Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

”കാശി വിശ്വനാഥ ക്ഷേത്രം തകര്‍ത്ത് പള്ളിയാക്കി”; ഭാവിയില്‍ പ്രശ്നമാകും, വെട്ടൂര്‍ രാമന്‍ നായരുടെ പുരി മുതല്‍ നാസിക് വരെയെന്ന പുസ്തകം ചര്‍ച്ചയാവുന്നു

സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഹിന്ദുക്കള്‍ ഈ പള്ളി വീണ്ടും ക്ഷേത്രമാക്കുന്നതിന് ബലപ്രയോഗത്തിന് ഒരുമ്പെട്ടു. ഇപ്പോള്‍ ഇവിടെ പട്ടാളക്കാര്‍ സദാ കാവല്‍ നില്‍ക്കുന്നുണ്ട്. എങ്കിലും ഇതിന് ഇനിയും എത്രകാലം കൂടി ഒരു മുസ്ലിം ദേവാലയമായി തുടരാന്‍ കഴിയുമെന്ന് കണ്ടുതന്നെയറിയണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2022, 10:11 am IST
inKerala

കോട്ടയം: വാരാണസിയിലെ മുസ്ലിം പള്ളി കാശി വിശ്വനാഥ ക്ഷേത്രം തകര്‍ത്താണ് നിര്‍മിച്ചതെന്നും ഭാവിയില്‍ ഇത് ഒരു പ്രശ്നമാകുമെന്നും വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രമുഖ എഴുത്തുകാരന്‍ വെട്ടൂര്‍ രാമന്‍ നായര്‍ കുറിച്ചിരുന്നു. അദ്ദേഹവും പ്രമുഖ എഴുത്തുകാരനും പ്രസാധകനുമായ ഡി.സി. കിഴക്കേമുറിയും സ്വാതന്ത്ര്യലബ്ധിക്കു ശേഷം നാലഞ്ചു വര്‍ഷം കഴിഞ്ഞ് കാശി സന്ദര്‍ശിച്ചിരുന്നു. അന്ന് ഇരുവരും കണ്ട കാഴ്ചകള്‍ വെട്ടൂരിന്റെ പുരി മുതല്‍ നാസിക് വരെയെന്ന ഡിസി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.  

നിലവിലുള്ള ക്ഷേത്രത്തോട് ചേര്‍ന്ന് ക്ഷേത്രത്തൂണുകളോടെയുള്ള ജ്ഞാന്‍വാപി മോസ്‌ക് കണ്ടതിന്റെ വിശദവിവരങ്ങള്‍ പുസ്തകത്തിലുണ്ട്. അതിങ്ങനെ:  അറംഗസീബ് മുസ്ലിം പള്ളിയാക്കി മാറ്റിയ പഴയ വിശ്വനാഥ ക്ഷേത്രം ഇപ്പോഴത്തെ സ്വര്‍ണക്ഷേത്രത്തിന് അടുത്തു തന്നെയാണ്. ക്ഷേത്രത്തിന് വലിയ വ്യത്യാസമൊന്നും വരുത്തിയിട്ടില്ല. നിസ്‌ക്കാരത്തിന് സൗകര്യപ്പെടത്തക്ക വിധം രണ്ടാം നിലയുടെ മുന്‍വശത്ത് ഒരു വലിയ ഹാള്‍ ഉണ്ടാക്കിയിട്ടുണ്ട്. വിഗ്രഹങ്ങളും കൊത്തുപണികളും നശിപ്പിച്ചെങ്കിലും തൂണുകളും മുകളെടുപ്പുകളുമെല്ലാം ഇപ്പോഴും ഒരു ഹിന്ദു ക്ഷേത്രത്തിന്റേതു തന്നെ. ഹാളിനു മുന്‍വശം കാല്‍ കഴുകുന്നതിനു വേണ്ടി നിര്‍മിച്ചിട്ടുള്ള കൃത്രിമക്കുളത്തില്‍ നിറയെ സ്വര്‍ണമത്സ്യങ്ങള്‍ നീന്തിത്തുടിച്ചുകൊണ്ടിരിക്കുന്നു.

സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഹിന്ദുക്കള്‍ ഈ പള്ളി വീണ്ടും ക്ഷേത്രമാക്കുന്നതിന് ബലപ്രയോഗത്തിന് ഒരുമ്പെട്ടു. ഇപ്പോള്‍ ഇവിടെ പട്ടാളക്കാര്‍ സദാ കാവല്‍ നില്‍ക്കുന്നുണ്ട്. എങ്കിലും ഇതിന് ഇനിയും എത്രകാലം കൂടി ഒരു മുസ്ലിം ദേവാലയമായി തുടരാന്‍ കഴിയുമെന്ന് കണ്ടുതന്നെയറിയണം. കാവല്‍ക്കാരായ ആ പട്ടാളക്കാരില്‍ തന്നെ തങ്ങള്‍ ചെയ്യുന്നത് ആവശ്യമായ ഒരു പ്രവൃത്തിയാണെന്ന ഭാവം കണ്ടില്ല. മുസ്ലിങ്ങള്‍ കവര്‍ന്നെടുത്ത വസ്തുവിന് ഇന്ത്യാ ഗവണ്‍മെന്റ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു എന്ന വിചാരം ഹിന്ദുക്കളില്‍ നല്ല ഒരു വിഭാഗത്തിന് അമര്‍ഷമുണ്ടാക്കിയിട്ടുണ്ടെന്ന് തീര്‍ച്ചയാണ്.

ഭയാശങ്കകളോടെയെന്ന് തോന്നുമാറ് അവിടെ പ്രാര്‍ഥിച്ചു കൊണ്ടിരുന്ന മുസ്ലിങ്ങളും ആ ദേവാലയത്തിനുള്ളിലുള്ള മായ്ച്ചാലും മായാത്ത ഹിന്ദു ക്ഷേത്ര ഭാവവും എന്നില്‍ വ്യത്യസ്തങ്ങളും വിരുദ്ധങ്ങളുമായ മനോവികാരങ്ങള്‍ ജനിപ്പിച്ചു. തകര്‍ന്നടിഞ്ഞ ക്ഷേത്രാവശിഷ്ടങ്ങളോടു കൂടിയ ആ പള്ളി, ഒരു നേരിയ വേദന എന്റെ ഹൃദയത്തില്‍ ജനിപ്പിച്ചിട്ടില്ലേ എന്നു ഞാന്‍ സംശയിക്കുന്നു. എന്തായാലും ഗവണ്‍മെന്റിനു ഭാവിയില്‍ ഇതൊരു പ്രശ്നമാകുമെന്നതു തീര്‍ച്ച.

Tags: mosquedc bookKashiVettoor Ramanpillai
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

India

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

News

യുപിയിൽ 94 ഏക്കറിലെ കൈയേറ്റക്കാരെ ഒഴിപ്പിച്ച് ‘ബുൾ ഡോസർ ഓപ്പറേഷൻ’

Kerala

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

India

ഗംഗാ നദിയിൽ നിന്ന് 2,500 വർഷം പഴക്കമുള്ള ശിവലിംഗം കണ്ടെത്തി ; മൗര്യ കാലഘട്ടത്തിലേതെന്ന് സൂചന ; 200 കിലോ ഭാരം

പുതിയ വാര്‍ത്തകള്‍

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

പാലാ നഗരസഭയില്‍ കോണ്‍ഗ്രസ് വിമതന്‍ ഉപാധ്യക്ഷന്‍, പദവിക്കായി തമ്മിലടിച്ച് വിമത സഖ്യവും പിളര്‍ന്നു

ഇടുക്കിയില്‍ റിസോര്‍ട്ടില്‍ ബലാത്സംഗം : 2 പേര്‍ അറസ്റ്റില്‍

ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് കെഎസ്ഇബി ചെയര്‍മാന്‍ മുംബൈയില്‍

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

നേമം നിയോജക മണ്ഡലത്തിലെ വികസന പ്രവൃത്തികളുടെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റ് തല പ്രതിമാസ അവലോകന യോഗം ചേര്‍ന്നു

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

വൈദ്യുതി പ്രതിസന്ധിയില്‍ ഇരുട്ടില്‍ തപ്പി മന്ത്രി സണ്ണി ജോസഫ്, പരിഹാരം എന്നെന്ന് പറയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.