Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗ്യാന്‍വാപി മസ്ജിദിലെ വിഗ്രഹങ്ങള്‍ കണ്ടെത്താനുള്ള പോരാട്ടത്തിന് പിന്നില്‍ അഞ്ച് സ്ത്രീകള്‍-ലക്ഷ്മീദേവി, രാഖി സിങ്ങ്, സിത സാഹു, മഞ്ജു വ്യാസ്, രേഖ പതക്

ഗ്യാന്‍വാപി മസ്ജിദിനുള്ളില്‍ ഹിന്ദുവിഗ്രഹങ്ങളുണ്ടെന്നും അവിടെ ദിവസേന പ്രാര്‍ത്ഥിക്കാന്‍ അധികാരം നല്‍കണമെന്നും ആവശ്യപ്പെട്ട് വര്‍ഷങ്ങള്‍ നീണ്ട പോരാട്ടം നടത്തിയത് അഞ്ച് സ്ത്രീകള്‍- ലക്ഷ്മീദേവി, രാഖി സിങ്ങ്, സിത സാഹു, മഞ്ജു വ്യാസ്, രേഖ പതക്, എന്നിവര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2022, 11:24 pm IST
in India
സിത സാഹു, രേഖ പതക്, മഞ്ജു വ്യാസ് എന്നിവര്‍

സിത സാഹു, രേഖ പതക്, മഞ്ജു വ്യാസ് എന്നിവര്‍

വാരണസി: ഗ്യാന്‍വാപി മസ്ജിദിനുള്ളില്‍ ഹിന്ദുവിഗ്രഹങ്ങളുണ്ടെന്നും അവിടെ ദിവസേന പ്രാര്‍ത്ഥിക്കാന്‍ അധികാരം നല്‍കണമെന്നും ആവശ്യപ്പെട്ട് വര്‍ഷങ്ങള്‍ നീണ്ട പോരാട്ടം നടത്തിയത് അഞ്ച് സ്ത്രീകള്‍- ലക്ഷ്മീദേവി, രാഖി സിങ്ങ്, സിത സാഹു, മഞ്ജു വ്യാസ്, രേഖ പതക് എന്നിവര്‍.  

2021 ആഗസ്ത് 18നാണ് ഇവര്‍ വാരണസി കോടതിയില്‍ ഗ്യാന്‍വാപി മസ്ജിദിനുള്ളിലെ ശൃംഗാര്‍ ഗൗരി, ഗണേശഭഗവാന്‍, ഹനുമാന്‍, നന്ദി എന്നിവരെ ദിവസേന ആരാധിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. ഗ്യാന്‍വാപി കെട്ടിടത്തിനുള്ളിലെ ഹിന്ദു വിഗ്രഹങ്ങള്‍ നശിപ്പിക്കാന്‍ എതിരാളികളെ അനുവദിക്കരുതെന്നും ഹര്‍ജിയില്‍ ഇവര്‍ ആവശ്യപ്പെട്ടു.  

ഒടുവില്‍ ശക്തമായ തെളിവുകള്‍ ഹാജരായപ്പോള്‍ വാരണസി കോടതി സിവില്‍ ജഡ്ജി രവി കുമാര്‍ ദിവാകര്‍ ഏപ്രില്‍ 26നാണ് ഇവിടെ വീഡിയോ സര്‍വ്വേ നടത്താന്‍ കമ്മീഷണര്‍മാരെ നിയോഗിച്ച് ഉത്തരവിട്ടത്.. മൂന്ന് ദിവസം വീഡിയോ സര്‍വ്വേ നടത്തിയ കമ്മീഷണര്‍മാര്‍ മൂന്നാം ദിവസമാണ് ശിവലിംഗം കണ്ടെത്തിയതായി അവകാശപ്പെട്ടിരിക്കുന്നത്. ഇതിനെ മുസ്ലിങ്ങള്‍ നിഷേധിക്കുകയാണെങ്കിലും സുപ്രീംകോടതി ഈ സ്ഥലം സംരക്ഷിക്കാന്‍ വാരണസി ജില്ലാ മജിസ്ട്രേറ്റിനോട് ആവശ്യപ്പെടുന്ന ഘട്ടം വരെ എത്തിനില്‍ക്കുകയാണ് കാര്യങ്ങള്‍.  

