Friday, December 20, 2024
Janmabhumi
ePaper
No Result
View All Result
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
No Result
View All Result
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സിബിഐ 5 നെ തിയേറ്ററില്‍ തകര്‍ക്കാന്‍ ശ്രമം നടന്നു: കെ. മധു

സിബിഐ സിനിമയുടെ അണിയറ ശില്‍പികളെ ആദരിക്കാന്‍ 'അഞ്ചാം വരവിന് ആദരം' എന്ന പേരില്‍ തിരുവനന്തപുരം പ്രസ്‌ക്ലബ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു കെ. മധു.

Janmabhumi Online by Janmabhumi Online
May 9, 2022, 11:03 pm IST
in New Release
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: മമ്മൂട്ടി ചിത്രമായ സബിഐ5 നെതിരായി Â ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ സംഘടിതമായ കുപ്രചരണം നടന്നെന്ന് സംവിധായകന്‍ കെ. മധു. സിനിമ മോശമാണെന്ന് വരുത്തി തീര്‍ക്കാനും തിയറ്ററില്‍ പരാജയപ്പെടുത്താനും ചില കോണുകളില്‍ നിന്നും ശ്രമങ്ങളുണ്ടായി. എന്നാല്‍ അതിനെയെല്ലാം അതിജീവിച്ച് യുവാക്കളും കുടുംബപ്രേക്ഷകരും സിനിമ ഏറ്റെടുത്തു കഴിഞ്ഞെന്നും കെ. മധു കൂട്ടിച്ചേര്‍ത്തു.

സിബിഐ സിനിമയുടെ അണിയറ ശില്‍പികളെ ആദരിക്കാന്‍ ‘അഞ്ചാം വരവിന് ആദരം’ എന്ന പേരില്‍ തിരുവനന്തപുരം പ്രസ്‌ക്ലബ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു കെ. മധു.

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ ചിത്രത്തെ ആഘോഷമാക്കുകയാണ് ഇപ്പോള്‍. സേതുരാമയ്യരും വിക്രമും ചാക്കോയും ജയിക്കാനായി ജനിച്ചവരാണ്. സേതുരാമയ്യരായി മമ്മൂട്ടി ജീവിക്കുകയായിരുന്നു. സിബിഐ ചിത്രത്തിന്റെ തുടക്കം മുതല്‍ അതത് കാലത്തെ ചിന്തിക്കുന്ന യുവത്വത്തെ സിനിമയോട് ചേര്‍ത്തു നിര്‍ത്താന്‍ സംവിധായകന്‍ എന്ന നിലയില്‍ താന്‍ ശ്രദ്ധിച്ചിരുന്നു. അതില്‍ ഏറക്കുറെ വിജയിക്കാനും കഴിഞ്ഞു. ഇതിനെയെല്ലാം തകര്‍ക്കുന്ന തരത്തിലാണ് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളിലെ നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ സിനിമയ്‌ക്കു നേരെ ആക്രമണമുണ്ടായത്. എന്നാല്‍ യുവ പ്രേക്ഷകര്‍ ഇതെല്ലാം തള്ളിക്കളഞ്ഞ് ചിത്രം ഏറ്റെടുത്തു കഴിഞ്ഞതായും കെ. മധു പറഞ്ഞു.

വിമര്‍ശനങ്ങള്‍ സിനിമയെ തകര്‍ക്കുന്ന തരത്തിലായിരിക്കരുതെന്ന് സിനിമയുടെ തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമി പറഞ്ഞു. സിനിമയെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായി. സിനിമ റിലീസായി അരമണിക്കൂര്‍ തികയും മുന്‍പ് തന്നെ സിനിമയെ കുറിച്ച് ‘നെഗറ്റീവ് റിവ്യൂ’ ചിലയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. സിനിമ ജീവിതത്തില്‍ 60 ഓളം സിനിമകള്‍ താന്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഒരനുഭവം ഇതാദ്യമാണെന്നും എസ്.എന്‍ സ്വാമി പറഞ്ഞു.

സിനിമയെ മോശമായി ചിത്രീകരിക്കാന്‍ ശ്രമങ്ങളുണ്ടായെങ്കിലും അതു നടന്നില്ല. ഇത്തരം ശ്രമങ്ങള്‍ നിരുത്സാഹപ്പെടുത്തണം. വിമര്‍ശനങ്ങള്‍ ക്രിയാത്മകമായിരിക്കണമെന്നും അത് സിനിമയെ തകര്‍ക്കുന്നതാകരുതെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.

സിബിഐ സീരീസിലെ ചിത്രങ്ങളുടെ വരവ് മലയാള സിനിമയ്‌ക്ക് പുതുയുഗം സമ്മാനിച്ചെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത എഴുത്തുകാരന്‍ ജോര്‍ജ് ഓണക്കൂര്‍ പറഞ്ഞു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ ജോര്‍ജ് ഓണക്കൂര്‍ പൊന്നാടയണിയിച്ച് ആദരിക്കുകയും പ്രസ്‌ക്ലബ്ബിന്റെ ഉപഹാരം സമ്മാനിക്കുകയും ചെയ്തു. നടന്മാരായ സായ്കുമാര്‍, മുകേഷ്, സംവിധായകന്‍ കെ. മധു, തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമി, നിര്‍മാതാവ് അപ്പച്ചന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആരോമ മോഹന്‍ എന്നിവര്‍ ആദരവ് ഏറ്റുവാങ്ങി. പ്രസ് ക്ലബ് പ്രസിഡന്റ് എം. രാധാകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷനായി.നടന്മാരായ മമ്മൂട്ടി, ജഗതി ശ്രീകുമാര്‍ എന്നിവര്‍ ഓണ്‍ലൈനായി ചടങ്ങില്‍ പങ്കെടുത്തു.

