Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

10കോടിയുടെ വിഷുബമ്പര്‍ ടിക്കറ്റുമായെത്തിയ തമിഴ്നാട്ടുകാരില്‍ നിന്നും ലോട്ടറി വകുപ്പ് ടിക്കറ്റ് സ്വീകരിക്കാത്തതിന് കാരണങ്ങള്‍ ഇവ…

വിഷു ബമ്പര്‍ അടിച്ച കന്യാകുമാരി‍ സ്വദേശികളായ ഡോ. പ്രദീപിന്റെയും രമേശിന്റെയും കയ്യില്‍ നിന്നും ലോട്ടറി ഡയറക്ടറേറ്റ് ടിക്കറ്റ് വാങ്ങാന്‍ തയ്യാറായില്ല. കാരണം നിയമത്തിന്റെ കുരുക്ക് തന്നെ. പുറം സംസ്ഥാനത്ത് നിന്നുള്ളവര്‍ ലോട്ടറി സമ്മാനത്തിനായി അവകാശവാദം ഉയര്‍ത്തുമ്പോള്‍ ടിക്കറ്റ് മാത്രം ഉണ്ടായാല്‍ പോര.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2022, 05:15 pm IST
in Kerala

തിരുവനന്തപുരം:10 കോടി വിഷുബംപര്‍ ഫലം പുറത്തുവന്ന് പത്താം ദിവസമാണ് ഭാഗ്യശാലികളായ തമിഴ്നാട്ടുകാര്‍ ടിക്കറ്റുമായി തലസ്ഥാനത്തെത്തിയത്. കന്യാകുമാരി സ്വദേശികളായ ഡോ. എം. പ്രദീപ് കുമാര്‍, എന്‍. രമേഷ് എന്നിവര്‍  തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരു ബന്ധുവിനെ സ്വീകരിക്കാനെത്തിയപ്പോഴാണ് എച്ച് ബി 727990 എന്ന വിഷു ബമ്പര്‍ ടിക്കറ്റെടുത്തത്.  

തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ടിക്കറ്റ് വില്‍ക്കുന്ന ദമ്പതികളായ രംഗന്‍, ഭാര്യ ജസീന്ത എന്നിവര്‍ വിറ്റ ടിക്കറ്റിനായിരുന്നു ഭാഗ്യമെങ്കിലും ഭാഗ്യശാലികള്‍ കാണാമറയത്തായിരുന്നു. ജസീന്തയും രംഗനും പഴവങ്ങാടിയിലെ ചൈതന്യ ലക്കി സെന്‍ററില്‍ നിന്നാണ് ഈ ടിക്കറ്റുകള്‍ വാങ്ങിയത്. പിന്നീട് 10ാം ദിവസമാണ് ഭാഗ്യശാലികളായ കന്യാകുമാരി സ്വദേശികള്‍ തിരുവനന്തപുരത്തെ ലോട്ടറിവകുപ്പില്‍ ടിക്കറ്റുമായി എത്തിയത്. 

എന്നാല്‍ ലോട്ടറി ഡയറക്ടറേറ്റ് ഈ ടിക്കറ്റ് വാങ്ങാന്‍ തയ്യാറായില്ല. കാരണം നിയമത്തിന്റെ കുരുക്ക് തന്നെ. പുറം സംസ്ഥാനത്ത് നിന്നുള്ളവര്‍ ലോട്ടറി സമ്മാനത്തിനായി അവകാശവാദം ഉയര്‍ത്തുമ്പോള്‍ ടിക്കറ്റ് മാത്രം ഉണ്ടായാല്‍ പോര. അവര്‍ ലോട്ടറി ടിക്കറ്റിനും തിരിച്ചറിയല്‍ രേഖകള്‍ക്കും ഒപ്പം നോട്ടറിയുടെ ഒപ്പും പേരും സീരും ഉദ്യോഗപ്പേരും നോട്ടറി സ്റ്റാമ്പും പതിപ്പിച്ചിരിക്കണം. ഇതൊന്നും ഇവരുടെ പക്കല്‍ ഉണ്ടായിരുന്നില്ല.  

ഈ തിരിച്ചറിയല്‍ രേഖകള്‍ക്കൊപ്പം കേരളത്തില്‍ വരാനുണ്ടായ സാഹചര്യം വിശദീകരിച്ചുള്ള കത്തോ അതല്ലെങ്കില്‍ കേരള സര്‍ക്കാര്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയോ ഹാജരാക്കണം.  ലോട്ടറി ടിക്കറ്റ് 90 ദിവസത്തിനുള്ളില്‍ ഹാജരാക്കണം.എന്തായാലും അടുത്ത ദിവസം ഡോക്ടറും സുഹൃത്തും ഈ നോട്ടറി രേഖകള്‍ ഹാജരാക്കും. ഭാഗ്യശാലികളായ ഡോക്ടര്‍ക്കും കുട്ടൂകാരനും നികുതി കഴിച്ച് 6 കോടി 16 ലക്ഷം രൂപ സമ്മാനത്തുകയായി കിട്ടും.  

എന്നും ഭാഗ്യം പങ്കുവെച്ചിരുന്ന കൂട്ടുകാര്‍  

ഒന്നിട്ട് ലോട്ടറി ടിക്കറ്റ് എടുക്കുക ഡോ. പ്രദീപിന്റെയും രമേശന്റെയും പതിവായിരുന്നു. സമ്മാനം കിട്ടിയാല്‍ പാതിയായി വീതിച്ചെടുക്കും. വിഷു ബമ്പര്‍ തുകയില്‍ നിന്നും ചാരിറ്റിക്ക് നല്‍കാന്‍ പണമില്ലെന്ന് ഡോ. പ്രദീപും രമേശനും പറയുന്നു. വീട്ടില്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്. അതു കഴിഞ്ഞാല്‍ ഒന്നും ബാക്കി കയ്യിലുണ്ടാവില്ല എന്ന് ഡോക്ടര്‍ പ്രദീപ് പറയുന്നു.  

Tags: കേരള ലോട്ടറിടിക്കറ്റ്prizelotteryVishuവിഷു ബംപര്‍വിഷു ബംപര്‍ ഒന്നാം സമ്മാനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കിട്ടുന്നത് സമ്മാനമല്ല, ധനനഷ്ടം: വ്യാജ സമ്മാന പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി മില്‍മ

India

വിജയിന്റെ പത്തിരട്ടി സ്വത്തുള്ള ലീമ റോസ്; 5,863 കോടി രൂപയുടെ ആസ്തി

Entertainment

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

Kerala

പൊലീസുകാരനെന്ന് പറഞ്ഞ് തിരുത്തിയ ലോട്ടറി ടിക്കറ്റ് നല്‍കി വില്‍പ്പനക്കാരെ കബളിപ്പിച്ച് പണം തട്ടിയ ആള്‍ക്കായി അന്വേഷണം

Kerala

മന്തി പ്ലേറ്റിന് മുന്നില്‍ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രം പ്രചരിപ്പിച്ച മലപ്പുറത്തെ ഹോട്ടല്‍ ഉടമകള്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.