Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തള്ളപ്പെരുമ്പാമ്പിന്റെ ചൂടേറ്റ് 24 മുട്ടകളും വിരിയാന്‍ 54 ദിവസത്തേക്ക് കാസര്‍കോഡ് കള്‍വര്‍ട്ട് പണി നിര്‍ത്തിവെച്ച് കാത്തിരിപ്പ്

കാസര്‍കോഡ് എറിയാളിലെ ഒരു കള്‍വര്‍ട്ട് നിര്‍മ്മിക്കുന്നതിനുള്ള റോഡില്‍ നാലടി താഴ്ചയിലുള്ള മാളത്തില്‍ പെരുമ്പാമ്പ് ഇട്ടത് 24 മുട്ടകള്‍. ഇത് മുഴുവന്‍ വിരിഞ്ഞ് കുഞ്ഞുങ്ങളാകാന്‍ 54 ദിവസം വേണ്ടിവരും. ദേശീയ പാത 66ന്റെ നാല് വരിപ്പാതയുടെ ഭാഗമായുള്ള കള്‍വര്‍ട്ടിന്റെ പണി രണ്ടുമാസത്തോളം നിര്‍ത്തിവെച്ച് നിര്‍മ്മാതാക്കളും വനം വകുപ്പും വന്യജീവി വിദഗ്ധരും കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2022, 09:34 pm IST
in Kerala
വിരിഞ്ഞ പെരുമ്പാമ്പിന്‍ കുഞ്ഞുങ്ങളോടൊപ്പം അമീന്‍

വിരിഞ്ഞ പെരുമ്പാമ്പിന്‍ കുഞ്ഞുങ്ങളോടൊപ്പം അമീന്‍

കാസര്‍കോഡ്: കാസര്‍കോഡ് എറിയാളിലെ ഒരു കള്‍വര്‍ട്ട് നിര്‍മ്മിക്കുന്നതിനുള്ള റോഡില്‍ നാലടി താഴ്ചയിലുള്ള മാളത്തില്‍ പെരുമ്പാമ്പ് ഇട്ടത് 24 മുട്ടകള്‍. ഇത് മുഴുവന്‍ വിരിഞ്ഞ് കുഞ്ഞുങ്ങളാകാന്‍ 54 ദിവസം വേണ്ടിവരും. ദേശീയ പാത 66ന്റെ നാല് വരിപ്പാതയുടെ ഭാഗമായുള്ള കള്‍വര്‍ട്ടിന്റെ പണി രണ്ടുമാസത്തോളം നിര്‍ത്തിവെച്ച് നിര്‍മ്മാതാക്കളും വനം വകുപ്പും വന്യജീവി വിദഗ്ധരും കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നു.  

തള്ളപ്പെരുമ്പാമ്പിന്റെ ശരീരത്തിലെ ചൂടേറ്റ് 24 മുട്ടകളും സ്വസ്ഥമായി വിരിയിക്കണമെങ്കില്‍ ഏകാന്തതയും സ്വസ്ഥതയും വേണം. അതിനാണ് മുട്ടകള്‍ ഇരിക്കുന്ന മാളത്തിനോട് ചേര്‍ന്നുള്ള കള്‍വര്‍ട്ട് പണി 54 ദിവസത്തേക്ക് നിര്‍ത്തിവെച്ച് കാത്തിരുന്നത്. ഒടുവില്‍ ശ്രമം ഫലം കണ്ടു. ” 24 മുട്ടകളും വിരിഞ്ഞു. ഇതില്‍ 15 കുഞ്ഞുകളെ കഴിഞ്ഞ ദിവസം കാട്ടിലയച്ചു. ഇനി അടുത്ത ഒമ്പത് കുഞ്ഞുങ്ങളെ വ്യാഴാഴ്ച രാത്രി കാട്ടിലേക്കയക്കും”- പാമ്പ് പിടിത്തക്കാരന്‍ അമീന്‍ അഡ്കത്ബെയില്‍ പറയുന്നു.  

ദേശീയ പാത 66ന്റെ ഭാഗമായാണ് കാസര്‍കോഡ് ഏറിയാല്‍ പ്രദേശത്ത് മാര്‍ച്ച് 20ന് പഴയ കള്‍വര്‍ട്ടിനടുത്തുള്ള പൊത്തില്‍ പെരുമ്പാമ്പ് ചുരുണ്ടിരിക്കുന്നത് കണ്ടത്. ഉടന്‍ റോഡ് നിര്‍മ്മാതക്കളായ ഊരാളുങ്കല്‍ വനം വകുപ്പിനെ വിവരമറിയിച്ചു. റോഡ് ലെവലില്‍ നിന്നും നാലടി താഴ്ചയിലാണ് ഈ പൊത്ത്. മുള്ളന്‍പന്നികള്‍ കുഴിച്ചതാകാമെന്ന് കരുതുന്നു. ജെസിബികൊണ്ട് ഈ കുഴി തോണ്ടാന്‍ കഴിയില്ല. അങ്ങിനെയാണ് വനം വകുപ്പ് അമീനെ വിളിച്ചത്. വനം വകുപ്പുതന്നെ ഊരാളുങ്കലിനോട് ഏതാനും ദിവസം പണി നിര്‍ത്തിവെയ്‌ക്കാന്‍ ആവശ്യപ്പെട്ടു.  

വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ ഒന്നില്‍ പെടുന്ന ജീവിയാണ് പെരുമ്പാമ്പ്. കടുവകള്‍ക്കുള്ള അതേ പരിരക്ഷ പെരുമ്പാമ്പും അര്‍ഹിക്കുന്നു. കുഴിയില്‍ പരിശോധിച്ചപ്പോഴാണ് പെരുമ്പാമ്പിന്റെ കുറെ മുട്ടകള്‍ കണ്ടത്. ഈ മുട്ടകള്‍ മാറ്റരുതെന്നും വിരിയുന്നത് വരെ കാത്തിരിക്കാമെന്നും നിര്‍ദേശിച്ചത് നേപ്പാളിലെ മിതില വൈല്‍ഡ് ലൈഫ് ട്രസ്റ്റിന്റെ വന്യജീവി ഗവേഷണത്തലവന്‍ മവീഷ് കുമാറാണ്. കാസര്‍കോഡ് സ്വദേശിയാണ് മവീഷ്. അങ്ങിനെ തള്ളപ്പെരുമ്പാമ്പിന്റെ ചൂടേറ്റ് മുട്ട വിരിയുന്നത് വരെ കാത്തിരുന്നു. ഒടുവില്‍ 24 കുഞ്ഞുങ്ങളും വിരിഞ്ഞിറങ്ങിയപ്പോള്‍ 54 ദിവസത്തെ കാത്തിരിപ്പിന് ശുഭവിരാമം. .  

Tags: മിതില വൈല്‍ഡ് ലൈഫ് ട്രസ്റ്റ്വന്യജീവി സംരക്ഷണ നിയമംദേശീയ പാത 66kasargodപാമ്പ് പിടുത്തക്കാരന്‍നിര്‍മാണ പ്രവര്‍ത്തനംഅമീന്‍ അഡ്കത്ബെയില്‍daysForest DepartmentUralungal Labour Societyവന്യജീവിപൈത്തൺuralungal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

Kerala

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചു; 25കാരിക്കെതിരെ പോക്സോ കേസ്, പ്രതിക്കെതിരെ നിലവിൽ നാല് കേസുകൾ

Kerala

മുടിവെട്ടാനെത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ, ബാർബർ ഷോപ്പ് നാട്ടുകാർ അടിച്ചുതകർത്തു

Kerala

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

പുതിയ വാര്‍ത്തകള്‍

ചൈനയെ പൂട്ടാൻ മലാക്ക കടലിടുക്കിന് സമീപത്തെ സബാംഗ് തുറമുഖത്ത് പിടി മുറുക്കാൻ ഇന്ത്യ : കടലിടുക്ക് അടച്ചാൽ തകരുക ചൈനീസ് സമ്പദ് വ്യവസ്ഥ

മുഖ്യമന്ത്രിയും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണം: അഡ്വ.എസ്. സുരേഷ്

ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെ മെസ്സിക്ക് വിട്ടുകൊടുക്കില്ല; ഞായറാഴ്ച പുലര്‍ച്ചെ പരാഗ്വെയുടെ വല രണ്ട് തവണ എംബാപ്പെ കുലുക്കുമെന്ന് ആരാധകര്‍

13 കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചെന്ന കേസ്: മൊഴിയില്‍ വൈരുദ്ധ്യം, പൊലീസ് കസ്റ്റഡിയിലെടുത്ത ആറുപേരെയും വിട്ടയച്ചു

ഇത് 1921 അല്ല , മുസ്ലിം സംഘടനകളുടെ തിട്ടൂരം നോക്കി ഞങ്ങൾക്ക് നേരെ തിരിയരുത് ; ഹിന്ദുക്കളുടെ തിരിച്ചടി നിങ്ങൾക്ക് താങ്ങാനാകില്ല

അപേക്ഷിക്കുന്ന എല്ലാവരെയും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല, യൂത്ത് ലീഗിന്റെ വിമര്‍ശനം തളളി മുസ്ലീം ലീഗ്

തൃണമൂലിന്റെ എല്ലാമായിരുന്ന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യയും രാജിവെച്ചു;സത്യസന്ധയായ ചന്ദ്രിമയുടെ രാജി മമതയ്‌ക്ക് നികത്താനാവാത്ത നഷ്ടം

മന്ത്രിസ്ഥാനവും, എംഎൽഎ സ്ഥാനവും, സമുദായ പ്രതിനിധി സ്ഥാനവും നഷ്ടപ്പെട്ട ഗണേശന് ആകെ ഉണ്ടായിരുന്ന അഡ്ഹോക്ക് കമ്മിറ്റിയും പോയിക്കിട്ടി- സോഷ്യൽ മീഡിയ .

15 കാരന്‍ വൈഭവ് സൂര്യവംശി ടീമില്‍, ഇന്ത്യക്കായി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന എറ്റവും പ്രായം കുറഞ്ഞ താരം, സച്ചിനെ മറികടന്നു

ഉത്തരാഖണ്ഡിൽ പുഷ്‌കർ ധാമി സർക്കാർ അഞ്ചുവർഷം കടക്കുന്നു; ജൻ ജൻ കീ സർക്കാർ രണ്ടാം ഘട്ടത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.