Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാര്‍ നല്കാനുള്ളത് ലക്ഷങ്ങള്‍; കുടുംബശ്രീ ഹോട്ടലുകള്‍ അടച്ചുപൂട്ടലിന്റെ വക്കില്‍; ആയിരങ്ങള്‍ക്ക് തൊഴില്‍ നഷ്ടമാകും

20 രൂപയ്‌ക്കു നല്കുന്ന ഒരു ഊണിന്റെ യഥാര്‍ഥ വില 30 രൂപയാണ്. പത്തു രൂപ സബ്‌സിഡിയാണ്. ഇതു സര്‍ക്കാരാണ് ഹോട്ടലുകള്‍ക്കു കൊടുക്കേണ്ടത്. വിവിധ യൂണിറ്റുകള്‍ക്ക് രണ്ടു മുതല്‍ എട്ടു മാസത്തെ വരെ സബ്‌സിഡിത്തുക ലഭിക്കാനുണ്ട്. സംസ്ഥാനത്ത് 1078 ജനകീയ ഹോട്ടലുകളാണുള്ളത്.

അജയകുമാര്‍ കുടയാല്‍ by അജയകുമാര്‍ കുടയാല്‍
Jun 5, 2022, 11:03 am IST
in Kerala

കൊല്ലം: സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് തുടങ്ങിയ കുടുംബശ്രീ വഴി നടത്തുന്ന ജനകീയ ഹോട്ടലുകള്‍ അടച്ചുപൂട്ടലിലേക്ക്. സബ്‌സിഡി ഇനത്തില്‍ സര്‍ക്കാര്‍ നല്കാനുള്ള ലക്ഷങ്ങള്‍ കുടിശ്ശികയായതാണ് കാരണം. കിട്ടാനുള്ള തുകയും പോയാലോ എന്ന ഭീതിയില്‍ ഹോട്ടലുകള്‍ ഒരുവിധത്തില്‍ തള്ളിക്കൊണ്ടുപോകുകയാണ്.  

20 രൂപയ്‌ക്കു നല്കുന്ന ഒരു ഊണിന്റെ യഥാര്‍ഥ വില 30 രൂപയാണ്. പത്തു രൂപ സബ്‌സിഡിയാണ്. ഇതു സര്‍ക്കാരാണ് ഹോട്ടലുകള്‍ക്കു കൊടുക്കേണ്ടത്. വിവിധ യൂണിറ്റുകള്‍ക്ക് രണ്ടു മുതല്‍ എട്ടു മാസത്തെ വരെ സബ്‌സിഡിത്തുക ലഭിക്കാനുണ്ട്. സംസ്ഥാനത്ത് 1078 ജനകീയ ഹോട്ടലുകളാണുള്ളത്.  

100 മുതല്‍ 500 വരെ ഊണ് ചെലവാകുന്നുണ്ട്. ഭൂരിഭാഗം യൂണിറ്റുകളിലും 250ല്‍ അധികം ഊണ് വിറ്റു പോകുന്നു. 250 ഊണിന് സര്‍ക്കാര്‍ 2500 രൂപ ദിവസം സബ്‌സിഡി നല്കണം. ഞായറാഴ്ച അവധിയാണ്. ഒരു ഹോട്ടലിന് ഒരു മാസം 62,500 രൂപയാണ് സബ്‌സിഡി ലഭിക്കേണ്ടത്. എട്ടു മാസമാകുമ്പോള്‍ കുടിശ്ശിക അഞ്ചു ലക്ഷമാകും.  കുടുംബശ്രീ മിഷന്‍ കണക്കു പ്രകാരം ഒന്നു മുതല്‍ ആറു ലക്ഷം രൂപ വരെ സബ്‌സിഡി ലഭിക്കാനുള്ള യൂണിറ്റുകളുണ്ട്.  

ഹോട്ടല്‍ നിര്‍ത്തിയാല്‍ കുടിശ്ശിക ലഭിക്കുമോയെന്ന ആശങ്കയില്‍ പല യൂണിറ്റുകളും വായ്‌പയെടുത്തു മുന്നോട്ടു പോകുകയാണ്. ഊണിനു ലഭിക്കുന്ന 20 രൂപയും സ്‌പെഷല്‍ വിഭവത്തിന് കിട്ടുന്ന തുകയുമാണ് വരുമാനം. ഓരോ യൂണിറ്റിലും അഞ്ച് മുതല്‍ 10 വരെ വനിതകളുണ്ട്. അവര്‍ക്ക് ശമ്പളം നല്‌കേണ്ടതും സാധനങ്ങള്‍ വാങ്ങേണ്ടതും ഈ വരുമാനത്തില്‍ നിന്നാണ്.  

സര്‍ക്കാര്‍ നിര്‍ദേശിച്ചതിലും നല്ല രീതിയിലാണ് ജനകീയ ഹോട്ടലുകള്‍ നടത്തുന്നത്. 12 രൂപയുടെ അരി വാങ്ങാനും സാമ്പാറും തോരനും ഒരു അച്ചാറും നല്കാനുമാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍, ഇങ്ങനെ കൊടുത്താല്‍ ഭക്ഷണം കഴിക്കാനെത്തുന്നവര്‍ കുറയുമെന്നതിനാല്‍ 30 മുതല്‍ 40 രൂപ വരെ വിലയുള്ള അരിയാണ് ഉപയോഗിക്കുന്നത്.

രണ്ടു കറികളും, അവിയല്‍, തോരന്‍, അച്ചാര്‍ എന്നിവയും നല്കുന്നു. ചോറിനൊപ്പം സ്‌പെഷല്‍ വിഭവങ്ങള്‍ നല്കുന്നതിനാലാണ് കുറച്ചെങ്കിലും പിടിച്ചു നില്ക്കാനാകുന്നത്. എന്നാല്‍ കുറച്ചു പേര്‍ മാത്രമാണ് സ്‌പെഷല്‍ വിഭവങ്ങള്‍ വാങ്ങുന്നത്, കുടുംബശ്രീ പ്രവര്‍ത്തകര്‍ പറയുന്നു. മറ്റു ഹോട്ടലുകളില്‍ 50 മുതല്‍ 70 രൂപയ്‌ക്കു വരെ നല്കുന്ന ഊണാണ് ഇവിടെ 20 രൂപയ്‌ക്ക് കൊടുക്കുന്നത്. വീട്ടമ്മമാര്‍ ഉണ്ടാക്കുന്ന നാടന്‍ ഭക്ഷണം കഴിക്കാമെന്നതാണ് സവിശേഷത.

Tags: keralaകേരള സര്‍ക്കാര്‍ഭക്ഷണശാലKudumbasree
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.