Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വാളയാര്‍ മധുക്കര ആനകളുടെ കുരുതി; ഹൈക്കോടതി ജഡ്ജിമാര്‍ സ്ഥല പരിശോധന നടത്തി, 2000 മുതല്‍ ട്രെയിൻ തട്ടി മരിച്ചത് 30ലധികം ആനകൾ

ആനകള്‍ കൊല്ലപ്പെടുമ്പോള്‍ താത്കാലിക പരിഹാര മാര്‍ഗങ്ങളാണ് റെയില്‍വേയും വനംവകുപ്പും നല്‍കുന്നത്. ഇതുകൊണ്ടൊന്നും പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2022, 10:40 am IST
in Palakkad
വാളയാര്‍ മധുക്കര വനമേഖലയില്‍ ട്രെയിനിടിച്ച് കാട്ടാനകള്‍ കൊല്ലപ്പെടുന്നത് സംബന്ധിച്ച് കേസ് പരിഗണിക്കുന്ന ചെന്നൈ ഹൈക്കോടതി ജഡ്ജിമാര്‍ പോത്തനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ റയെില്‍വേ അധികാരികളോട് കാര്യങ്ങള്‍ ആരായുന്നു

വാളയാര്‍ മധുക്കര വനമേഖലയില്‍ ട്രെയിനിടിച്ച് കാട്ടാനകള്‍ കൊല്ലപ്പെടുന്നത് സംബന്ധിച്ച് കേസ് പരിഗണിക്കുന്ന ചെന്നൈ ഹൈക്കോടതി ജഡ്ജിമാര്‍ പോത്തനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ റയെില്‍വേ അധികാരികളോട് കാര്യങ്ങള്‍ ആരായുന്നു

വാളയാര്‍: മധുക്കര വനമേഖലയില്‍ ട്രെയിനിടിച്ച് കാട്ടാനകള്‍ കൊല്ലപ്പെടുന്നത് തടയാന്‍ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഇതുസംബന്ധിച്ച കാര്യങ്ങള്‍ മനസിലാക്കുവാന്‍ മദ്രാസ് ഹൈക്കോടതി പ്രത്യേക താത്പര്യമെടുത്തു. തുടര്‍ന്ന് അവര്‍ നിജസ്ഥിതി മനസിലാക്കുന്നതിനായി പോത്തനൂര്‍ മുതല്‍ വാളയാര്‍ വരെ സ്ഥലപരിശോധന നടത്തി.  

2000 മുതല്‍ പാലക്കാട് – കഞ്ചിക്കോട് – വാളയാര്‍ – മധുക്കര റെയില്‍പാളത്തില്‍ 30ലധികം ആനകളാണ് ട്രെയിന്‍ ത്ട്ടി മരിച്ചത്. ഇതിന്റെ വസ്തുതകളെക്കുറിച്ച് വനംവകുപ്പില്‍നിന്നും റെയില്‍വേയില്‍നിന്നും വ്യത്യസ്ത വാദങ്ങളാണ് ഉയര്‍ന്നത്. ഇതും സംഘം പരിശോധനക്ക് വിധേയമാക്കി. വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യ നടത്തിയ പഠനം വനം, റെയില്‍വേ അധികാരികള്‍ക്ക് നല്‍കിയിരുന്നു. പ്രശ്‌നം ലഘൂകരിക്കുവാനുള്ള നിര്‍ദേശവും ഇതില്‍ വ്യക്തിമാക്കിയിരുന്നു.  

ആനകള്‍ കൊല്ലപ്പെടുമ്പോള്‍ താത്കാലിക പരിഹാര മാര്‍ഗങ്ങളാണ് റെയില്‍വേയും വനംവകുപ്പും നല്‍കുന്നത്. ഇതുകൊണ്ടൊന്നും പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ല. സാന്നിധ്യ മേഖലയില്‍ ട്രെയിനിന്റെ വേഗം കുറയ്‌ക്കുക, ആനകള്‍ ട്രാക്കില്‍ വരാതിരിക്കാന്‍ കറന്റുവേലി, മുളക് വേലി, അലാറം അടിക്കല്‍, തുടങ്ങിയ വിവിധ മാര്‍ഗ്ഗങ്ങള്‍ മാറിമാറി പരീക്ഷിക്കുക എന്നിവയാണ് ചെയ്തിരുന്നത്. എന്നാല്‍ അവയെല്ലാംതന്നെ പരാജയമാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ട്രെയിന്‍ തട്ടി ആനകള്‍ ചെരിയുന്നതിന്റെ എണ്ണത്തിന് യാതൊരു കുറവുമുണ്ടാകുന്നില്ല.  

ഏറ്റവും കൂടുതല്‍ ആനകള്‍ കൊല്ലപ്പെടുന്ന ‘ബി’ ട്രാക്ക്, ‘എ’ ട്രാക്കിന് വെളിയില്‍ വനത്തിന് പുറത്തേക്ക് മാറ്റുക, രാത്രി നേരത്തെ റയില്‍ ഗതാഗതം പൂര്‍ണമായും ‘എ’ ട്രാക്കിലേക്ക് മാറ്റുക, ദീര്‍ഘ ദൂര ട്രെയിനുകളെ കോയമ്പത്തൂര്‍ – പൊള്ളാച്ചി – പാലക്കാട് വഴി തിരിച്ചുവിടുക, ഭാവിയെ മുന്നില്‍ക്കണ്ട് ഈ മേഖലയില്‍ എലവേറ്റഡ് റെയില്‍വേ ട്രാക്കുകള്‍ നിര്‍മിക്കുക, താല്‍ക്കാലികമായി ആനത്താരകളില്‍ അവയുടെ സഞ്ചാരത്തിനുള്ള മേല്‍പ്പാലങ്ങളും അടിപ്പാതകളും നിര്‍മിക്കുക, ട്രെയിന്‍ വേഗം കുറക്കുക, വളവുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് ഗതാഗതം ക്രമീകരിക്കുക, യാത്രക്കാരുടെ ഭക്ഷണാവശിഷ്ടങ്ങള്‍ ട്രാക്കില്‍ വീഴാത്ത രീതിയില്‍ ക്രമീകരണം നടത്തുക എന്നീ നിര്‍ദേശങ്ങളാണ് സംഘടന നല്‍കിയത്.  

റെയില്‍, വനം ഉദ്യോഗസ്ഥരുമായുള്ള ജഡ്ജിമാരുടെ പഠനത്തില്‍ മേല്‍പ്പറഞ്ഞ നിര്‍ദേശങ്ങള്‍ പരിഗണിക്കണമെന്നാണ് സംഘടനയുടെ ആവശ്യം.

Tags: തീവണ്ടിElephantValayarMadhukkara
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച മച്ചാട് ഗോപാലന്‍ ഇടഞ്ഞു

Kerala

കോഴിക്കോട് നെഞ്ചില്‍ കമ്പി തുളച്ചു കയറി കാട്ടാന ചരിഞ്ഞു

Kerala

മയക്കുവെടിവച്ച് പിടികൂടിയ മുട്ടിക്കൊമ്പന് മുത്തങ്ങ പന്തിയില്‍ ചികിത്സ തുടങ്ങി

Kerala

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

Kerala

വയനാട് മുട്ടിക്കൊമ്പനെ മയക്കുവെടി വച്ചു

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.