Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഫിലിപ്പൈന്‍സിനെ തകര്‍ത്ത കുടുംബവാഴ്ച തിരിച്ചത്തി; ശ്രീലങ്കയെ തകര്‍ത്തതും കുടുംബവാഴ്ച; ഇന്ത്യന്‍ കുടുംബവാഴ്ചയും പ്രചരിപ്പിച്ചത് മധുരിക്കും നുണകള്‍

സുവര്‍ണ്ണകാലഘട്ടത്തിലൂടെ രാജ്യം കടന്നുപോകുന്നു എന്ന പ്രതീതിയാണ് കുടുംബവാഴ്ചകളും അവരുടെ സ്തുതിപാഠകരും എപ്പോഴും പ്രചരിപ്പിക്കുക. ഫിലിപ് മാര്‍ക്കോസും ഭാര്യ ഇമെല്‍ഡയും അധികാരത്തിലിരുന്നപ്പോള്‍ ഫിലിപ്പൈന്‍സിനെക്കുറിച്ച് പ്രചരിപ്പിക്കപ്പെട്ടതും ഇതേ നുണകളാണ്. എന്നാല്‍ പിന്നീട് ഫിലിപ്പൈന്‍സ് എന്ന രാജ്യത്ത് നിന്നും കോടാനുകോടികള്‍ ഇവര്‍ വിദേശത്തേക്ക് കടത്തിയതായി കണ്ടെത്തി. ഇമെല്‍ഡയുടെ ആയിരക്കണക്കായ ആഡംബര ചെരിപ്പുകള്‍ ഉള്‍പ്പെടെയുള്ള വാര്‍ത്തകള്‍ മറക്കാറായിട്ടില്ല.

Janmabhumi Online by Janmabhumi Online
May 13, 2022, 08:58 pm IST
in World
മഹീന്ദ രാജപക്സ (ഇടത്ത്) മാര്‍ക്കോസും ഭാര്യ ഇമെല്‍ഡ മാര്‍കോസും (നടുവില്‍)

മഹീന്ദ രാജപക്സ (ഇടത്ത്) മാര്‍ക്കോസും ഭാര്യ ഇമെല്‍ഡ മാര്‍കോസും (നടുവില്‍)

FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: സുവര്‍ണ്ണകാലഘട്ടത്തിലൂടെ രാജ്യം കടന്നുപോകുന്നു എന്ന പ്രതീതിയാണ് കുടുംബവാഴ്ചകളും അവരുടെ സ്തുതിപാഠകരും എപ്പോഴും പ്രചരിപ്പിക്കുക. ഫിലിപ് മാര്‍ക്കോസും ഭാര്യ ഇമെല്‍ഡയും അധികാരത്തിലിരുന്നപ്പോള്‍ ഫിലിപ്പൈന്‍സിനെക്കുറിച്ച് പ്രചരിപ്പിക്കപ്പെട്ടതും ഇതേ നുണകളാണ്. എന്നാല്‍ പിന്നീട് ഫിലിപ്പൈന്‍സ് എന്ന രാജ്യത്ത് നിന്നും കോടാനുകോടികള്‍ ഇവര്‍ വിദേശത്തേക്ക് കടത്തിയതായി കണ്ടെത്തി. ഇമെല്‍ഡയുടെ ആയിരക്കണക്കായ ആഡംബര ചെരിപ്പുകള്‍ ഉള്‍പ്പെടെയുള്ള വാര്‍ത്തകള്‍ മറക്കാറായിട്ടില്ല.  

ഇപ്പോള്‍ വീണ്ടും തകര്‍ന്ന രാജ്യത്ത് പ്രതീക്ഷ നല്‍കുമെന്ന പ്രചരണത്തിലൂടെ പഴയ ഫിലിപ്പ് മാര്‍ക്കോസിന്റെ മകന്‍ മാര്‍ക്കോസ് ജൂനിയര്‍ ഫിലിപ്പൈന്‍സില്‍ അധികാരം പിടിച്ചിരിക്കുന്നു. ഈ തെരഞ്ഞെടുപ്പില്‍ ഫിലിപ്പൈന്‍സ് ജനതയുടെ മുന്‍പില്‍ പ്രചരിപ്പിക്കപ്പെട്ടത് ഒരു വലിയ നുണയാണ്- “മകന്‍ മാര്‍ക്കോസ് ജൂനിയറിന്റെ വാക്കുകള്‍ മാത്രം വിലയിരുത്തിയാല്‍ മതി. അച്ഛനമ്മമാരുടെ ചെയ്തികള്‍ കണക്കിലെടുക്കേണ്ട.” ഇന്ത്യക്കാര്‍ക്ക് ഇത് കേള്‍ക്കുമ്പോള്‍ ഇവിടെ പ്രചരിപ്പിക്കുന്ന സമാന നുണകള്‍ ഓര്‍മ്മ വന്നേക്കും. രാഹുല്‍ഗാന്ധിയെ മാത്രം നോക്കിയാല്‍ മതി. അയാളുടെ അച്ഛനമ്മമാര്‍ എന്ത് ചെയ്തു എന്ന് പരിശോധിക്കേണ്ട എന്ന നുണ.  

ഇതുപോലെ ശ്രീലങ്ക എന്ന രാജ്യം അഭൂതപൂര്‍വ്വമായ വളര്‍ച്ചയിലേക്ക് കുതിക്കുന്നു എന്ന പ്രതീതിയായിരുന്നു രാജപക്സെ കുടുംബവും അവരുടെ സ്തുതിപാഠകരും പ്രചരിപ്പിച്ചത്. പിന്നീടാണ് ഐഎംഎഫില്‍ നിന്നുള്ള കുറഞ്ഞപലിശയും കര്‍ശന നിരീക്ഷണത്തോടെയുള്ള വായ്പകള്‍ വേണ്ടെന്ന് വെച്ച് ചൈനയില്‍ നിന്നും ഈ കുടുംബം യാതൊരു മേല്‍നോട്ടവുമില്ലാത്ത വായ്പകള്‍ വാങ്ങിക്കൂട്ടിയത്. ഇത് വലിയ ദുരന്തത്തില്‍ കലാശിച്ചു. വായ്പയെടുത്തതില്‍ നല്ലൊരു തുക ഈ കുടുംബം തന്നെ മുക്കി. ഒപ്പം തലതിരിഞ്ഞ കുറെ നയങ്ങളും നടപ്പാക്കി. രാസവളങ്ങള്‍ വേണ്ടെന്ന് വെച്ചപ്പോഴും നൂറ് ശതമാനം ജൈവകൃഷിയിലേക്ക് മടങ്ങിയപ്പോഴും ശ്രീലങ്ക സ്വര്‍ഗ്ഗരാജ്യമാകുന്നു എന്ന പ്രതീതിയാണ് രാജപക്സെ കുടുംബം പ്രചരിപ്പിച്ചത്. ഇപ്പോള്‍ അവരുടെ വീട് തീവെയ്‌ക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തി.  

ഇന്ത്യയിലെ മറിച്ചായിരുന്നില്ല സ്ഥിതി. 40 വര്‍ഷത്തിലധികം ഭരിച്ച കോണ്‍ഗ്രസ് എത്രയോ സുവര്‍ണ്ണ മുദ്രാവാക്യങ്ങള്‍ പ്രചരിപ്പിച്ച് ഇന്ത്യക്കാരെ ഒരു മായാവലയത്തില്‍ നിര്‍ത്തുകയായിരുന്നു. നെഹ്രുകുടുംബത്തിന്റെ വാഴ്ച നിലനിര്‍ത്തേണ്ടത് അവരേക്കാള്‍ അവരെ ചുറ്റിവരിഞ്ഞ സ്തുതിപാഠകര്‍ക്കായിരുന്നു. ഗരീബി ഹഠാവോ (ദാരിദ്ര്യത്തെ ഉച്ചാടനം ചെയ്യല്‍) എന്ന മുദ്രാവാക്യം പ്രസിദ്ധമായിരുന്നല്ലോ. എന്നാല്‍ ദാരിദ്യ്രം വര്‍ധിക്കുകയല്ലാതെ അണുവിട കുറഞ്ഞില്ല.  

മോദിയെ 40 വര്‍ഷത്തെ നെഹ്രുകുടുംബവാഴ്ച ഏല്‍പ്പിച്ചത് ദരിദ്രമായ ഇന്ത്യയെയായിരുന്നു. കക്കൂസില്‍ പോകാന്‍ പോലും അടിസ്ഥാനസൗകര്യമില്ലാത്ത കോടിക്കണക്കിന് കുടുംബങ്ങള്‍. നെഹ്രുകുടുംബം ഭരിച്ച 70കളും 80കളും സുവര്‍ണ്ണകാലഘട്ടമെന്നാണ് പ്രചരിപ്പിക്കപ്പെട്ടത്. കോടിക്കണക്കിന് ആളുകള്‍ക്ക് റോഡുകളോ, വിദ്യാഭ്യാസമോ, വൈദ്യുതിയോ ഉണ്ടായില്ല. ഇതെല്ലാം മോദി വലിയൊരു അളവില്‍ പരിഹരിച്ചു. വാസ്തവത്തില്‍ വലിയ അഴിമതിയുടെയും അടിച്ചമര്‍ത്തലിന്റെയും കാലമായിരുന്നു നെഹ്രുകുടുംബവാഴ്ചയുടെ കാലം.  

