Friday, June 27, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തൃക്കാക്കര പോളിംഗ് ബൂത്തില്‍; തീവ്രവാദികളുടെ തോളില്‍ കൈയിട്ട് ഇടതും വലതും; ഇരട്ടനീതി ചൂണ്ടിക്കാട്ടി എന്‍ഡിഎ

മുമ്പ് ഒളിച്ചും പാത്തും നടത്തിയിരുന്ന തീവ്രവാദി വോട്ടുവാങ്ങല്‍ ഇക്കുറി തീര്‍ത്തും പരസ്യമായിട്ടായിരുന്നു. ഇടത്-വിധ്വംസക കൂട്ടുകെട്ടിന് കേരളത്തില്‍ എത്ര മാത്രം വേരോട്ടമുണ്ടെന്നതിന്റെ വിധിയെഴുത്താണ് ഇന്നു നടക്കുന്നത്.

കെ.എസ്. ഉണ്ണികൃഷ്ണന്‍ by കെ.എസ്. ഉണ്ണികൃഷ്ണന്‍
May 31, 2022, 08:56 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: മുമ്പെങ്ങുമില്ലാത്ത വിധം പരസ്യമായി മുസ്ലിം തീവ്രവാദ സംഘടനകളോടു തോള്‍ ചേര്‍ന്നു സിപിഎം പ്രചാരണം നയിച്ച തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വിധിയെഴുത്ത് ഇന്ന്. കൊലപാതകങ്ങളും കൊലവിളിയും നടത്തി അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് ഭീകരതയ്‌ക്കെതിരേ ഒരക്ഷരം മിണ്ടാതെയാണ് യുഡിഎഫും പ്രചാരണം നടത്തിയത്.

മുമ്പ് ഒളിച്ചും പാത്തും നടത്തിയിരുന്ന തീവ്രവാദി വോട്ടുവാങ്ങല്‍ ഇക്കുറി തീര്‍ത്തും പരസ്യമായിട്ടായിരുന്നു. ഇടത്-വിധ്വംസക കൂട്ടുകെട്ടിന് കേരളത്തില്‍ എത്ര മാത്രം വേരോട്ടമുണ്ടെന്നതിന്റെ വിധിയെഴുത്താണ് ഇന്നു നടക്കുന്നത്.  

ഇടത് സ്ഥാനാര്‍ഥി ജോ ജോസഫിന് പിന്തുണ പ്രഖ്യാപിച്ച് മദനിയുടെ പിഡിപി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ കാക്കനാട് ഉദ്ഘാടനം ചെയ്തത് സിപിഎം അമ്പലപ്പുഴ എംഎല്‍എ എച്ച്. സലാമായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതില്‍ ജാള്യമൊന്നും സിപിഎം പുലര്‍ത്തിയില്ലെന്നത് ആശ്ചര്യത്തോടെയാണു ജനാധിപത്യ കേരളം കണ്ടത്. ആലപ്പുഴയില്‍ ജി. സുധാകരനെ പാര്‍ട്ടിയില്‍ വെട്ടിനിരത്തുന്നതിന് മുഖ്യപങ്കു വഹിച്ച സലാമിനെ അമ്പലപ്പുഴയില്‍ മത്സരിച്ചപ്പോള്‍ സിപിഎമ്മുകാര്‍ തന്നെ പ്രചരിപ്പിച്ചത് ‘സുഡാപ്പി’ സ്ഥാനാര്‍ഥിയെന്നായിരുന്നു.

പോപ്പുലര്‍ ഫ്രണ്ടിനെ പ്രോത്സാഹിപ്പിക്കാന്‍ പി.സി. ജോര്‍ജിനെതിരേ കേസെടുത്ത് എല്‍ഡിഎഫും അധിക്ഷേപിച്ച് യുഡിഎഫും, മത്സരിച്ച് ശ്രമിച്ചതാണ് തൃക്കാക്കരയില്‍ കണ്ടത്.  

വര്‍ഗീയ കൊലപാതകത്തിന്റെ മുറിവുണങ്ങാത്ത ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ടിന് പ്രകടനം നടത്താന്‍ അനുമതി നല്കരുതെന്ന് ഇന്റലിജന്‍സും കളക്ടറും വിലക്കിയിട്ടും വോട്ട് ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ടാണ് അനുമതി കൊടുത്തത്. വര്‍ഗീയ ചേരിതിരിവിലൂടെ തൃക്കാക്കരയില്‍ വോട്ടുകള്‍ വിഭജിച്ച് ജയിക്കാനുള്ള തന്ത്രമാണ് സിപിഎം പയറ്റിയത്.  

