Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇനി പാകിസ്ഥാനെ ഷെഹബാസ് ഷെറീഫ് നയിക്കും; പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ

പാകിസ്ഥാന്‍ മുസ്ലിം ലീഗ് (നവാസ്) നേതാവായ ഷെഹബാസ് ഷെറീഫിനെ പുതിയ പാകിസ്ഥാന്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹ്റീസ് ഇ ഇന്‍സാഫ് പാര്‍ട്ടിയിലെ അംഗങ്ങളെല്ലാം പാകിസ്ഥാന്‍ പ്രധാനമന്ത്രി തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നതോടെയാണ് ഷെഹബാസ് ഷെറീഫ് മത്സരമില്ലാതെ തന്നെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. തിങ്കളാഴ്ച രാത്രി എട്ട്മണിക്ക് പാകിസ്ഥാന്റെ 23ാമത് പ്രധാനമന്ത്രിയായി ഷെഹബാസ് ഷെറീഫ് സത്യപ്രതിജ്ഞ ചെയ്യും.

Janmabhumi Online by Janmabhumi Online
Apr 11, 2022, 07:56 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

ഇസ്ലാമബാദ്: പാകിസ്ഥാന്‍ മുസ്ലിം ലീഗ് (നവാസ്) നേതാവായ ഷെഹബാസ് ഷെറീഫിനെ പുതിയ പാകിസ്ഥാന്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹ്റീസ്  ഇ ഇന്‍സാഫ് പാര്‍ട്ടിയിലെ അംഗങ്ങളെല്ലാം പാകിസ്ഥാന്‍ പ്രധാനമന്ത്രി തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നതോടെയാണ് ഷെഹബാസ് ഷെറീഫ് മത്സരമില്ലാതെ തന്നെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്.  തിങ്കളാഴ്ച രാത്രി എട്ട്മണിക്ക് പാകിസ്ഥാന്റെ 23ാമത് പ്രധാനമന്ത്രിയായി ഷെഹബാസ് ഷെറീഫ് സത്യപ്രതിജ്ഞ ചെയ്യും. 

ഷെഹബാസ് ഷെറീഫിനെ പാകിസ്ഥാന്‍ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കുന്നതായി ആക്ടിങ് സ്പീക്കര്‍ ആസാദ് സാദിഖ് പറഞ്ഞു. പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായ ഷെഹബാസ് ഷെറീഫിന് 174 വോട്ടുകള്‍ കിട്ടി. ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയിലെ 100 അംഗങ്ങള്‍ സഭ വീട്ട് ഇറങ്ങിപ്പോയി. അതിനാല്‍ ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ  പാകിസ്ഥാന്‍ തെഹ്‌റീക് ഇ ഇന്‍സാഫിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന മുന്‍ വിദേശ കാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയുടെ സ്ഥാനാര്‍ത്ഥിത്വം അപ്രസക്തമായി.  

മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരന്‍ കൂടിയാണ് ഷെഹബാസ് ഷെറീഫ്. പാകിസ്ഥാന്‍ പ്രധാനമന്ത്രിയായ ഷെഹബാസ് ഷറീഫിന്റെ നാമനിര്‍ദേശപത്രകി നിര്‍ദേശിച്ചത് പാര്‍ലമെന്‍ററി നേതാവായ  പാകിസ്ഥാന്‍ മുസ്ലിം ലീഗ് (നവാസ്) പാര്‍ട്ടി നേതാവ് ഖവാജ ആസിഫാണ്. പാകിസ്ഥാന്‍ മുസ്ലിം ലീഗ് (നവാസ്) പാര്‍ട്ടിയുടെ റാണ തന്‍വീര്‍ അതിനെ പിന്താങ്ങി.

പ്രധാനമന്ത്രിയായ ഇമ്രാന്‍ഖാനെ ശനിയാഴ്ചയാണ് അധികാരത്തില്‍ നിന്നും ഇറങ്ങിപ്പോകേണ്ടി വന്നത്. പ്രതിപക്ഷപാര്‍ട്ടികള്‍ ഒന്നടങ്കം ശനിയാഴ്ച അര്‍ധരാത്രി നടന്ന വോട്ടെടുപ്പില്‍ ഒറ്റക്കെട്ടായി നിലകൊണ്ടു. ഇമ്രാന്‍ഖാനെ പ്രധാനമന്ത്രി പദത്തില്‍ നിന്നും പുറത്താക്കാന്‍ ആകെയുള്ള 342 അംഗങ്ങളില്‍ 172 വോട്ടുകള്‍ കിട്ടിയാല്‍ മതി. എന്നാല്‍ പ്രതിപക്ഷപാര്‍ട്ടികളുടെ അവിശ്വാസത്തിന് അനുകൂലമായി 174 വോട്ടുകള്‍ കിട്ടി. ചരിത്രത്തില്‍ ആദ്യമായാണ് ഒരു പാകിസ്ഥാന്‍ പ്രധാനമന്ത്രി അവിശ്വാസപ്രമേയത്തിലൂടെ പുറത്താവുന്നത്. സംയുക്ത പ്രതിപക്ഷസ്ഥാനാര്‍ത്ഥിയായി ഷെഹബാസ് ഷെറീഫിനെ തെരഞ്ഞെടുത്തതോടെ ഇദ്ദേഹത്തിന്റെ വിജയം ഏതാണ്ട് ഉറപ്പാണ്.