Tags: ഗാന്ധി കുടുംബവാഴ്ചഗോദാഭയരാജപക്സ കുടുംബവാഴ്ചRahul Gandhiമാര്‍ക്കോസ് കുടുംബവാഴ്ചശ്രീലങ്കമാര്‍ക്കോസ് ജൂനിയര്‍ഫിലിപ്പൈന്‍സ്നെഹ്രു കുടുംബവാഴ്ചSonia Gandhiപ്രിയങ്കാഗാന്ധിMahinda Rajapaksarobert vadra
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനീസ് സൈനികരുമായി ഏറ്റുമുട്ടിയ ഇന്ത്യൻ സൈന്യത്തെക്കുറിച്ച് അപകീർത്തികരമായ പരാമർശം ; രാഹുലിന്റെ ഹർജി തള്ളി ഹൈക്കോടതി

India

ഓപ്പറേഷൻ സിന്ദൂറിന്റെ ആഘാതം ക്യാമറകൾ പകർത്തി, അത് ആരും ബാലാകോട്ടിലെ പോലെ തെളിവ് ചോദിക്കാതിരിക്കാൻ- പ്രധാനമന്ത്രി

ഇന്ത്യ രജൗറിയിലും പൂഞ്ചിലും നിര്‍മ്മിക്കാന്‍പോകുന്ന ബങ്കറിന്‍റെ മാതൃക (ഇടത്ത്) രാജ് നാഥ് സിങ്ങ് (വലത്ത്)
India

രജൗറിയിലും പൂഞ്ചിലും സാധാരണക്കാര്‍ക്ക് നേരെ ഷെല്ലാക്രമണം; മുന്‍പില്ലാത്ത പാക് ആക്രമണരീതി; കമ്മ്യൂണിറ്റി ബങ്കര്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

India

അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്; ഈ മാസം 26ന് നേരിട്ട് കോടതിയിൽ ഹാജരാകണം

India

മുൻകൂർ അറിയിപ്പ് നൽകാതെ ഡൽഹി സർവകലാശാലയിലെത്തി രാഹുൽ ; ഇനി ഇത് ആവർത്തിക്കരുതെന്ന് സർവകലാശാല അധികൃതർ

പുതിയ വാര്‍ത്തകള്‍

ഗുകേഷ് ലോക അഞ്ചാം നമ്പര്‍ താരമായ ഫാബിയാനോ കരുവാനയെയും തോല്‍പിച്ചു; രണ്ട് വിജയങ്ങളോടെ കളിയിലേക്ക് തിരിച്ചുവന്ന് ഗുകേഷ്

പാകിസ്ഥാന്‍ വെറുപ്പിന്റെയും മതഭ്രാന്തിന്റെയും നാടെന്ന് ജോണ്‍ ബ്രിട്ടാസ്; ‘ഓപ്പറേഷന്‍ സിന്ദൂറിനെ പാശ്ചാത്യമാധ്യമങ്ങള്‍ തെറ്റായി വ്യഖ്യാനിച്ചു’

രവിചന്ദ്രന്‍ സി (വലത്ത്) ഹമാസ് തീവ്രവാദികള്‍ ഇസ്രയേലില്‍ ആക്രമണം നടത്തുന്നു (ഇടത്ത്)

എല്ലാവരും കുറ്റപ്പെടുത്തുന്നത് ഇസ്രയേലിനെ…ഹമാസ് ബന്ദികളെ വിട്ടയയ്‌ക്കണമെന്ന് എന്തുകൊണ്ട് ആരും പറയുന്നില്ല?: യുക്തിവാദി രവിചന്ദ്രന്‍

വന്ദേ ഭാരതില്‍ യാത്രക്കാര്‍ക്ക് കാലാവധി കഴിഞ്ഞ ശീതള പാനീയം നല്‍കി: മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

ഡോ. സിസ തോമസിന് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ രണ്ടാഴ്ചയ്‌ക്കകം നല്‍കണമെന്ന് ഹൈക്കോടതി

കനത്ത മഴ: 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

പുസ്തകങ്ങള്‍ വിറ്റഴിക്കാന്‍ വരെ തന്റെ പേരും ചിത്രവും ഓണ്‍ലൈനില്‍ ദുരുപയോഗം ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സദ്ഗുരു കോടതിയില്‍

കാലവര്‍ഷക്കെടുതി അതിരൂക്ഷം: സംസ്ഥാന സര്‍ക്കാര്‍ നോക്കുകുത്തി : രാജീവ് ചന്ദ്രശേഖര്‍

വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ 9 പേരെ കാണാതായി

ഒറ്റപ്പാലത്ത് ഇരുചക്ര വാഹനത്തില്‍ ബസിടിച്ച് യുവതി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies