക്കു കൊടുക്കേണ്ടത്. വിവിധ യൂണിറ്റുകള്‍ക്ക് രണ്ടു മുതല്‍ എട്ടു മാസത്തെ വരെ സബ്‌സിഡിത്തുക ലഭിക്കാനുണ്ട്. സംസ്ഥാനത്ത് 1078 ജനകീയ ഹോട്ടലുകളാണുള്ളത്.  

100 മുതല്‍ 500 വരെ ഊണ് ചെലവാകുന്നുണ്ട്. ഭൂരിഭാഗം യൂണിറ്റുകളിലും 250ല്‍ അധികം ഊണ് വിറ്റു പോകുന്നു. 250 ഊണിന് സര്‍ക്കാര്‍ 2500 രൂപ ദിവസം സബ്‌സിഡി നല്കണം. ഞായറാഴ്ച അവധിയാണ്. ഒരു ഹോട്ടലിന് ഒരു മാസം 62,500 രൂപയാണ് സബ്‌സിഡി ലഭിക്കേണ്ടത്. എട്ടു മാസമാകുമ്പോള്‍ കുടിശ്ശിക അഞ്ചു ലക്ഷമാകും.  കുടുംബശ്രീ മിഷന്‍ കണക്കു പ്രകാരം ഒന്നു മുതല്‍ ആറു ലക്ഷം രൂപ വരെ സബ്‌സിഡി ലഭിക്കാനുള്ള യൂണിറ്റുകളുണ്ട്.  

ഹോട്ടല്‍ നിര്‍ത്തിയാല്‍ കുടിശ്ശിക ലഭിക്കുമോയെന്ന ആശങ്കയില്‍ പല യൂണിറ്റുകളും വായ്‌പയെടുത്തു മുന്നോട്ടു പോകുകയാണ്. ഊണിനു ലഭിക്കുന്ന 20 രൂപയും സ്‌പെഷല്‍ വിഭവത്തിന് കിട്ടുന്ന തുകയുമാണ് വരുമാനം. ഓരോ യൂണിറ്റിലും അഞ്ച് മുതല്‍ 10 വരെ വനിതകളുണ്ട്. അവര്‍ക്ക് ശമ്പളം നല്‌കേണ്ടതും സാധനങ്ങള്‍ വാങ്ങേണ്ടതും ഈ വരുമാനത്തില്‍ നിന്നാണ്.  

സര്‍ക്കാര്‍ നിര്‍ദേശിച്ചതിലും നല്ല രീതിയിലാണ് ജനകീയ ഹോട്ടലുകള്‍ നടത്തുന്നത്. 12 രൂപയുടെ അരി വാങ്ങാനും സാമ്പാറും തോരനും ഒരു അച്ചാറും നല്കാനുമാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍, ഇങ്ങനെ കൊടുത്താല്‍ ഭക്ഷണം കഴിക്കാനെത്തുന്നവര്‍ കുറയുമെന്നതിനാല്‍ 30 മുതല്‍ 40 രൂപ വരെ വിലയുള്ള അരിയാണ് ഉപയോഗിക്കുന്നത്.

രണ്ടു കറികളും, അവിയല്‍, തോരന്‍, അച്ചാര്‍ എന്നിവയും നല്കുന്നു. ചോറിനൊപ്പം സ്‌പെഷല്‍ വിഭവങ്ങള്‍ നല്കുന്നതിനാലാണ് കുറച്ചെങ്കിലും പിടിച്ചു നില്ക്കാനാകുന്നത്. എന്നാല്‍ കുറച്ചു പേര്‍ മാത്രമാണ് സ്‌പെഷല്‍ വിഭവങ്ങള്‍ വാങ്ങുന്നത്, കുടുംബശ്രീ പ്രവര്‍ത്തകര്‍ പറയുന്നു. മറ്റു ഹോട്ടലുകളില്‍ 50 മുതല്‍ 70 രൂപയ്‌ക്കു വരെ നല്കുന്ന ഊണാണ് ഇവിടെ 20 രൂപയ്‌ക്ക് കൊടുക്കുന്നത്. വീട്ടമ്മമാര്‍ ഉണ്ടാക്കുന്ന നാടന്‍ ഭക്ഷണം കഴിക്കാമെന്നതാണ് സവിശേഷത.

Tags: keralaകേരള സര്‍ക്കാര്‍ഭക്ഷണശാലKudumbasree
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.