ലക്ഷ്മീദേവി,    രേഖ പതക്,   സിത സാഹു, മഞ്ജു വ്യാസ്,   രാഖി സിങ്ങ്,

ദിവസേന മാ ശൃംഗാര്‍ ഗൗരിയെ തങ്ങള്‍ പ്രാര്‍ത്ഥിക്കാന്‍ ദിവസേന പോയിരുന്നെന്നും ഇതിന്റെ  പേരില്‍ തര്‍ക്കകെട്ടിടത്തിലേക്ക് കയറുമ്പോള്‍ പലതരത്തിലുള്ള ശല്ല്യപ്പെടുത്തലും അനുഭവിക്കേണ്ടി വന്നുവെന്ന് പരാതിക്കാരികളില്‍ ഒരാളായ സീത സാഹു പറയുന്നു. “ഞങ്ങള്‍ മൂന്ന് പേര്‍- ലക്ഷ്മിദേവി, സിത സാഹു, രേഖ പതക്- ദിവസേന മാ ശൃംഗാര്‍ ഗൗരിയെ ഗ്യാന്‍വാപി മസ്ജിദില്‍ പോയി പ്രാര്‍ത്ഥിക്കുമായിരുന്നു. അങ്ങിനെയാണ് ഞങ്ങള്‍ കൂട്ടുകാരയത്. പിന്നീട് ഞങ്ങള്‍ ഒരു കേന്ദ്രത്തില്‍ ഒരുമിച്ച് തമ്മില്‍ കണ്ട് സംസാരിച്ചു. സത്സംഗ് നടത്തി. ദൈവങ്ങളെ ആരാധിക്കാനുള്ള അവകാശം വേണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. പക്ഷെ ഭക്തരെ മുഴുവന്‍ അവര്‍ ഉപദ്രവിക്കുകയായിരുന്നു. ഗ്യാന്‍വാപി മസ്ജിദിന്റെ അധികൃതര്‍ ഞങ്ങളെ മാ ശൃംഗാര‍് ദേവിയെ ആരാധിക്കാന്‍ ഒരു മണിക്കൂര്‍ മാത്രമാണ് അനുമതി നല്‍കിയിരുന്നത്. എന്തിന് ചൈത്ര നവരാത്രിയിലെ പൂര്‍ണ്ണചന്ദ്രസമയത്ത് പോലും ഇതായിരുന്നു സ്ഥിതി” – സീത സാഹു പറഞ്ഞു.  

പിന്നീടാണ് എല്ലാവരും ചേര്‍ന്ന് നിയമനടപടിക്കൊരുങ്ങാമെന്ന് തീരുമാനിച്ചത്. ആദ്യം ഡോ.സോഹന്‍ലാലും അഡ്വ. ഹരിശങ്കര്‍ ജെയിനുമാണ് ഞങ്ങളെ നിയമനടപടികളിലേക്ക് നീങ്ങാന്‍ സഹായിച്ചത്. ഞങ്ങളോടൊപ്പമുള്ള ലക്ഷ്മീദേവിയുടെ ഭര്‍ത്താവാണ് ഡോ.സോഹന്‍ലാല്‍.  

ഞങ്ങള്‍ എല്ലാവരും മാ ശൃംഗാര്‍ ദേവിയുടെ ശക്തിയില്‍ വിശ്വസിച്ചു. ചൈത്ര നവരാത്രി നാളില്‍ ഞങ്ങള്‍ വിഗ്രഹത്തെ വളകളും പൊട്ടും നല്‍കി പ്രാര്‍ത്ഥിച്ചു. ദിവസേനആരാധിക്കാനുള്ള അവകാശത്തിന് വേണ്ടിയായിരുന്നു യുദ്ധം. ഞങ്ങള്‍ നാല് പേര്‍ വാരണസിയില്‍ ജീവിക്കുന്നവരാണ്. 35നും 65നും ഇടയില്‍ പ്രായമുള്ളവര്‍. പിന്നീടാണ് അഞ്ചാമത്തെ പരാതിക്കാരിയായി രാഖി സിങ്ങ് എത്തുന്നത്. ഇവര്‍ ദല്‍ഹിയില്‍ താമസിക്കുന്നവരാണ്. – സാഹു പറയുന്നു.  

ആഗസ്ത് 2021ന് കേസ് വാദത്തിനെടുത്തതു മുതല്‍ വാരണാസിയില്‍ താമസിക്കുന്ന ലക്ഷ്മീദേവി, സീത സാഹു, മഞ്ജു വ്യാസ്, രേഖ പതക് എന്നീ ഞങ്ങള്‍ നാല് പേരും എല്ലാ കോടതി വാദങ്ങളിലും പങ്കെടുത്തു. ദല്‍ഹിയിലായതിനാല്‍ രാഖി സിങ്ങ് മാത്രം പങ്കെടുത്തില്ല.  

