Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇനി പാകിസ്ഥാനെ ഷെഹബാസ് ഷെറീഫ് നയിക്കും; പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ

പാകിസ്ഥാന്‍ മുസ്ലിം ലീഗ് (നവാസ്) നേതാവായ ഷെഹബാസ് ഷെറീഫിനെ പുതിയ പാകിസ്ഥാന്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹ്റീസ് ഇ ഇന്‍സാഫ് പാര്‍ട്ടിയിലെ അംഗങ്ങളെല്ലാം പാകിസ്ഥാന്‍ പ്രധാനമന്ത്രി തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നതോടെയാണ് ഷെഹബാസ് ഷെറീഫ് മത്സരമില്ലാതെ തന്നെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. തിങ്കളാഴ്ച രാത്രി എട്ട്മണിക്ക് പാകിസ്ഥാന്റെ 23ാമത് പ്രധാനമന്ത്രിയായി ഷെഹബാസ് ഷെറീഫ് സത്യപ്രതിജ്ഞ ചെയ്യും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2022, 07:56 pm IST
inWorld

ഇസ്ലാമബാദ്: പാകിസ്ഥാന്‍ മുസ്ലിം ലീഗ് (നവാസ്) നേതാവായ ഷെഹബാസ് ഷെറീഫിനെ പുതിയ പാകിസ്ഥാന്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹ്റീസ്  ഇ ഇന്‍സാഫ് പാര്‍ട്ടിയിലെ അംഗങ്ങളെല്ലാം പാകിസ്ഥാന്‍ പ്രധാനമന്ത്രി തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നതോടെയാണ് ഷെഹബാസ് ഷെറീഫ് മത്സരമില്ലാതെ തന്നെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്.  തിങ്കളാഴ്ച രാത്രി എട്ട്മണിക്ക് പാകിസ്ഥാന്റെ 23ാമത് പ്രധാനമന്ത്രിയായി ഷെഹബാസ് ഷെറീഫ് സത്യപ്രതിജ്ഞ ചെയ്യും. 

ഷെഹബാസ് ഷെറീഫിനെ പാകിസ്ഥാന്‍ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കുന്നതായി ആക്ടിങ് സ്പീക്കര്‍ ആസാദ് സാദിഖ് പറഞ്ഞു. പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായ ഷെഹബാസ് ഷെറീഫിന് 174 വോട്ടുകള്‍ കിട്ടി. ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയിലെ 100 അംഗങ്ങള്‍ സഭ വീട്ട് ഇറങ്ങിപ്പോയി. അതിനാല്‍ ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ  പാകിസ്ഥാന്‍ തെഹ്‌റീക് ഇ ഇന്‍സാഫിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന മുന്‍ വിദേശ കാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയുടെ സ്ഥാനാര്‍ത്ഥിത്വം അപ്രസക്തമായി.  

മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരന്‍ കൂടിയാണ് ഷെഹബാസ് ഷെറീഫ്. പാകിസ്ഥാന്‍ പ്രധാനമന്ത്രിയായ ഷെഹബാസ് ഷറീഫിന്റെ നാമനിര്‍ദേശപത്രകി നിര്‍ദേശിച്ചത് പാര്‍ലമെന്‍ററി നേതാവായ  പാകിസ്ഥാന്‍ മുസ്ലിം ലീഗ് (നവാസ്) പാര്‍ട്ടി നേതാവ് ഖവാജ ആസിഫാണ്. പാകിസ്ഥാന്‍ മുസ്ലിം ലീഗ് (നവാസ്) പാര്‍ട്ടിയുടെ റാണ തന്‍വീര്‍ അതിനെ പിന്താങ്ങി.

പ്രധാനമന്ത്രിയായ ഇമ്രാന്‍ഖാനെ ശനിയാഴ്ചയാണ് അധികാരത്തില്‍ നിന്നും ഇറങ്ങിപ്പോകേണ്ടി വന്നത്. പ്രതിപക്ഷപാര്‍ട്ടികള്‍ ഒന്നടങ്കം ശനിയാഴ്ച അര്‍ധരാത്രി നടന്ന വോട്ടെടുപ്പില്‍ ഒറ്റക്കെട്ടായി നിലകൊണ്ടു. ഇമ്രാന്‍ഖാനെ പ്രധാനമന്ത്രി പദത്തില്‍ നിന്നും പുറത്താക്കാന്‍ ആകെയുള്ള 342 അംഗങ്ങളില്‍ 172 വോട്ടുകള്‍ കിട്ടിയാല്‍ മതി. എന്നാല്‍ പ്രതിപക്ഷപാര്‍ട്ടികളുടെ അവിശ്വാസത്തിന് അനുകൂലമായി 174 വോട്ടുകള്‍ കിട്ടി. ചരിത്രത്തില്‍ ആദ്യമായാണ് ഒരു പാകിസ്ഥാന്‍ പ്രധാനമന്ത്രി അവിശ്വാസപ്രമേയത്തിലൂടെ പുറത്താവുന്നത്. സംയുക്ത പ്രതിപക്ഷസ്ഥാനാര്‍ത്ഥിയായി ഷെഹബാസ് ഷെറീഫിനെ തെരഞ്ഞെടുത്തതോടെ ഇദ്ദേഹത്തിന്റെ വിജയം ഏതാണ്ട് ഉറപ്പാണ്.

ഭരണഘടനയ്‌ക്ക് വേണ്ടി നിലയുറപ്പിച്ചതിന് മാധ്യമങ്ങളേയും പ്രതിപക്ഷ പാര്‍ട്ടിനേതാക്കളെയും അഭിനന്ദിച്ചുകൊണ്ട് ഷെബാസ് ഷറീഫ് ട്വീറ്റ് ചെയ്തിരുന്നു. പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാണ് ഷെബാസ് ഷെറീഫ്. രാജ്യത്തിന് പുറത്ത് അറിയപ്പെടുന്നില്ലെങ്കിലും പാകിസ്ഥാനില്‍ മികച്ച ഭരണാധികാരി എന്ന നിലയില്‍ പേരുണ്ട്.

ഇമ്രാന്‍ഖാനെ വീഴ്‌ത്താനുള്ള പ്രതിപക്ഷ ശ്രമത്തിന് ചുക്കാന്‍ പിടിച്ച നേതാവാണ് 70 കാരനായ ഷെഹബാസ് ഷെറീഫ്. പാകിസ്ഥാന്‍ സൈന്യവുമായി ഊഷ്മളബന്ധം കാത്തു സൂക്ഷിക്കുന്ന നേതാവാണ് ഷെഹബാസ് ഷെറീഫ്. പാകിസ്ഥാന്റെ പ്രതിരോധനയവും വിദേശ കാര്യവും നിയന്ത്രിക്കുന്നത് ഇപ്പോഴും സൈന്യമാണ്.പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മുഖ്യമന്ത്രി എന്ന നിലയില്‍ ഷെഹബാസ് ഷെറീഫിന്റെ മികവ് പാകിസ്ഥാന്‍ ജനത കണ്ടതാണ്.  

ഏപ്രില്‍ 11 തിങ്കളാഴ്ചയാണ് (നാളെ) പാക് ദേശീയ അസംബ്ലി പുതിയ പ്രധാനമന്ത്രിയെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുക. തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പിനായി സഭ വീണ്ടും ചേരുക.  

അതേസമയം പാകിസ്ഥാന്റെ ദുഃസ്വപ്നത്തിന് അന്ത്യം കുറിച്ചുവെന്നാണ് മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകളായ മറിയം നവാസ് ഷെരീഫ് പ്രതികരിച്ചത്. പാകിസ്ഥാന്റെ മുറിവുകള്‍ ഉണക്കാനും സുഖപ്പെടുത്താനുമുള്ള സമയമാണിപ്പോഴെന്നും അവര്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു. ഇതേസമയം തങ്ങളാരോടും പ്രതികാരം ചെയ്യുകയില്ലെന്നാണ് പ്രതിപക്ഷ നേതാവ് ഷെഹബാസ് ഷെരീഫ് പ്രതികരിച്ചത്. ആരോടും അനീതി കാണിക്കുകയില്ലെന്നും ആരെയും ജയിലിലടക്കാന്‍ ശ്രമിക്കില്ലെന്നും നിയം അതിന്റെ വഴിക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനില്‍ നീതി നിലനില്‍ക്കുക തന്നെ ചെയ്യുമെന്നും ഷെഹബാസ് ഷെരീഫ് കൂട്ടിച്ചേര്‍ത്തു.

Tags: ഷെഹബാസ് ഷെറീഫ്പാകിസ്ഥാന്‍ രാഷ്ട്രീയ പ്രതിസന്ധിപാകിസ്ഥാന്‍ തെഹ്‌റീക് ഇ ഇന്‍സാഫ്imran khanPrime Ministerപാക്കിസ്ഥാന്‍ഇമ്രാന്‍ഖാന്‍നവാസ് ഷെറീഫ്പാകിസ്ഥാന്‍ മുസ്ലിം ലീഗ് (നവാസ്)ഷെഹബാസ് ഷെരീഫ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

World

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

Kerala

പ്രധാനമന്ത്രിയെ അവഹേളിച്ച ജാൻമണിക്കെതിരെ കേസെടുത്ത് സൈബർ പോലീസ്; നടപടി നവ്യഹരിദാസിന്റെ പരാതിയിൽ

India

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

പുതിയ വാര്‍ത്തകള്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

അന്നത്തേത് രാഷ്‌ട്രീയ പ്രേരിതമായ അറസ്‌റ്റെന്ന് അര്‍ണാബ് ഗോസ്വാമി, നിയമനടപടികള്‍ നിഴല്‍ യുദ്ധമാകരുതെന്ന് കോടതി

ഒരു ട്വീറ്റ് കൊണ്ടോ പ്രസംഗം നടത്തിയോ പിടിച്ചെടുക്കാൻ കഴിയില്ല : ഹോർമുസ് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഇറാൻ

എല്ലാത്തിനും കാരണം ആർ എസ് എസ് ; എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതിന് പിന്നിൽ ആർ എസ് എസാണെന്ന് ജിന്റോ ജോൺ

ആരാധകര്‍ ഏറ്റെടുത്തു, സ്വാതന്ത്ര്യദിന ചടങ്ങിലെ വിജയ്, തൃഷ സല്യൂട്ട്

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

ലഷ്കർ- ജയ്ഷ ഭീകരരുടെ വീഡിയോകൾ ഇൻസ്റ്റാഗ്രാം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു : മഹാരാഷ്‌ട്രയിൽ ട്രക്ക് ഡ്രൈവർ സൊഹൈൽ റസാഖ് ഷെയ്ഖ് എടിഎസ് പിടിയിൽ  

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.