Friday, May 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അസമില്‍ ‘മദ്രസ’കള്‍ എടുത്തു കളയുന്നു; മദ്രസകളിലെ കുട്ടികള്‍ എഞ്ചിനീയറോ ഡോക്ടറോ ആകാന്‍ ആഗ്രഹിക്കില്ലെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ

അസമില്‍ മദ്രസകളെ എല്ലാം പൊതു വിദ്യാഭ്യാസ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. മദ്രസ എന്ന വാക്ക് പ്രശ്നമാണ്. അവിടെയുള്ള കുട്ടികള്‍ എഞ്ചിനിയറോ ഡോക്ടറോ ആകാന്‍ ആഗ്രഹിക്കില്ലെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. മദ്രസകള്‍ പൊതു വിദ്യാഭ്യാസകേന്ദ്രങ്ങളാക്കുന്ന നിയമമായ അസം റിപ്പീലിംഗ് ആക്ട് 2020ന് ഗുവാഹത്തി ഹൈക്കോടതി ഈ വര്‍ഷം അംഗീകാരം നല്‍കി.

Janmabhumi Online by Janmabhumi Online
May 23, 2022, 06:06 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ഗുവാഹത്തി:അസമില്‍ മദ്രസകളെ എല്ലാം പൊതു വിദ്യാഭ്യാസ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. മദ്രസ എന്ന വാക്ക് പ്രശ്നമാണ്. അവിടെയുള്ള കുട്ടികള്‍ എഞ്ചിനിയറോ ഡോക്ടറോ ആകാന്‍ ആഗ്രഹിക്കില്ലെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.  

മദ്രസകള്‍ പൊതു വിദ്യാഭ്യാസകേന്ദ്രങ്ങളാക്കുന്ന നിയമമായ അസം റിപ്പീലിംഗ് ആക്ട് 2020ന്  ഗുവാഹത്തി ഹൈക്കോടതി ഈ വര്‍ഷം അംഗീകാരം നല്‍കി. അസമില്‍ ബിജെപി അധികാരത്തില്‍ വന്നപ്പോള്‍ സംസ്ഥാനിലെ ഖജനാവിലെ പണം ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെ മതവിദ്യാഭ്യാസത്തിന് ചെലവഴിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. 

ഇതോടെ അസമില്‍  സര്‍ക്കാര്‍ ചെലവില്‍ മദ്രസകള്‍ എന്ന പേരിലുള്ള മതവിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഉണ്ടാവില്ല. ഈ നിയമപ്രകാരം എല്ലാ മദ്രസകളും പൊതു വിദ്യാഭ്യാസകേന്ദ്രങ്ങായി മാറും. 2021ല്‍ ഗുവാഹത്തി ഹൈക്കോടതിയില്‍ 13 പേര്‍ ഇതിനെതിരെ പരാതി നല്‍കിയെങ്കിലും കോടതി ഇത് തള്ളി.  

“നിങ്ങള്‍ മദ്രസയില്‍ പഠിച്ചാല്‍ ഡോക്ടര്‍മാരോ എഞ്ചിനീയര്‍മാരോ ആകില്ലെന്ന് കുട്ടികളോട് പറഞ്ഞുനോക്കു. അവര്‍ പിന്നെ മദ്രസകളില്‍ പോകാന്‍ വിസമ്മതിക്കും”.- ഹിമന്ത ബിശ്വ ശര്‍മ്മ ഇത് പറയുമ്പോള്‍ ആള്‍ക്കൂട്ടത്തില്‍ നിന്നും കൂട്ടക്കയ്യടി ഉയര്‍ന്നു. ഹൈദരാബാദ് മൗലാന ആസാദ് യൂണിവേഴ്സിറ്റിയിലെ മുന്‍ ചാന്‍സറുമായി സംസാരിക്കുകയായിരുന്നു ഹിമന്ത ബിശ്വശര്‍മ്മ. മദ്രസകളെ പൊതു വിദ്യാഭ്യാസ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള അസം സര്‍ക്കാരിന്റെ നീക്കത്തെ ഹൈദരാബാദ് മൗലാന ആസാദ് യൂണിവേഴ്സിറ്റിയിലെ മുന്‍ ചാന്‍സര്‍ അനുകൂലിച്ചു.  