40 കാരിയായ സീത സാഹു വാരണസിയിലെ വീടിനോട് ചേര്‍ന്ന് സാധാരണ കട നടത്തുന്നു. മഞ്ജുവ്യാസ് ഗ്യാന്‍വാപി കെട്ടിടത്തില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്നു. രേഖ പതക് വീട്ടമ്മയാണ്. 65 കാരിയായ ലക്ഷ്മി ദേവി സോഹന്‍ ലാല്‍ ആര്യ എന്ന വിഎച്ച് പി നേതാവിന്റെ ഭാര്യയാണ്.  

Tags: കാശി വിശ്വനാഥ ക്ഷേത്രംwomenശൃംഗാര്‍ ഗൗരിജ്ഞാന്‍ വ്യാപി മസ്ജിദ്ഉത്തര്‍പ്രദേശ്ലോകാരോഗ്യ സംഘടനഗ്യാന്‍വാപി മസ്ജിദ്ഗ്യാന്‍വാപി സര്‍വ്വേഗ്യാന്‍വാപി സത്യംജ്ഞാന്‍ വ്യാപിവാരണസി കോടതിവാരാണസി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭർതൃപീഡനവും ഗാർഹിക അതിക്രമങ്ങളും ദേശീയതലത്തിൽ കുറയുമ്പോൾ കേരളത്തിൽ കൂടുന്നു; സർവേ റിപ്പോർട്ട് പുറത്ത്

Kerala

കെഎസ്ആർടിസിയിൽ വനിതകൾക്ക് സൗജന്യയാത്ര ഉറപ്പ്; കോളേജ് വിദ്യാർഥിനികൾക്ക് പ്രതിമാസം 1000 രൂപ

Kerala

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും

Kerala

സൗജന്യ യാത്ര ഓര്‍ഡിനറി മുതല്‍ ഫാസ്റ്റ് പാസഞ്ചര്‍ വരെ; മുഖ്യമന്ത്രിയുമായി കെഎസ്ആർടിസി സിഎംഡി കൂടിക്കാഴ്ച നടത്തി

Kerala

മോഡലിംഗിനെന്ന പേരില്‍ യുവതികളെ വിദേശത്തെത്തിച്ച് പീഡനം;2 യുവതികള്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ആനയറയിലെ സിപിഎം ഓഫീസ് ഒഴിപ്പിച്ചതോടെ മേയര്‍ രാജേഷിന് ഇരട്ടപ്പേര്…ബുള്‍ഡോസര്‍ മേയര്‍

മ്യാന്‍മര്‍ പ്രസിഡന്‍റിനെ കൊണ്ടുവന്ന് മോദിയുടെ നീക്കം ;ചൈനയ്‌ക്ക് ഞെട്ടല്‍; മണിപ്പൂരും മിസോറാമും ശുദ്ധീകരിക്കുകയും ലക്ഷ്യം

സ്വന്തം ചരിത്രത്തെയും മാനസികാവസ്ഥയെയും പ്രതിഫലിപ്പിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളെന്ന് ബിജെപി

കോക്രോച്ചുകളുടെ മുഖം മൂടി നീക്കുമ്പോള്‍ തെളിയുന്നത് രാഹുല്‍ ഗാന്ധിയുടെടും അരവിന്ദ് കെജ്രിവാളിന്‍റെയും മുഖം.

പാറ്റകളെ അടിച്ചുതുരത്തൂ എന്ന ടാഗ് വൈറല്‍;കോക്രോച്ച് ജനതാ പാര്‍ട്ടിയ്‌ക്ക് പിന്നിലെ കെജ്രിവാളിനെയും രാഹുല്‍ ഗാന്ധിയെയും തുറന്നുകാട്ടി പോസ്റ്റുകള്‍

അതിരപ്പിള്ളി സന്ദര്‍ശിച്ച് മടങ്ങിയ ദമ്പതികള്‍ സഞ്ചരിച്ച കാര്‍ കനാലിലേക്ക് മറിഞ്ഞു

വിയ്യൂര്‍ ജയിലിലെ റിമാന്‍ഡ് പ്രതിയുടെ മരണം പ്ലേറ്റ്‌ലെറ്റ് കുറഞ്ഞത് മൂലം

എബോള കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം

പൊതുസ്ഥലത്ത് രാസലഹരി ഉപയോഗം : രണ്ട് പേർ അറസ്റ്റിൽ 

ഓപ്പറേഷൻ തൂഫാൻ : നാല് ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

പാലക്കാട് വിക്ടോറിയ കോളേജ് ലൈബ്രറിയില്‍ മൂര്‍ഖന്‍ പാമ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.