Â

Tags: CBIമമ്മൂട്ടികെ. മധു
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവീന്‍ ബാബുവിന്റെ മരണം : അന്വേഷണത്തിന് സിബിഐ തയ്യാർ : ഹര്‍ജിയിൽ വ്യാഴാഴ്ച വിശദമായി വാദം കേൾക്കും

Entertainment

പൂരം കലക്കലിൽ സിബിഐ അന്വേഷണം വേണം സുരേഷ് ഗോപി, പൂരം നടത്തി കാണിച്ചു തരാം ;അവിടെയെത്തിയത് ആംബുലൻസിലല്ല

India

ഇരുമ്പയിര് കടത്ത് ; കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന് 7 വര്‍ഷം തടവ്, 44 കോടി പിഴ

Kerala

വീട്ടമ്മയെ കബളിപ്പിച്ച് ഒരുകോടി 86 ലക്ഷം രൂപ തട്ടി; പ്രതിയെ ഗോവയില്‍ നിന്നും പിടികൂടി

Kerala

ജെസ്‌ന മരിയ ജയിംസ് തിരോധാനം; കൂടുതല്‍ പേരില്‍നിന്ന് മൊഴിയെടുത്ത് സിബിഐ

പുതിയ വാര്‍ത്തകള്‍

ആഗോള പ്രശസ്തനായ ഫ്രീസ്റ്റൈല്‍ ഗുസ്തി താരം ഗ്രേറ്റ് ഖാലി (ഇടത്ത്)

രാഹുല്‍ ഗാന്ധിയെ തളയ്‌ക്കാന്‍ ഗ്രേറ്റ് ഖാലി വരേണ്ടിവരും….രാഹുല്‍ ഗാന്ധിയെ ട്രോളി സോഷ്യല്‍ മീഡിയ

അനുരാഗ് താക്കൂറിന്‍റെ നേതൃത്വത്തില്‍ ബാംസുരി സ്വരാജും ഹേമങ് ജോഷിയും ഉള്‍പ്പെടെയുള്ള എംപിമാര്‍ പ്രതിഷേധിക്കുന്നു. അംബേദ്കറെ അപമാനിക്കാന്‍ ഹിന്ദുസ്ഥാന്‍ സമ്മതിക്കില്ലെന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം.

ബാബാ സാഹേബിന് അപമാനം സഹിക്കില്ല ഹിന്ദുസ്ഥാന്‍….മുദ്രാവാക്യവുമായി എത്തി അനുരാഗ് താക്കൂര്‍; കോണ്‍ഗ്രസ് പ്രതിഷേധം ചിതറി

ശബരിമലയിലെ പ്രധാന പൂജകളും ആചാരങ്ങളുമെല്ലാം വിറ്റ് കാശാക്കാനും ദേവസ്വം ബോർഡ് ; ടിവി ചാനൽ ആരംഭിക്കാൻ നീക്കം ; ലക്ഷ്യം പരസ്യവരുമാനം

സ്ത്രീകൾ ലോലമായ പൂക്കളാണ് , അവരെ വേദനിപ്പിക്കരുതെന്ന് അലി ഖമേനി ; പുതിയ വിസ്മയമെന്ന് പരിഹസിച്ച് സോഷ്യൽ മീഡിയ

"Thekkady, India - March 25, 2006: Sign of Periyar Wildlife Park. Periyar National Park is a wildlife reseve located in Kerala, south India. The Nationalpark is located in the mountainous area of the Cardamon Hills near the border to the indian state of Tamil Nadu. The National Park is a protected reserve  for tigers , elephants and the nilgiri tar."

പെരിയാര്‍ കടുവ സങ്കേതം: ശുപാര്‍ശ കൈമാറാന്‍ സംസ്ഥാനം ഒരുവര്‍ഷം വൈകിച്ചു, കേന്ദ്രസംഘം വൈകാതെ എത്തും

സിറിയയുടെ ആയുധശേഖരം ചാരമാക്കി ഇസ്രയേലിന്റെ ഭൂമികുലുക്കും ബോംബിംഗ്; ഭൂകമ്പമാപിനിയില്‍ ‘റിച്ചര്‍സ്കെയില്‍ 3’ എത്തും വിധം ഭൂമി കുലുങ്ങി

മുസ്ലീം സമുദായം കൈവശപ്പെടുത്തിയിരിക്കുന്ന പതിനഞ്ചോളം ക്ഷേത്രങ്ങൾ തിരിച്ചറിഞ്ഞതായി കർണിസേന : ഇവ തിരികെ പിടിച്ച് പൂജകൾ ആരംഭിക്കും

‘ നാണമില്ലേ , രാഹുൽ .. പ്രായമായ ആളിനോട് ഗുണ്ടാപ്പണി കാട്ടാൻ ‘ ; പരിക്കേറ്റ സാരംഗിയെ കാണാൻ എത്തിയ രാഹുലിന് കണക്കിന് കൊടുത്ത് ബിജെപി നേതാക്കൾ

കരിങ്കടലില്‍ റഷ്യയുടെ 4000 ടണ്‍ എണ്ണയുമായിപ്പോകുന്ന കപ്പല്‍ നെടുകെപ്പിളന്ന് മുങ്ങി;അത്യാധുനിക ആക്രമണമോ കൊടുങ്കാറ്റോ?; യുദ്ധം കനക്കുന്നു

ജോര്‍ജ്ജ് കുര്യന്റെ ഔദ്യോഗിക വസതിയില്‍ ക്രിസ്തുമസ് ആഘോഷം: പ്രധാനമന്ത്രി പങ്കെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
No Result
View All Result
  • Home
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies