Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കൊല്‍ക്കത്തയ്‌ക്ക് വേണ്ടി 2009 ഐപിഎല്ലില്‍ കളിക്കാന്‍ ഷാരൂഖ് ഖാന്‍ കരാര്‍ നല്‍കി; മുംബൈ തീവ്രവാദി ആക്രമണം എല്ലാം തകര്‍ത്തുവെന്ന് പാക് താരം

ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സിന്റെ സഹഉടമസ്ഥനായിരുന്നപ്പോള്‍ വ്യക്തിതാല്‍പര്യപ്രകാരം തനിക്ക് ഐപിഎല്ലില്‍ കളിക്കാന്‍ 3 വര്‍ഷത്തെ കരാര്‍ നല്‍കാന്‍ തയ്യാറായിരുന്നുവെന്ന് പാകിസ്ഥാന്‍ താരം യാസര്‍ അരാഫത്തിന്റെ വെളിപ്പെടുത്തല്‍. ഒരു യുട്യൂബ് ചാനലുമായി നടത്തിയ ഒരു അഭിമുക്കത്തിലാണ് യാസര്‍ അരാഫത്തിന്റെ ഈ തുറന്നുപറച്ചില്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2022, 07:37 pm IST
in Cricket

ഇസ്ലാമബാദ്: ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സിന്റെ സഹഉടമസ്ഥനായിരുന്നപ്പോള്‍ വ്യക്തിതാല്‍പര്യപ്രകാരം തനിക്ക് ഐപിഎല്ലില്‍ കളിക്കാന്‍ 3 വര്‍ഷത്തെ കരാര്‍ നല്‍കാന്‍ തയ്യാറായിരുന്നുവെന്ന് പാകിസ്ഥാന്‍ താരം യാസര്‍ അരാഫത്തിന്റെ വെളിപ്പെടുത്തല്‍. ഒരു യുട്യൂബ് ചാനലുമായി നടത്തിയ ഒരു അഭിമുക്കത്തിലാണ് യാസര്‍ അരാഫത്തിന്റെ ഈ തുറന്നുപറച്ചില്‍.

2008 നവമ്പറില്‍ പാകിസ്ഥാന്‍ തീവ്രവാദികള്‍ മുംബൈയില്‍ നടത്തിയ 26-11 തീവ്രവാദി ആക്രമണത്തിന് ശേഷം പാകിസ്ഥാന്‍ കളിക്കാരെ ഐപിഎല്ലില്‍ വിലക്കിയിരുന്നു. 2008ലെ ഐപിഎല്‍ ഏപ്രില്‍ 18 മുതല്‍ ജൂണ്‍ ഒന്നു വരെ സുഗമമായി നടന്നു. 2009ലെ ഐപിഎല്ലില്‍ കൊല്‍ക്കത്തയ്‌ക്ക് വേണ്ടി കളിക്കാന്‍ ഷാരൂഖ് ഖാന്‍ തനിക്ക് മൂന്ന് വര്‍ഷത്തെ കരാര്‍ നല്‍കിയിരുന്നുവെന്നും താന്‍ കളിക്കാന്‍ തയ്യാറെടുത്തിരിക്കുകയായിരുന്നുവെന്നും നിര്‍ഭാഗ്യത്തിന് എല്ലാം തകര്‍ന്നുവെന്നും യാസര്‍ അരാഫത്ത്.  

‘2008ല്‍ കെന്‍റിന് വേണ്ടി കൗണ്ടി ക്രിക്കറ്റ് കളിക്കുകയായിരുന്നു ഞാന്‍. അവിടെ കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സിന്റെ സെലക്ഷന്‍ ടീം എത്തി. അവരാണ് താങ്കള്‍ കൊല്‍ക്കൊത്തയ്‌ക്ക് വേണ്ടി കളിക്കണമെന്ന് ഷാരൂഖ് ഖാന്‍ പറഞ്ഞ കാര്യം എന്നെ അറിയിച്ചത്’- യാസര്‍ അരാഫത്ത് പറയുന്നു. ‘ആദ്യം ഇത് ഒരു തമാശയാണെന്നാണ് ഞാന്‍ കരുതിയത്. എന്തിനാണ് കരാറിനെക്കുറിച്ച് സംസാരിക്കാന്‍ ഷാരൂഖ് ഖാന്‍ ചിലരെ വിടേണ്ട കാര്യം എന്നാണ് ഞാന്‍ ചിന്തിച്ചത്. പക്ഷെ അവര്‍ എനിക്ക് ഒരു കാര്‍ഡ് തന്നു, എന്റെ കരാര്‍ വിശദാംശങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു’- യാസര്‍ അരാഫത്ത് പറയുന്നു.

‘മൂന്നാഴ്ചയ്‌ക്ക് ശേഷം കൊല്‍ക്കത്ത സെലക്ഷന്‍ ടീം ഇമെയില്‍ അയച്ചു. ഞാന്‍ എന്തുകൊണ്ട് വിളിച്ചില്ല എന്ന് ചോദിച്ചാണ് അവര്‍ കത്തയച്ചത്. മൂന്ന് വര്‍ഷത്തെ കരാര്‍ വാഗ്ദാനം ചെയ്ത് ഷാരൂഖ് ഖാന്‍ എന്നെ വിളിച്ചു. സ്വാഗതം ചെയ്തു’- യാസര്‍ അരാഫത്ത് പറയുന്നു.

‘അതിനിടെ 2008 നവമ്പറില്‍ മുംബൈ സ്‌ഫോടനം നടന്നു. അതോടെ പാകിസ്ഥാന്‍ കളിക്കാര്‍ക്ക് ഒരിയ്‌ക്കലും ഐപിഎല്ലില്‍ കളിക്കാന്‍ കഴിയില്ലെന്ന് വന്നു. ഇത് നിര്‍ഭാഗ്യമായിരിക്കാം….എനിക്കും മറ്റ് പാകിസ്ഥാന്‍ കളിക്കാര്‍ക്കും ഒരുക്കിലും ഐപിഎല്ലില്‍ കളിക്കാന്‍ കഴിയാതിരിക്കുന്നത്’- യാസര്‍ അരാഫത്ത് പറയുന്നു. പാക് തീവ്രവാദികള്‍ നാല് ദിവസമായിരുന്നു മുംബൈയില്‍ ആക്രമണം നടത്തിയത്. നവമ്പര്‍ 26,27,28,29 തീയതികളില്‍. 175 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 

Tags: ഐപിഎല്‍2022യാസിര്‍ അരാഫത്ത്പാകിസ്ഥാന്‍ ക്രിക്കറ്റ് താരംterrorismIPLJihadi Terrorismattack26/11 മുംബൈ തീവ്രവാദ ആക്രമണംഷാരൂഖ് ഖാന്‍പാകിസ്ഥാന്‍ തീവ്രവാദികള്‍കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെണ്‍കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍ണ നഗ്നനാക്കി മര്‍ദ്ദിച്ചെന്ന് പരാതി

Kerala

ഡോ.രാജാവാര്യര്‍ക്ക് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എഡിറ്ററുടെ മര്‍ദ്ദനം; മുന്‍ ഡിവൈഎഫ്ഐ നേതാവിന്റെ പരാക്രമത്തിൽ പ്രതികരിക്കാതെ സാംസ്കാരിക നായകർ

India

അതിര്‍ത്തി കടന്നാല്‍ മരണം ഉറപ്പ്….ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരന് വെടിയുണ്ട…

Kerala

സ്വിഫ്റ്റ് ബസ് ഡ്രൈവറുടെ കൈ തല്ലിയൊടിച്ച് പൊലീസുകാരന്‍

News

സ്‌കൂൾ വിദ്യാർത്ഥി സഹപാഠികളെ ആക്രമിച്ചു; ഒരാൾ മരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.