മദനിയോടോപ്പം ഇടത് സ്ഥാനാര്‍ഥിയുടെ ചിത്രവുമായി സിപിഎം, പിഡിപി പ്രവര്‍ത്തകര്‍ ഒന്നിച്ചാണ് തൃക്കാക്കരയിലെ പല മേഖലകളിലും പ്രചാരണത്തിനിറങ്ങിയത്. മണ്ഡലത്തിലെ 20 ശതമാനം വരുന്ന മുസ്ലിം വോട്ടുകള്‍ ഒരുമിച്ച് പെട്ടിയിലാക്കാനാണ് പിണറായി ശ്രമിച്ചത്.

Tags: bjpഎല്‍ഡിഎഫ്‌Thrikkakkaraയുഡിഎഫ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നടി മീന ബിജെപിയിലേക്കെന്ന് അഭ്യൂഹം; സുപ്രധാന ചുമതല വഹിക്കുമെന്നും സൂചന.

Kerala

അടിയന്തരാവസ്ഥയ്‌ക്ക് അമ്പതുവര്‍ഷം:സംസ്ഥാന വ്യാപക പരിപാടികളുമായി ബി ജെ പി

India

ഉദ്ധവ് താക്കറെ ശിവസേന ക്ഷയിക്കുന്നു; ഉദ്ധവ് സേനയുടെ 50 കോര്‍പറേഷന്‍ അംഗങ്ങള്‍ ബിജെപിയിലേക്ക്

Kerala

പാലക്കാട് – കോഴിക്കോട് പാസഞ്ചര്‍ ട്രെയിനിന് മുന്നില്‍ ഭാരതാംബ ചിത്രം വച്ച് സ്വീകരണം

Kerala

നിലമ്പൂരിലെ വിജയം യുഡിഎഫിന്റേതല്ല ജമാത്തെ ഇസ്ലാമിയുടേത്; വോട്ടിംഗ് ശതമാനം വർദ്ധിപ്പിച്ച് എൻഡിഎ: പി.കെ. കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

ജി.ആര്‍ ഇന്ദുഗോപനും ഷിനിലാലിനും അനിതാ തമ്പിക്കും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം

കോട്ടയത്ത് മയക്കുമരുന്നിന് അടിമയായ മകന്‍ മാതാവിനെ വെട്ടിക്കൊന്നു

വില്ലേജ് ഓഫീസറെയും സംഘത്തെയും തടഞ്ഞു, ചൂരല്‍മല സ്വദേശികള്‍ക്കെതിരെ കേസെടുത്ത് പൊലീസ്

മഴക്കെടുതിയില്‍ 4 മരണം, ഡാമുകളില്‍ ജലനിരപ്പുയര്‍ന്നു

മാഗ്നസ് കാള്‍സനെ തളച്ച് ദല്‍ഹിയിലെ ഒമ്പത് വയസ്സുകാരന്‍ ;മാഗ്നസ് കാള്‍സന്‍ സ്വരം നന്നാവുമ്പോള്‍ പാട്ടുനിര്‍ത്തിക്കോളൂ എന്ന് സോഷ്യല്‍ മീഡിയ

ഭാരതാംബ ചിത്ര വിവാദത്തിന് ശേഷം ആദ്യമായി വേദി പങ്കിട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും കൃഷി മന്ത്രി പി പ്രസാദും

ദുബായിലെ മന്ത്രി സദ്ഗുരുവിനെ വേദിയിലേക്ക് ക്ഷണിക്കുന്നു (ഇടത്ത്) സദ്ഗുരു സദസിലെ മുന്‍നിരയില്‍ പ്രമുഖരായ അറബ് നേതാക്കളുടെ കൂടെ (വലത്ത്)

ദുബായില്‍ ശിവഭഗവാനെ ആവാഹിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ്; ആഗോളവീക്ഷണമുള്ള നേതാവെന്ന് സദ്ഗുരുവിനെ വിശേഷിപ്പിച്ച് ദുബായ് മന്ത്രി

മലപ്പുറം സ്വപ്നക്കുണ്ട് വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട യുവാവ് മരിച്ചു

സമരത്തിനൊരുങ്ങി ഫിലിം ചേംബര്‍, സിനിമാ കോണ്‍ക്ലേവ് ബഹിഷ്‌കരിക്കും

ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങി വീട് വിട്ടിറങ്ങിയ യുവതിയെ റെയില്‍വേ പൊലീസ് കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies