Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെഎംഎംഎല്‍ പഞ്ചിംഗ് തിരിമറി: സസ്‌പെന്‍ഷന്‍ നാടകം; അന്വേഷണവും നടപടിയുമില്ലാതെ ഡിവൈഎഫ്‌ഐ നേതാവിനെ തിരികെയെടുത്ത് അധികൃതര്‍

പ്രതിപക്ഷ യൂണിയനുകളുടെ സമരത്തെ തുടര്‍ന്നാണ് പാര്‍ട്ടി പ്രവര്‍ത്തകനായ ഇയാളെ സസ്‌പെന്റ് ചെയ്യുകയും അന്വേഷണം നടത്താന്‍ ഉത്തരവിട്ടതും. അന്വേഷണ നടപടികള്‍ പൂര്‍ത്തിയാക്കാതെ യാതൊരു ശിക്ഷണ നടപടിയും സ്വീകരിക്കാതെയാണ് ഇയാളെ തിരികെയെടുത്തത് എന്നാണ് ആരോപണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2022, 03:29 pm IST
in Kerala

കൊല്ലം: കെഎംഎംഎല്‍, ടിഎസ്പി യൂണിറ്റില്‍ പഞ്ചിംഗ് തിരിമറി നടത്തിയ ജീവനക്കാരനെ അന്വേഷണവും നടപടികളുമില്ലാതെ തിരികെയെടുത്തു. കെഎംഎംഎല്ലിനെ കബളിപ്പിച്ചുകൊണ്ട് കമ്പനിയില്‍ വരാതെ ശമ്പളവും, ഓവര്‍ടൈമും ഉള്‍പ്പെടെ ലക്ഷക്കണക്കിന് രൂപ കമ്പനിയില്‍ നിന്നും തട്ടിയെടുത്ത ഡിവൈഎഫ്‌ഐ നേതാവിനെയാണ് സസ്‌പെന്‍ഷനുശേഷം അന്വേഷണവും നടപടിയും കൂടാതെ 28 ദിവസങ്ങള്‍ക്ക് ശേഷം തിരികെയെടുത്തത്.

പ്രതിപക്ഷ യൂണിയനുകളുടെ സമരത്തെ തുടര്‍ന്നാണ് പാര്‍ട്ടി പ്രവര്‍ത്തകനായ ഇയാളെ സസ്‌പെന്റ് ചെയ്യുകയും അന്വേഷണം നടത്താന്‍ ഉത്തരവിട്ടതും. അന്വേഷണ നടപടികള്‍ പൂര്‍ത്തിയാക്കാതെ യാതൊരു ശിക്ഷണ നടപടിയും സ്വീകരിക്കാതെയാണ് ഇയാളെ തിരികെയെടുത്തത് എന്നാണ് ആരോപണം.

കമ്പനിയിലെ പി ആന്‍ഡ് എ ഡിപ്പാര്‍ട്ട്‌മെന്റ് പോലും അറിയാതെ, ഭരണസ്വാധീനം ഉപയോഗിച്ച് സിപിഎം നേതാക്കളുടെ വഴിവിട്ട ഇടപെടലിലൂടെയാണ് ഇയാളെ കമ്പനിയില്‍ ജോലി ചെയ്തിരുന്ന അതേ തസ്തികയില്‍, ജോലി ചെയ്തിരുന്ന അതേ സ്ഥലത്ത് തന്നെ വീണ്ടും പ്രവേശിപ്പിച്ചിരിക്കുന്നത്. കമ്പനിയില്‍ മുമ്പ് പഞ്ചിംഗുമായി ബന്ധപ്പെട്ട് നിസ്സാര ക്രമക്കേട് നടത്തിയിട്ടുള്ള ജീവനക്കാരെ പോലും മാസങ്ങളോളം സസ്‌പെന്റ് ചെയ്ത് പുറത്ത് നിര്‍ത്തി അന്വേഷണം നടത്തി കടുത്ത ശിക്ഷാനടപടികള്‍ സ്വീകരിച്ചിട്ടുള്ള സാഹചര്യത്തിലാണിത്. ഈ തിരിമറിക്ക് സര്‍ക്കാര്‍ സംവിധാനവും, ഭരണപക്ഷ യൂണിയനണ്ടും, സിപിഎം നേതൃത്വവും കൂട്ട് നില്‍ക്കുകയാണ്.

ഇയാളുടെ തട്ടിപ്പിന് കൂട്ടുനിന്ന് അനധികൃതമായി ഓവര്‍ടൈം നല്‍കി ലക്ഷക്കണക്കിന് രൂപ കമ്പനിക്ക് ബാധ്യത വരുത്തിയ ഉദ്യോഗസ്ഥനെതിരെയും പഞ്ചിംഗിന് കൂട്ടുനിന്ന താത്ക്കാലിക ജീവനക്കാര്‍ക്കെതിരെയും യാതൊരുവിധ നടപടികളും ഇതുവരെയും കൈക്കൊണ്ടിട്ടില്ല. മനീഷിന്റെ നിയമനം തന്നെ അനധികൃതമെന്നാണ് ആരോപണം ഉയരുന്നത്. മിനിമം യോഗ്യതയിലും എക്‌സ്പീരിയന്‍സിലും ഇളവുനല്‍കിയാണ് ഇയാളുടെ നിയമനമെന്നാണ് കെഎംഎംഎല്‍ യൂണിയന്‍ നേതാക്കള്‍ ആരോപിക്കുന്നത്. ഒരു വര്‍ഷം മുമ്പാണ് ഇയാള്‍ കെഎംഎംഎല്ലില്‍ ജോലിയില്‍ പ്രവേശിച്ചത്.

Tags: അന്വേഷണംഅഴിമതിഡിവൈഎഫ്ഐ നേതാവ്KMML
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാത്യു കുഴൽനാടനെതിരെ സർക്കാർ വിജിലൻസ് അന്വേഷണത്തിനൊരുങ്ങുന്നു; നടപടി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുടെ പരാതിയിൽ

തൃശൂരില്‍ നടന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗം ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കര്‍ എംപി ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. കെ.കെ. അനീഷ്‌കുമാര്‍, പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, അനില്‍ കെ. ആന്റണി, കെ. സുരേന്ദ്രന്‍, രാധാ മോഹന്‍ അഗര്‍വാള്‍ എന്നിവര്‍ സമീപം.
Kerala

അഴിമതിക്കാര്യത്തില്‍ ഭരണ, പ്രതിപക്ഷങ്ങള്‍ മത്സരിക്കുന്നു: പ്രകാശ് ജാവദേക്കര്‍

Kerala

മാസപ്പടി വിവാദം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭത്തിന്, വിജിലൻസും ലോകായുക്തയും നോക്കുകുത്തി, മുഖ്യമന്ത്രിയടക്കം വാങ്ങിയത് 96 കോടി

India

ജനദ്രോഹം ഇന്ത്യയില്‍ വച്ചുപൊറുപ്പിക്കില്ല; അഴിമതിക്കെതിരെ സീറോ ടോളറന്‍സ് എന്ന കര്‍ശന നയമാണ് സര്‍ക്കാരിനുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

ലഭിച്ചത് പരാതികളുടെ പ്രളയം: സഹകരണ മേഖലയില്‍ നടക്കുന്ന അഴിമതിക്കെതിരെ സഹകരണ അദാലത്ത് നടത്തി ബിജെപി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.