Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വേനല്‍ മഴ: തൃശൂരിൽ മാത്രം 16.86 കോടി നഷ്ടം, മഴ കണ്ണീരിലാഴ്‌ത്തിയത് 4,075 കര്‍ഷകരെ. 970 ഹെക്ടറിലെ നെല്‍കൃഷി നശിച്ചു

നവംബര്‍ ആദ്യവാരം ശക്തമായ മഴ പെയ്തതിനാല്‍ കൃഷിയിറക്കാന്‍ വൈകിയിരുന്നു. ഇതിനാലാണ് മാര്‍ച്ചില്‍ കൊയ്യേണ്ടത് ഏപ്രിലിലേക്കു നീണ്ടത്. മഴ മാറിയ സമയത്ത് കൊയ്‌ത്തിനിറങ്ങിയ പാടങ്ങളില്‍ യന്ത്രം താഴുന്നതും പ്രശ്‌നമായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2022, 01:02 pm IST
in Thrissur

തൃശ്ശൂര്‍: വേനല്‍ മഴയിലും കാറ്റിലും ജില്ലയില്‍ 16.86 കോടി രൂപയുടെ നഷ്ടമെന്ന് കൃഷി വകുപ്പ് റിപ്പോര്‍ട്ട്. ജില്ലയിലെ 4,075 കര്‍ഷകരെയാണ് മഴ കണ്ണീരിലാക്കിയത്. ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത് നെല്‍കൃഷിക്കാണ്. മൊത്തം 970 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. 1,649 കര്‍ഷകരെ ബാധിച്ചു. 14 കോടി രൂപയാണ് നഷ്ടം.  

വാഴ, തെങ്ങ്, കവുങ്ങ്, കുരുമുളക്, ജാതി, കപ്പ, പച്ചക്കറികള്‍ എന്നീ വിളകളും നശിച്ചിട്ടുണ്ട്. 41 ഹെക്ടറിലെ വാഴകൃഷിയാണ് നശിച്ചത്.  1,512 കര്‍ഷകരെ ബാധിച്ചു. രണ്ട് കോടി രൂപയാണ് നഷ്ടം. അഞ്ച് ഹെക്ടറുകളിലായി കായ്ഫലമുള്ള 486 തെങ്ങുകള്‍ കാറ്റില്‍ മറിഞ്ഞ് വീണു. 304 കര്‍ഷകരെയാണ് ബാധിച്ചത്. നഷ്ടം 24 ലക്ഷം രൂപ. മഴയിലും കാറ്റിലും 1,274 കായ്ഫലമുള്ള ജാതി നശിച്ചു. 176 കര്‍ഷകര്‍ക്ക് 44 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. വിവിധ സ്ഥലങ്ങളിലായി 150 അടയ്‌ക്കാമരം ഒടിഞ്ഞു. 32 കര്‍ഷകര്‍ക്ക് 38,000 രൂപ നഷ്ടമായി. 45 കര്‍ഷകരുടെ 430 കുരുമുളക് തൈകള്‍ നശിച്ചു. മൂന്ന് ലക്ഷം രൂപയാണ് നഷ്ടം. 13 ഹെക്ടറിലെ കപ്പ നശിച്ചു. 43 കര്‍ഷകരെ ബാധിച്ചു. നഷ്ടം 1,69,000 രൂപ. 34 ഹെക്ടറിലെ പച്ചക്കറി കൃഷിയും നശിച്ചു. 314 കര്‍ഷകരുടെ വിവിധ വിളകളാണ് നശിച്ചത്. 13 ലക്ഷം രൂപയാണ് നഷ്ടം.

വേനല്‍ മഴയില്‍ ജില്ലയിലെ വിവിധ പാടശേഖരങ്ങളിലെ ഏക്കര്‍ക്കണക്കിന് പാടങ്ങളിലെ കൊയ്യാറായ നെല്‍ച്ചെടികള്‍ ഒടിഞ്ഞു വീണിരിക്കുകയാണ്.  അന്തിക്കാട്, ചാഴൂര്‍, ഇരിങ്ങാലക്കുട, മുരിയാട്, ചേര്‍പ്പ് മേഖലകളിലാണ് ഏറ്റവും കൂടുതല്‍ നാശമുണ്ടായത്. കൊയ്‌തെടുക്കാറായ നെല്ല് മഴയില്‍ നശിച്ചത് കര്‍ഷകര്‍ക്ക് കനത്ത ആഘാതമായി. ചിലയിടത്തു നെല്ല് മുളച്ചു തുടങ്ങിയതായി കര്‍ഷകര്‍ പറയുന്നു. വീണ് കിടക്കുന്ന നെല്‍ച്ചെടികള്‍  യന്ത്രം ഉപയോഗിച്ചു കൊയ്യാനാവുന്നില്ല. വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ യന്ത്രം പാടത്ത് ഇറക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്.  

നവംബര്‍ ആദ്യവാരം ശക്തമായ മഴ പെയ്തതിനാല്‍ കൃഷിയിറക്കാന്‍ വൈകിയിരുന്നു. ഇതിനാലാണ് മാര്‍ച്ചില്‍ കൊയ്യേണ്ടത് ഏപ്രിലിലേക്കു നീണ്ടത്. മഴ മാറിയ സമയത്ത് കൊയ്‌ത്തിനിറങ്ങിയ പാടങ്ങളില്‍ യന്ത്രം താഴുന്നതും പ്രശ്‌നമായി. നെല്‍ക്കൃഷി കൊയ്‌തെടുക്കാനോ, ഉപേക്ഷിക്കാനോ കഴിയാത്ത നിലയിലാണ് ഇപ്പോഴെന്ന് കര്‍ഷകര്‍ പറയുന്നു. 5 ദിവസമെങ്കിലും മഴ മാറി നല്ല വെയില്‍ ലഭിച്ചാല്‍ മാത്രമേ മിക്ക പാടങ്ങളിലും യന്ത്രത്തില്‍ കൊയ്‌ത്ത് പുനരാരംഭിക്കാനാകൂ. നെല്‍ച്ചെടികള്‍ വെള്ളത്തില്‍ വീണ് കിടക്കുകയാണ്. വെയില്‍ വന്ന് വെള്ളം വറ്റിയാല്‍ കൊയ്‌തെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. 