നിങ്ങളുടെ കുട്ടികളെ ഖുറാന്‍ പഠിപ്പിച്ചോളൂ. പക്ഷെ അത് വീടിനുള്ളില്‍ പഠിപ്പിച്ചാല്‍ മതി. കുട്ടികളെ മദ്രസകളിലേക്ക് കൊണ്ടുവരുന്നത് അവരുടെ മനുഷ്യാവകാശം ലംഘിക്കുന്നതിന് തുല്ല്യമാണെന്നും ഹിമന്ത പറഞ്ഞു.  

“സയന്‍സ്, മാത് സ്, ബയോളജി, സുവോളജി, ബോട്ടണി എന്നീ വിഷയങ്ങളിലായിരിക്കും. മദ്രസ സ്കൂളുകളിലും ഇനി സാധാരണ വിദ്യാഭ്യാസമായിരിക്കും. മതഗ്രന്ഥങ്ങള്‍ വീടുകളില്‍ പഠിപ്പിക്കാം. പക്ഷെ സ്കൂളുകളില്‍ അവര്‍ ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, പ്രൊഫസര്‍മാര്‍, ശാസ്ത്രജ്ഞര്‍ എന്നിവര്‍ ആകാന്‍ വേണ്ടി പഠിച്ചാല്‍ മതി”- ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. 

Tags: ഗുവാഹത്തി ഹൈക്കോടതിഅസംഹിമന്ത ബിശ്വ ശര്‍മമദ്രസGuwahatiഹിമന്ത ബിശ്വ ശര്‍മ്മഅസം റിപ്പീലിംഗ് ആക്ട് 2020
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

” ചായയുടെ യഥാർത്ഥ രുചി ചായ വിൽപ്പനക്കാരന് മാത്രമേ മനസ്സിലാകൂ” : അസം ജനതയുടെ മനസ്സിൽ തൊട്ട് പ്രധാനമന്ത്രിയുടെ വാക്കുകൾ

India

ബംഗ്ലാദേശികൾ കടക്ക് പുറത്ത് ! എൻആർസിക്ക് അപേക്ഷിക്കാത്തവർക്ക് ആധാർ കാർഡില്ല : അസം സർക്കാർ

India

മാ കാമാഖ്യ ദേവിയുടെ അനുഗ്രഹത്തിനായി ഷിൻഡെ ഗുവാഹത്തിയിൽ ; മഹായുതിയുടെ വിജയത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് മഹാരാഷ്‌ട്ര മുഖ്യമന്ത്രി 

India

അസാമിന്റെ പുരോഗതിക്ക് ചുക്കാൻ പിടിച്ച വ്യക്തിത്വം ; രത്തൻ ടാറ്റയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് ഹിമന്ത ബിശ്വ ശർമ്മ

India

കഴിഞ്ഞ രണ്ട് മാസത്തിനിടെ 128 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി അസാം പോലീസ് ; അനധികൃത ബംഗ്ലദേശികളെ നാടുകടത്തുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

പുതിയ വാര്‍ത്തകള്‍

നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എം സ്വരാജ് മത്സരിക്കും

അതിതീവ്ര മഴ : അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് : ശക്തമായ കാറ്റിനും സാധ്യത

മലപ്പുറം കാളികാവിൽ കടുവയെ പിടികൂടാൻ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി

കണ്ണൂര്‍ തലശേരിയിൽ ഒഴുക്കിൽപ്പെട്ട് യുവതിയെ കാണാതായി : തിരച്ചിൽ ഊർജിതമാക്കി നാട്ടുകാരും ഫയര്‍ഫോഴ്‌സും

കനത്ത മഴ : റെയില്‍വെ പാളത്തിലേക്ക് മരം വീണതിനെ തുടര്‍ന്ന് 16 ട്രെയിനുകള്‍ വൈകിയോടുന്നു

കൂത്താട്ടുകുളത്ത് ശക്തമായ കാറ്റില്‍ മരം ദേഹത്ത് വീണ് വൃദ്ധയ്‌ക്ക് ദാരുണാന്ത്യം

പൂർണാരോഗ്യം വീണ്ടെടുത്ത് ബംഗാൾ ഗവർണർ ആനന്ദബോസ് വീണ്ടും കർമ്മ നിരതനായി 

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ജീവനക്കാരൻ കയ്യിലുണ്ടായിരുന്ന 500 രൂപ നോട്ടുകൾ വിഴുങ്ങി

ദന്താശുപത്രിയിൽ ചികിത്സതേടിയ എട്ട് രോഗികൾ മരിച്ചു: ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

താൽക്കാലിക വെടിനിർത്തൽ നിർദേശം ഇസ്രായേൽ അംഗീകരിച്ചതായി അമേരിക്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies