Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

”കാശി വിശ്വനാഥ ക്ഷേത്രം തകര്‍ത്ത് പള്ളിയാക്കി”; ഭാവിയില്‍ പ്രശ്നമാകും, വെട്ടൂര്‍ രാമന്‍ നായരുടെ പുരി മുതല്‍ നാസിക് വരെയെന്ന പുസ്തകം ചര്‍ച്ചയാവുന്നു

സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഹിന്ദുക്കള്‍ ഈ പള്ളി വീണ്ടും ക്ഷേത്രമാക്കുന്നതിന് ബലപ്രയോഗത്തിന് ഒരുമ്പെട്ടു. ഇപ്പോള്‍ ഇവിടെ പട്ടാളക്കാര്‍ സദാ കാവല്‍ നില്‍ക്കുന്നുണ്ട്. എങ്കിലും ഇതിന് ഇനിയും എത്രകാലം കൂടി ഒരു മുസ്ലിം ദേവാലയമായി തുടരാന്‍ കഴിയുമെന്ന് കണ്ടുതന്നെയറിയണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2022, 10:11 am IST
in Kerala

കോട്ടയം: വാരാണസിയിലെ മുസ്ലിം പള്ളി കാശി വിശ്വനാഥ ക്ഷേത്രം തകര്‍ത്താണ് നിര്‍മിച്ചതെന്നും ഭാവിയില്‍ ഇത് ഒരു പ്രശ്നമാകുമെന്നും വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രമുഖ എഴുത്തുകാരന്‍ വെട്ടൂര്‍ രാമന്‍ നായര്‍ കുറിച്ചിരുന്നു. അദ്ദേഹവും പ്രമുഖ എഴുത്തുകാരനും പ്രസാധകനുമായ ഡി.സി. കിഴക്കേമുറിയും സ്വാതന്ത്ര്യലബ്ധിക്കു ശേഷം നാലഞ്ചു വര്‍ഷം കഴിഞ്ഞ് കാശി സന്ദര്‍ശിച്ചിരുന്നു. അന്ന് ഇരുവരും കണ്ട കാഴ്ചകള്‍ വെട്ടൂരിന്റെ പുരി മുതല്‍ നാസിക് വരെയെന്ന ഡിസി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.  

നിലവിലുള്ള ക്ഷേത്രത്തോട് ചേര്‍ന്ന് ക്ഷേത്രത്തൂണുകളോടെയുള്ള ജ്ഞാന്‍വാപി മോസ്‌ക് കണ്ടതിന്റെ വിശദവിവരങ്ങള്‍ പുസ്തകത്തിലുണ്ട്. അതിങ്ങനെ:  അറംഗസീബ് മുസ്ലിം പള്ളിയാക്കി മാറ്റിയ പഴയ വിശ്വനാഥ ക്ഷേത്രം ഇപ്പോഴത്തെ സ്വര്‍ണക്ഷേത്രത്തിന് അടുത്തു തന്നെയാണ്. ക്ഷേത്രത്തിന് വലിയ വ്യത്യാസമൊന്നും വരുത്തിയിട്ടില്ല. നിസ്‌ക്കാരത്തിന് സൗകര്യപ്പെടത്തക്ക വിധം രണ്ടാം നിലയുടെ മുന്‍വശത്ത് ഒരു വലിയ ഹാള്‍ ഉണ്ടാക്കിയിട്ടുണ്ട്. വിഗ്രഹങ്ങളും കൊത്തുപണികളും നശിപ്പിച്ചെങ്കിലും തൂണുകളും മുകളെടുപ്പുകളുമെല്ലാം ഇപ്പോഴും ഒരു ഹിന്ദു ക്ഷേത്രത്തിന്റേതു തന്നെ. ഹാളിനു മുന്‍വശം കാല്‍ കഴുകുന്നതിനു വേണ്ടി നിര്‍മിച്ചിട്ടുള്ള കൃത്രിമക്കുളത്തില്‍ നിറയെ സ്വര്‍ണമത്സ്യങ്ങള്‍ നീന്തിത്തുടിച്ചുകൊണ്ടിരിക്കുന്നു.

സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഹിന്ദുക്കള്‍ ഈ പള്ളി വീണ്ടും ക്ഷേത്രമാക്കുന്നതിന് ബലപ്രയോഗത്തിന് ഒരുമ്പെട്ടു. ഇപ്പോള്‍ ഇവിടെ പട്ടാളക്കാര്‍ സദാ കാവല്‍ നില്‍ക്കുന്നുണ്ട്. എങ്കിലും ഇതിന് ഇനിയും എത്രകാലം കൂടി ഒരു മുസ്ലിം ദേവാലയമായി തുടരാന്‍ കഴിയുമെന്ന് കണ്ടുതന്നെയറിയണം. കാവല്‍ക്കാരായ ആ പട്ടാളക്കാരില്‍ തന്നെ തങ്ങള്‍ ചെയ്യുന്നത് ആവശ്യമായ ഒരു പ്രവൃത്തിയാണെന്ന ഭാവം കണ്ടില്ല. മുസ്ലിങ്ങള്‍ കവര്‍ന്നെടുത്ത വസ്തുവിന് ഇന്ത്യാ ഗവണ്‍മെന്റ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു എന്ന വിചാരം ഹിന്ദുക്കളില്‍ നല്ല ഒരു വിഭാഗത്തിന് അമര്‍ഷമുണ്ടാക്കിയിട്ടുണ്ടെന്ന് തീര്‍ച്ചയാണ്.

ഭയാശങ്കകളോടെയെന്ന് തോന്നുമാറ് അവിടെ പ്രാര്‍ഥിച്ചു കൊണ്ടിരുന്ന മുസ്ലിങ്ങളും ആ ദേവാലയത്തിനുള്ളിലുള്ള മായ്ച്ചാലും മായാത്ത ഹിന്ദു ക്ഷേത്ര ഭാവവും എന്നില്‍ വ്യത്യസ്തങ്ങളും വിരുദ്ധങ്ങളുമായ മനോവികാരങ്ങള്‍ ജനിപ്പിച്ചു. തകര്‍ന്നടിഞ്ഞ ക്ഷേത്രാവശിഷ്ടങ്ങളോടു കൂടിയ ആ പള്ളി, ഒരു നേരിയ വേദന എന്റെ ഹൃദയത്തില്‍ ജനിപ്പിച്ചിട്ടില്ലേ എന്നു ഞാന്‍ സംശയിക്കുന്നു. എന്തായാലും ഗവണ്‍മെന്റിനു ഭാവിയില്‍ ഇതൊരു പ്രശ്നമാകുമെന്നതു തീര്‍ച്ച.

Tags: mosquedc bookKashiVettoor Ramanpillai
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലഖ്‌നൗവിൽ സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പളളി ബുൾഡോസറിന് പൊളിച്ച് മാറ്റി ; ഇനിയും നടപടി തുടരുമെന്ന് ഭരണകൂടം

India

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

News

വാരാണസി വീഴുമോ? ജോൺ ഡിറ്റോ ചോദിക്കുന്നു, ബദ്‌ലഹേമിൽനിന്ന്…

മധ്യപ്രദേശിലെ ജബല്‍പൂരില്‍ ശത്രുക്കള്‍ നശിപ്പിക്കാന്‍ ശ്രമിച്ച ദുര്‍ഗ്ഗാക്ഷേത്രം (ഇടത്ത്) കര്‍ണ്ണാടകയിലെ ബാഗല്‍കോട്ടില്‍ ശിവജി ജയന്തിയോട് അനുബന്ധിച്ച് നടന്ന കലാപം (വലത്ത്)
India

മൂന്ന് സംസ്ഥാനങ്ങളില്‍ വര്‍ഗ്ഗീയ ലഹള; കര്‍ണ്ണാടകയിലും മധ്യപ്രദേശിലും ആന്ധ്രയിലും വിവിധ മതച്ചടങ്ങുകളുമായി ബന്ധപ്പെട്ട് കലാപം

Kerala

സമസ്തയുടെ ഏത് ആവശ്യത്തിനും ഒപ്പമുണ്ടാകും; 7.50 കോടി രൂപ ചിലവില്‍ പള്ളി പണിത് നല്‍കും-എം എ യൂസഫലി

പുതിയ വാര്‍ത്തകള്‍

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

51 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കേദാർനാഥ് ധാം ; നാളെ രാവിലെ ക്ഷേത്ര വാതിലുകൾ തുറക്കും

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.