Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മസ്ജിദിലെ ഒരു പിടി മണ്ണ് എടുക്കാന്‍ ധൈര്യമുണ്ടെങ്കില്‍ മുന്നോട്ട് വരട്ടെയെന്ന് ഹിന്ദു സംഘടനകളെ വെല്ലുവിളിച്ച് എസ് ഡിപി ഐ നേതാവ്

കര്‍ണ്ണാടകയിലെ മാംഗ്ലൂരുവില്‍ ശിവക്ഷേത്രം തകര്‍ത്താണ് ജുമമസ്ജിദ് പണിതതെന്ന ആര്‍എസ്എസ് ആരോപണത്തിനെതിരെ തുറന്ന ഭീഷണിയുമായി എസ് ഡിപി ഐ. ഒരു പിടി മണ്ണുപോലും വിട്ടുതരില്ലെന്ന താക്കീതോടെ തുറന്ന വെല്ലുവിളിയാണ് എസ് ഡിപി ഐ നടത്തിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2022, 03:39 pm IST
in India
എസ് ഡിപി ഐ കര്‍ണ്ണാടക സംസ്ഥാന പ്രസിഡന്‍റ് അബ്ദുള്‍ മജീദ് (ഇടത്ത്) മാംഗ്ലൂരിലെ മലാലിയിലെ ജുമാ മസ്ജിദ് (വലത്ത്)

എസ് ഡിപി ഐ കര്‍ണ്ണാടക സംസ്ഥാന പ്രസിഡന്‍റ് അബ്ദുള്‍ മജീദ് (ഇടത്ത്) മാംഗ്ലൂരിലെ മലാലിയിലെ ജുമാ മസ്ജിദ് (വലത്ത്)

മാംഗ്ലൂരു: കര്‍ണ്ണാടകയിലെ മാംഗ്ലൂരുവില്‍ ശിവക്ഷേത്രം തകര്‍ത്താണ് ജുമമസ്ജിദ് പണിതതെന്ന ആര്‍എസ്എസ് ആരോപണത്തിനെതിരെ തുറന്ന ഭീഷണിയുമായി എസ് ഡിപി ഐ. ഒരു പിടി മണ്ണുപോലും വിട്ടുതരില്ലെന്ന താക്കീതോടെ തുറന്ന വെല്ലുവിളിയാണ്  എസ് ഡിപി ഐ നടത്തിയിരിക്കുന്നത്.  

മാംഗ്ലൂരിലെ മലാലിയിലെ ജുമാ മസ്ജിദ് പുതുക്കിപ്പണിയുമ്പോഴാണ് പഴയ ശിവക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. ടൈംസ് നൗ ചാനലില്‍ സംസാരിക്കുമ്പോഴാണ്  എസ് ഡിപി ഐ കര്‍ണ്ണാടക സംസ്ഥാന പ്രസിഡന്‍റ് അബ്ദുള്‍ മജീദ് ഒരു പിടി മണ്ണുപോലും വിട്ടുതരില്ലെന്ന തുറന്ന ഭീഷണി മുഴക്കിയത്. 

ടൈംസ് നൗ ചാനലില്‍ എസ് ഡിപി ഐ കര്‍ണ്ണാടക സംസ്ഥാന പ്രസിഡന്‍റ് അബ്ദുള്‍ മജീദ് നടത്തുന്ന വെല്ലുവിളി കാണാം: 

മസ് ജിദ് നില്‍ക്കുന്ന സ്ഥലത്ത് നിന്നും ഒരു പിടി മണ്ണ് എടുക്കാന്‍ ധൈര്യമുണ്ടെങ്കില്‍ ദക്ഷിണ കര്‍ണ്ണാടകത്തിലെ ആര്‍എസ്എസോ മറ്റ് ഹിന്ദു സംഘടനകളോ മുന്നോട്ടുവരട്ടെയെന്നും അബ്ദുള്‍ മജീദ് വെല്ലുവിളിക്കുന്നു. മസ്ജിദ് നിലകൊള്ളുന്ന ഭൂമിയില്‍ ഏതൊക്കെ ഹിന്ദു വിഗ്രഹങ്ങളാണുള്ളതെന്ന് അറിയാന്‍ കഴിഞ്ഞ ദിവസം വിശ്വ ഹിന്ദു പരിഷത്ത് താംബൂല പ്രശ്നം നടത്തിയിരുന്നു. ഏതൊക്കെ വിഗ്രഹങ്ങളാണുള്ളതെന്ന് പ്രവചിക്കാന്‍ താംബൂല പ്രശ്നത്തിന് കഴിയുമെന്ന വിശ്വാസത്തിലാണ് അത് നടത്തിയത്. ഇതിന് ശേഷമാണ് ഈ പ്രദേശത്ത് ശിവക്ഷേത്രമാണ് ഉണ്ടായിരുന്നതെന്ന് ഹിന്ദു ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ രൂക്ഷമായി. ഇതേ തുടര്‍ന്ന് മാംഗ്ലൂരു സിറ്റി പൊലീസ് കമ്മീഷണര്‍ 144 പ്രഖ്യാപിച്ചിരിക്കുകയാണ്.  

സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് പഴയ ഭൂരേഖകള്‍ പരിശോധിച്ചുവരികയാണെന്ന് ദക്ഷിണ്‍ കന്നഡ ഡപ്യൂട്ടി കമ്മീഷണര്‍ രാജേന്ദ്ര കെ.വി. പറ‍ഞ്ഞു. വഖഫ് ബോര്‍ഡില്‍ നിന്നും മറ്റ് ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പില്‍ നിന്നും റിപ്പോര്‍ട്ടുകളെടുത്ത ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്ന് രാജേന്ദ്ര പറഞ്ഞു. 

Tags: മാംഗ്ലൂരിലെ മലാലിയിലെ ജുമാ മസ്ജിദ്താംബൂല പ്രശ്നംമലാലി മസ്ജിദ് വിവാദംആര്‍എസ്എസ്കര്‍ണ്ണാടകവിഎച്ച്പിsdpiവിശ്വഹിന്ദു പരിഷത്ത്‌മംഗളൂരുറോശിവക്ഷേത്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

Kerala

മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ആസ്ഥാനമായി പുതിയ ജില്ല രുപീകരിക്കണമെന്ന് എസ്ഡിപിഐ: മന്ത്രി എ.പി അനിൽ കുമാറിന് എസ്ഡിപിഐ നിവേദനം നൽകി

Kerala

മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ ബലത്തില്‍ : രാജീവ് ചന്ദ്രശേഖര്‍

Kerala

എസ്ഡിപിഐ നേതാവുമൊത്തുള്ള പി ബി അംഗം എ വിജയരാഘവന്റെ വിഡിയോ: വ്യക്തിഹത്യ നടത്താനുളള നീക്കമെന്ന് സി പി എം

Kerala

മുസ്ലിം ലിഗ് ഉള്ളതിനാലാണ് കേരളത്തില്‍ ഇസ്ലാമിക തീവ്രവാദം വളരാത്തതെന്ന് സതീശന്‍; അപ്പോള്‍ പോപ്പുലര്‍ഫ്രണ്ട് എന്നിവയോ?:: അഡ്വ. ജയസൂര്യൻ

പുതിയ വാര്‍ത്തകള്‍

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.