ഭരണഘടനയ്‌ക്ക് വേണ്ടി നിലയുറപ്പിച്ചതിന് മാധ്യമങ്ങളേയും പ്രതിപക്ഷ പാര്‍ട്ടിനേതാക്കളെയും അഭിനന്ദിച്ചുകൊണ്ട് ഷെബാസ് ഷറീഫ് ട്വീറ്റ് ചെയ്തിരുന്നു. പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാണ് ഷെബാസ് ഷെറീഫ്. രാജ്യത്തിന് പുറത്ത് അറിയപ്പെടുന്നില്ലെങ്കിലും പാകിസ്ഥാനില്‍ മികച്ച ഭരണാധികാരി എന്ന നിലയില്‍ പേരുണ്ട്.

ഇമ്രാന്‍ഖാനെ വീഴ്‌ത്താനുള്ള പ്രതിപക്ഷ ശ്രമത്തിന് ചുക്കാന്‍ പിടിച്ച നേതാവാണ് 70 കാരനായ ഷെഹബാസ് ഷെറീഫ്. പാകിസ്ഥാന്‍ സൈന്യവുമായി ഊഷ്മളബന്ധം കാത്തു സൂക്ഷിക്കുന്ന നേതാവാണ് ഷെഹബാസ് ഷെറീഫ്. പാകിസ്ഥാന്റെ പ്രതിരോധനയവും വിദേശ കാര്യവും നിയന്ത്രിക്കുന്നത് ഇപ്പോഴും സൈന്യമാണ്.പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മുഖ്യമന്ത്രി എന്ന നിലയില്‍ ഷെഹബാസ് ഷെറീഫിന്റെ മികവ് പാകിസ്ഥാന്‍ ജനത കണ്ടതാണ്.  

ഏപ്രില്‍ 11 തിങ്കളാഴ്ചയാണ് (നാളെ) പാക് ദേശീയ അസംബ്ലി പുതിയ പ്രധാനമന്ത്രിയെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുക. തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പിനായി സഭ വീണ്ടും ചേരുക.  

അതേസമയം പാകിസ്ഥാന്റെ ദുഃസ്വപ്നത്തിന് അന്ത്യം കുറിച്ചുവെന്നാണ് മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകളായ മറിയം നവാസ് ഷെരീഫ് പ്രതികരിച്ചത്. പാകിസ്ഥാന്റെ മുറിവുകള്‍ ഉണക്കാനും സുഖപ്പെടുത്താനുമുള്ള സമയമാണിപ്പോഴെന്നും അവര്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു. ഇതേസമയം തങ്ങളാരോടും പ്രതികാരം ചെയ്യുകയില്ലെന്നാണ് പ്രതിപക്ഷ നേതാവ് ഷെഹബാസ് ഷെരീഫ് പ്രതികരിച്ചത്. ആരോടും അനീതി കാണിക്കുകയില്ലെന്നും ആരെയും ജയിലിലടക്കാന്‍ ശ്രമിക്കില്ലെന്നും നിയം അതിന്റെ വഴിക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനില്‍ നീതി നിലനില്‍ക്കുക തന്നെ ചെയ്യുമെന്നും ഷെഹബാസ് ഷെരീഫ് കൂട്ടിച്ചേര്‍ത്തു.

