Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Athletics

കേന്ദ്ര സര്‍ക്കാരിന്റെ ഖേലോ ഇന്ത്യ പദ്ധതി: കണ്ണൂർ ജില്ലയിലെ സിന്തറ്റിക് ട്രാക്കുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു

400 മീറ്ററില്‍ 8 ലൈന്‍ സിന്തറ്റിക് ട്രാക്ക് ആണ് പാലയാട് അംബേദ്കര്‍ കോളനിക്ക് സമീപം ഗവ. ബ്രണ്ണന്‍ കോളജിന്റെ 5 ഏക്കര്‍ സ്ഥലത്ത് സായ് നിര്‍മിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2022, 04:16 pm IST
in Athletics

കണ്ണൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ ഖേലോ ഇന്ത്യ പദ്ധതിയുള്‍പ്പെടുത്തി ജില്ലയില്‍ പ്രവര്‍ത്തി നടക്കുന്ന സിന്തറ്റിക് ട്രാക്കുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. ഗവ. ബ്രണ്ണന്‍ കോളജ് സ്റ്റേഡിയം സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെ ഒന്നാംഘട്ട നിര്‍മാണം പൂര്‍ത്തിയായി. 400 മീറ്ററില്‍ 8 ലൈന്‍ സിന്തറ്റിക് ട്രാക്ക് ആണ് പാലയാട് അംബേദ്കര്‍ കോളനിക്ക് സമീപം ഗവ. ബ്രണ്ണന്‍ കോളജിന്റെ 5 ഏക്കര്‍ സ്ഥലത്ത് സായ് നിര്‍മിച്ചിരിക്കുന്നത്.  

അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിര്‍മാണം. ആദ്യഘട്ട നിര്‍മാണത്തിനായി 9.65 കോടി രൂപ ചെലവഴിച്ചു. ഇന്റര്‍നാഷനല്‍ അസോസിയേഷന്‍ ഓഫ് അത്‌ലിറ്റിക്‌സ് ഫെഡറേഷന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതോടെ സ്റ്റേഡിയത്തില്‍ അത്‌ലിറ്റുകള്‍ക്ക് പരിശീലനം ആരംഭിക്കാനാകും. സെന്‍ട്രല്‍ പിഡബ്ല്യുഡിയാണ് ഇതു ലഭ്യമാക്കേണ്ടത്. സിപിഡബ്ല്യുഡിക്ക് നല്‍കാനുള്ള 71 ലക്ഷം രൂപ കൂടി അനുവദിച്ചു.

സിപിഡബ്ല്യുഡിക്ക് തുക നല്‍കുന്നതോടെ ശുചിമുറി, ചുറ്റുമതില്‍ എന്നിവയുടെ നിര്‍മാണം കൂടി പൂര്‍ത്തിയാക്കി സ്റ്റേഡിയം സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയ്‌ക്ക് കൈമാറും. സായിയിലെയും ഗവ. ബ്രണ്ണന്‍ കോളജിലെയും കുട്ടികള്‍ക്കും അത്‌ലിറ്റിക്‌സില്‍ പരിശീലനം നേടാന്‍ ആഗ്രഹിക്കുന്ന മറ്റുള്ളവര്‍ക്കും പ്രവേശനം നല്‍കുന്ന രീതിയിലായിരിക്കും സിന്തറ്റിക് ട്രാക്ക് ഉപയോഗിക്കുക. രണ്ടാം ഘട്ടമായി ഇന്‍ഡോര്‍ ഹാള്‍, ഹോസ്റ്റല്‍ എന്നിവ പണിയും. ഇതിനുള്ള എസ്റ്റിമേറ്റ് തയാറാക്കാന്‍ സിപിഡബ്ല്യുഡി കണ്ണൂര്‍ ഡിവിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു കിട്ടുന്ന മുറയ്‌ക്ക് രണ്ടാം ഘട്ടം ആരംഭിക്കും.

പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക് നിര്‍മാണം തുടങ്ങി. ഖേലോ ഇന്ത്യ പദ്ധതി പ്രകാരം 7 കോടി രൂപയാണ് അടങ്കല്‍. സംസ്ഥാന കായിക, യുവജനക്ഷേമവകുപ്പിനാണു നിര്‍മാണ ചുമതല. 8 ലൈന്‍ ട്രാക്കിനു വേണ്ടി 10 ഏക്കറാണ് വിനിയോഗിക്കുക. ജംപിങ് പിറ്റ്, നീര്‍വാര്‍ച്ചാ സൗകര്യമുള്ള ഫുട്‌ബോള്‍ മൈതാനം എന്നിവയുമുണ്ട്. സുരക്ഷാ വേലി, പവിലിയന്‍, ഡ്രസിങ് മുറികള്‍, ശുചിമുറി തുടങ്ങിയവുമുണ്ടാകും.

വേഗവും കാലുകള്‍ക്ക് കൂടുതല്‍ ഗ്രിപ്പും കിട്ടാന്‍ സിന്തറ്റിക് ട്രാക്ക് ഉപകരിക്കും. അത്‌ലിറ്റുകള്‍ക്ക് മികച്ച സമയവും കണ്ടെത്താം. മഴക്കാലത്തും ഉപയോഗിക്കാം. പരുക്കിനുള്ള സാധ്യത കുറയും. അറ്റകുറ്റപ്പണിയും കുറയും. സ്‌കൂള്‍ അത്‌ലിറ്റിക് മീറ്റ് സിന്തറ്റിക് ട്രാക്കിലായതിനാല്‍ അത്തരം ട്രാക്കില്‍ പരിശീലനം നടത്തുന്നത് പ്രായോഗിക പരിചയമുറപ്പാക്കും. 

Tags: kannurProjectKhelo indiasynthetic track
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൂത്തുപറമ്പില്‍ ശങ്കരനെല്ലൂര്‍ ചന്ത്രോത്ത് വലിയവീട്ടില്‍ മഠത്തില്‍ 21 പേര്‍ വ്രതമെടുത്ത് മഠത്തില്‍ കയറിയപ്പോള്‍
Kannur

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: നെയ്യമൃത് സംഘങ്ങള്‍ മഠങ്ങളില്‍ പ്രവേശിച്ച് കഠിനവ്രതം ആരംഭിച്ചു

Samskriti

മഹായാഗഭൂമിയായ കൊട്ടിയൂര്‍ വൈശാഖോത്സവം

ദേശീയ സേവാഭാരതി ജില്ലാ ആശ്രയ കേന്ദ്രം നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് സൂര്യകാന്ത് മഖേച്ഛ ഉദ്ഘാടനം ചെയ്യുന്നു
Kannur

ദേശീയ സേവാഭാരതി ആശ്രയ കേന്ദ്രം ഉദ്ഘാടനം ചെയ്തു

Kerala

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

Kerala

‘പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’; നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരിൽ വീണ്ടും പോസ്റ്റർ

പുതിയ വാര്‍ത്തകള്‍

ജയ് ശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്‌ക്ക് കൊടുത്തത് താക്കീതോ?

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

കെഎസ്ആര്‍ടിസി മിന്നല്‍ ബസില്‍ യുവതിയെ കയറിപ്പിടിച്ച ഷെബീര്‍ അറസ്റ്റില്‍

തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

കേരള സര്‍വകലാശാല യൂണിയന്‍:എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ 3 ജില്ലകളില്‍ കേസ്

എന്താണ് വിഗ്രഹചൈതന്യം?

ഹിന്ദുക്കൾ ഏതറ്റം വരേയും കൂടെ നില്‍ക്കും ; പക്ഷെ പറ്റിക്കപ്പെട്ടെന്ന് തോന്നിയാല്‍ അതുപോലെ താഴെയിടും ; സഭാനേതൃത്വം മനസിലാക്കേണ്ടതും അതാണ്

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും, ഡി കെ ശിവകുമാറിനായി ഒഴിഞ്ഞ് നല്‍കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടെന്ന് സൂചന

മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കി അവതരിച്ചോ?. ഈ കലിയുഗത്തില്‍ തിന്മയ്‌ക്ക് അന്ത്യം വരുത്താന്‍ കല്‍ക്കി എത്തുമോ?

മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ പേരിനൊപ്പം മുഹമ്മദ് ചേർത്ത ദീപക് ; ബജ്രംഗ്ദളുമായി ഏറ്റുമുട്ടിയപ്പോൾ കാണാൻ ബ്രിട്ടാസുമെത്തി ; ഇന്ന് ഒപ്പം നിൽക്കാൻ ആരുമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.