Tags: SummerThrissurകര്‍ഷകര്‍Rain
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലസ്ഥാന നഗരത്തിലെ വെളളപ്പൊക്കം പല കാലങ്ങളിലെ അശാസ്ത്രീയ നിര്‍മാണത്താല്‍,9വകുപ്പുകളുടെ കൂട്ടായ പരിശ്രമിത്താലേ ശാശ്വത പരിഹാരം ഉണ്ടാകൂ-മേയര്‍

Kerala

വീണ്ടും കാട്ടാന ആക്രമണം; തൃശൂരിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു

Kerala

സംസ്ഥാനത്ത് വേനല്‍ മഴ തുടരും, 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത

Kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; മത്സ്യബന്ധനത്തിന് വിലക്ക്, ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala

മഴ കനക്കുന്നു: ഭൂതത്താന്‍ക്കെട്ട് ബാരേജിന്റെ ഷട്ടറുകള്‍ തുറക്കും

പുതിയ വാര്‍ത്തകള്‍

‘ജിഹാദി’ എന്ന് വിളച്ചു എന്നതും മതപരിവര്‍ത്തന ആരോപണവും ‘വിക്ടിം കാര്‍ഡ്’ കളിക്കാന്‍ കൂട്ടിച്ചേര്‍ത്തതോ? ഉരയാടാതെ ടിനി ടോം

കൊച്ചി മറൈന്‍ ഡ്രൈവില്‍  ‘കോക്രാച്ച് ജനതാപാർട്ടി’ ദക്ഷിണേന്ത്യന്‍ സംഗമത്തിന് ആഹ്വാനം; ആരും എത്തിയില്ല, നിരീക്ഷിച്ച് കേന്ദ്ര ഇന്‍റലിജന്‍സ്

ദീപ നിശാന്ത് കല്ലാച്ചി വായിക്കുന്നു (ഇടത്ത്) മീര (നടുവില്‍) ഹരിത സാവിത്രി (വലത്ത്)

നോവല്‍ മോഷണം എന്ന ആരോപണം മീരയ്‌ക്കെതിരെയാണെങ്കിലും സമൂഹമാധ്യമങ്ങളില്‍ ആക്രമണം ദീപാ നിശാന്തിനെതിരെ, ‘മീരേച്ചി ദീപയടി നടത്തി’

അങ്ങനെ വരട്ടെ , മമത ബാനർജിയുടെ ഇസ്ലാം പ്രീണനം പെട്ടെന്ന് തുടങ്ങിയതല്ല ; സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ആ തിരിച്ചറിയൽ കാർഡ്

കോൺഗ്രസിനെ വിശ്വസിക്കാൻ പറ്റില്ല ; എസ് ഡി പി ഐയ്‌ക്ക് വോട്ട് നൽകണമെന്ന് പറഞ്ഞ് കർണാടക മന്ത്രി ; കോൺഗ്രസിലെ ഇസ്ലാമിസ്റ്റുകൾ എസ്ഡിപിഐയ്‌ക്കൊപ്പം തന്നെ

ഹിജാബ് അനുവദിച്ച സർക്കാർ കാവി വിലക്കി ; കർണാടകയിൽ ട്രെൻഡിംഗായി കാവി ഷാൾ കാമ്പെയ്ൻ ; കാവി ധരിച്ചെത്തുക ആയിരക്കണക്കിന് വിദ്യാർത്ഥികൾ

എസ് എഫ് ഐക്കാരോട് റോഡില്‍ കുത്തിയിരുന്ന് സമരം ചെയ്യാന്‍ കല്‍പിക്കുന്ന എ.എ. റഹിം (ഇടത്ത്) എസ് എഫ് ഐക്കാരെ പൊലീസ് തല്ലുമ്പോള്‍ ഓടിരക്ഷപ്പെടുന്ന എ.എ. റഹിം. (വലത്ത്)

എയറിലായി എ.എ. റഹിം…കേരളസര്‍വ്വകലാശാല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലാത്തിച്ചാര്‍ജ്ജില്‍ എസ് എഫ് ഐക്കാരെ തല്ലുകൊള്ളിച്ചു, തല്ലുകൊള്ളാതെ സ്വയം സേഫായി

ലൗ ജിഹാദിന് വഴങ്ങിയില്ല : പ്ലസ്ടു വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു ; പ്രതി ആഷിക് അലിയെ അസം പൊലീസ് വെടിവച്ച് കൊന്നു

കമ്മികൾ ശരിക്കും സൈക്കോകളോ? നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ പഠിക്കുന്ന എല്‍പി സ്കൂളില്‍ സമരാഹ്വാനം ചെയ്യുന്ന ചെഗുവേരയുടെ ബാനര്‍

ഗള്‍ഫിലെ പ്രതിസന്ധി മൂര്‍ച്ഛിക്കും;യുഎസുമായുള്ള സമാധാനചര്‍ച്ചയില്‍നിന്നും ഇറാന്‍ പിന്‍മാറി; കാരണം ഇസ്രയേലിന്റെ ലെബനോന്‍ ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.