Tags: ഷെഹബാസ് ഷെറീഫ്പാകിസ്ഥാന്‍ രാഷ്ട്രീയ പ്രതിസന്ധിപാകിസ്ഥാന്‍ തെഹ്‌റീക് ഇ ഇന്‍സാഫ്imran khanPrime Ministerപാക്കിസ്ഥാന്‍ഇമ്രാന്‍ഖാന്‍നവാസ് ഷെറീഫ്പാകിസ്ഥാന്‍ മുസ്ലിം ലീഗ് (നവാസ്)ഷെഹബാസ് ഷെരീഫ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇമ്രാൻ ഖാൻ ഉടൻ മോചിതനാകുമോ ? ഷഹബാസ് സർക്കാരിനെ മുട്ടുകുത്തിക്കാൻ പിടിഐയുടെ പുതിയ തന്ത്രം ; പാകിസ്ഥാനിൽ രാഷ്‌ട്രീയ പ്രക്ഷോഭം രൂക്ഷമാകുന്നു

World

പിതാവിനെ കാണാൻ വന്നാൽ മതി, കലാപത്തിനിറങ്ങിയാൽ അടിച്ച് നിരത്തും ; ഇമ്രാൻ ഖാന്റെ മക്കൾക്കും പാകിസ്ഥാനിൽ രക്ഷയില്ല

India

അര്‍ജന്റീനയ്‌ക്ക് മോദിയുടെ സമ്മാനം ഫ്യൂഷൈറ്റ് കല്ലില്‍ അലങ്കരിച്ച വെള്ളി സിംഹവും മധുബനി പെയിന്റിംഗും

World

ജയിലിൽ ഗൂഢാലോചന നടക്കുന്നു , അസിം മുനീർ, ഇമ്രാൻ ഖാനെ കൊല്ലാൻ ആഗ്രഹിക്കുന്നു ; ഞെട്ടിക്കുന്ന ആരോപണവുമായി സഹോദരി അലീമ ഖാൻ 

India

പ്രധാനമന്ത്രി രാഷ്‌ട്രീയ ബാലപുരസ്‌ക്കാര്‍ : പ്രാഗത്ഭ്യം തെളിയിച്ച കുട്ടികളില്‍ നിന്ന് നാമനിര്‍ദ്ദേശം ക്ഷണിച്ചു

പുതിയ വാര്‍ത്തകള്‍

സർക്കാർ ഭൂമിയിൽ അനധികൃതമായി വീട് വച്ച് താമസിച്ചത് 1,400 ഓളം ബംഗാളി മുസ്ലീങ്ങൾ : വീടുകൾ പൊളിച്ചു നീക്കി അസം സർക്കാർ

ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ തലപ്പത്തേക്ക് തേജസ്സാര്‍ന്ന മലയാളിയുവതി പ്രിയാനായര്‍; ഈ പദവി കയ്യാളുന്ന ആദ്യ വനിത

മുസ്ലീം രാജ്യങ്ങളിൽ നിന്ന് ലഭിച്ചത് 500 കോടി ; ലൗ ജിഹാദിനായി ആയിരത്തിലധികം മുസ്‌ലിം യുവാക്കൾക്കു ചങ്കൂർ ബാബ പണം നൽകി

ഗുരുപൂജ അനുവദിക്കില്ല ; സനാതന ധർമം നടപ്പാക്കാനുള്ള ആർ എസ് എസിന്റെ ശ്രമം ചെറുത്ത് തോൽപ്പിക്കുമെന്ന് എം വി ​ഗോവിന്ദൻ

46 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പെരുമ്പാവൂരിൽ അറസ്റ്റിൽ

കാലടിയിൽ ഇരുചക്ര വാഹന മോഷ്ടാവ് അറസ്റ്റിൽ

കൃത്രിമക്കാലുകളുമായി സദാനന്ദന്‍ മാസ്റ്റര്‍ (ഇടത്ത്)

രണ്ടു കാലുകളും വെട്ടിക്കളയുന്ന സിപിഎം ക്രൂരത…കെടുത്താനായില്ല സദാനന്ദന്‍ മാസ്റ്ററുടെ ധിഷണയും തേജസ്സും ….ഇനി ദേശീയതലത്തില്‍ സിപിഎം തലതാഴ്‌ത്തും

രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം: സി സദാനന്ദന്‍ മാസ്റ്ററെ അഭിനന്ദിച്ച് ഗവര്‍ണര്‍

ബംഗ്ലാദേശിൽ മതമൗലികവാദികൾ ഹിന്ദു വ്യവസായിയെ കോൺക്രീറ്റ് സ്ലാബിന് അടിച്ച് കൊന്നു ; മൃതദേഹത്തിൽ നൃത്തം ചെയ്ത് കൊലയാളികൾ   

കൂത്തുപറമ്പ് വെടിവെപ്പ് ;റവാഡ ചന്ദ്രശേഖറിനെ രൂക്ഷമായി വിമര്‍ശിക്കുന്ന പിണറായിയുടെ പ്രസംഗം പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies