Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗോത്രവര്‍ഗ്ഗക്കാരെ ക്രിസ്തുമതത്തിലേക്ക് മാറ്റുന്നു; ഒഡിഷയിലെ ഭദ്രകിലെ പള്ളി മുദ്രവെച്ചു; 144 പ്രഖ്യാപിച്ചു

നിഷ്കളങ്കരായ ഗോത്രവര്‍ഗ്ഗക്കാരെ ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നുവെന്ന പരാതിയെതുടര്‍ന്ന് ഒഡിഷയിലെ ഭദ്രക് ജില്ലാ ഭരണകൂടം അവിടുത്തെ ഒരു പള്ളി മുദ്രവെച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2022, 09:44 pm IST
in India

ഭുവനേശ്വര്‍: നിഷ്കളങ്കരായ ഗോത്രവര്‍ഗ്ഗക്കാരെ ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നുവെന്ന പരാതിയെതുടര്‍ന്ന് ഒഡിഷയിലെ ഭദ്രക് ജില്ലാ ഭരണകൂടം അവിടുത്തെ ഒരു പള്ളി മുദ്രവെച്ചു.  

ഭദ്രകിലെ ഗെല്‍തുവയിലെ പള്ളിയുടെ ഗേറ്റാണ് ജില്ലാ ഭരണകൂടം സീല്‍ വെച്ചത്. പള്ളിയുടെ പരിസരത്ത് മൂന്നിലധികം പേര്‍ കൂട്ടം കൂടുന്നത് തടയാന്‍ 144 പ്രഖ്യാപിച്ചു. നിഷ്കളങ്കരായ ഗോത്രവര്‍ഗ്ഗക്കാരെ ബലംപ്രയോഗിച്ച് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം നടത്തുന്നതായി നിരവധി പരാതികള്‍ ജില്ലാ ഭരണകൂടത്തിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റും റൂറല്‍ പൊലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പരാതികളില്‍ കഴമ്പുണ്ടെന്ന് ബോധ്യമായി. ഒഡിഷയിലെ ഭദ്രക് ബ്ലോക്കിലെ ഗെലൂത ഗ്രാമത്തില്‍ സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതായും മനസ്സിലായി. തുടന്നാണ് 144 പ്രഖ്യാപിച്ചത്.  

“മതപരിവര്‍ത്തനം സംബന്ധിച്ച് ചില പരാതികള്‍ ലഭിച്ചിരുന്നു. ഇവിടെ സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതായും അറിഞ്ഞു. ഗെലുതയില്‍ മൂന്നില്‍ കൂടുതല്‍ പേര്‍ സംഘം ചേരാതിരിക്കാന്‍ 144ാം വകുപ്പ് പ്രഖ്യാപിച്ചു.”- ഭദ്രകിലെ സബ് കളക്ടര്‍ മനോജ് പത്ര പറയുന്നു.  

ഒഡിഷയില്‍ ഇത്തരം മതപരിവര്‍ത്തന പരാതികള്‍ ഇതാദ്യമല്ല. 2011 സെപ്തംബറില്‍ ഒരു സംഘം പേര്‍ ഒരു പാതിരിയെ തടഞ്ഞുവെച്ച സംഭമുണ്ടായി. സുന്ദര്‍ഗര്‍ ജില്ലയില്‍ തംഗാര്‍ദിഹി ഗ്രാമത്തിലാണ് നിര്‍ബന്ധപൂര്‍വ്വമുള്ള മതപരിവര്‍ത്തനം ഉണ്ടായത്. അവിടെ ഗ്രാമത്തിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു മഹേന്ദ്ര സാഹു എന്ന പാതിരി. ഇദ്ദേഹം മതപരിവര്‍ത്തന ലക്ഷ്യത്തോടെയാണ് എത്തുന്നതെന്ന് മനസ്സിലായതോടെയാണ് ഗ്രാമീണര്‍ ഇദ്ദേഹത്തെ തടഞ്ഞുവെച്ചത്.  

മറ്റൊരു സംഭവം നടന്നത് 2018ലാണ്. അമ്മയും ഭാര്യയും മതപരിവര്‍ത്തനം നടത്തി. ഭര്‍ത്താവ് മതം മാറാന്‍ തയ്യാറാകത്തതില്‍ ദേഷ്യം വന്ന് ഭാര്യയും അമ്മയും ഇയാളെ മര്‍ദ്ദിച്ചു. 2014ലാണ് താബിര്‍ പാണ്ഡയും സുരഭിയും വിവാഹിതരായത്. ഹിന്ദു മതം വെടിയാന്‍ താബിര്‍ വിസമ്മതിച്ചതോടെ ഇയാളും ഭാര്യയും തമ്മില്‍ വഴക്കാരംഭിച്ചു. പിന്നീട് സുരഭിയും അവളുടെ അമ്മയും ചേര്‍ന്ന്  താബിര്‍ പാണ്ഡെയെ ഇതിന്റെ പേരില്‍ ആക്രമിക്കുക പതിവായി.  

Tags: Evangelismമതപരിവര്‍ത്തനനിരോധന നിയമംcomplaintക്രിസ്ത്യന്‍ പള്ളിconversionമതപരിവര്‍ത്തനംഒഡീഷForced Conversionക്രിസ്ത്യന്‍ മിഷണറിമാര്‍ക്രിസ്തീയ സുവിശേഷപ്രചാരക
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെണ്‍കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍ണ നഗ്നനാക്കി മര്‍ദ്ദിച്ചെന്ന് പരാതി

Kerala

ഭൂമി തട്ടിപ്പ് പരാതിക്ക് പിന്നില്‍ കടകംപള്ളി, ഡി ജി പിക്ക് പരാതി നല്‍കി ഉണ്ണികൃഷ്ണന്‍ പോറ്റി

Kerala

ബോക്സോഫീസില്‍ കേരള സ്റ്റോറി 2 തകര്‍ന്നു എന്നത് കള്ളം…ഇതുവരെ കളക്ട് ചെയ്തത് 20 കോടി; ഇനി 10 കോടി കൂടി കിട്ടിയാല്‍ മുടക്കുമതലായി

Kerala

ജനങ്ങളുടെ പരാതികളും പരിഭവങ്ങളും നേരിട്ട് കേട്ടറിഞ്ഞു;ഇടപെടലുകള്‍ ഉറപ്പുനല്‍കി അശ്വസിപ്പിച്ച് രാജീവ് ചന്ദ്രശേഖര്‍

Kerala

11 വര്‍ഷംമുന്‍പുള്ള ലൈംഗിക പീഡനം: മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ ട്യൂഷന്‍മാസ്റ്റര്‍ക്ക് 18 വര്‍ഷം കഠിന തടവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.