Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിബിയില്‍ ദളിത് പ്രാതിനിധ്യമില്ലാത്തത് ചരിത്രപരമായ കാരണം കൊണ്ടെന്ന് യെച്ചൂരി; എംഎ ബേബി ‘ന്യൂനപക്ഷ കമ്യൂണിസ്റ്റെന്നും’ പാര്‍ട്ടി ജന.സെക്രട്ടറി

ജാതിയും മതവുമില്ലെന്ന് അണികളെ പറഞ്ഞുപറ്റിക്കുന്ന സിപിഎം നേതൃത്വത്തിന്റെ യഥാര്‍ഥ മുഖമാണ് യെച്ചൂരിയുടെ തുറന്നുപറച്ചിലിലൂടെ പ്രകടമാകുന്നതെന്നാണ് ഉയരുന്ന ആക്ഷേപം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2022, 09:38 am IST
in Kerala

കൊച്ചി: സിപിഎം പോളിറ്റ് ബ്യൂറോയില്‍ ദളിത് പ്രാതിനിധ്യമില്ലാത്തത് ചരിത്രപരമായ കാരണം കൊണ്ടാണെന്ന വിചിത്ര ന്യായവുമായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കമ്യൂണിസ്റ്റുകളില്‍ ദളിത് കമ്യൂണിസ്റ്റും ന്യൂനപക്ഷ കമ്യൂണിസ്റ്റുമുണ്ടെന്ന പുതിയ സിദ്ധാന്തവും യെച്ചൂരി അവതരിപ്പിച്ചു. ഹന്നന്‍മൊള്ളയും എം.എ. ബേബിയും ഇത്തരത്തില്‍ ന്യൂനപക്ഷ കമ്യൂണിസ്റ്റുകളാണ്. പിബിയിലെ ഹൈന്ദവമേല്‍ജാതി മേധാവിത്തം കമ്യൂണിസ്റ്റാവുന്നതോടെ അവസാനിക്കുമെന്നാണ് ജനറല്‍ സെക്രട്ടറിയുടെ വാദം. മലയാള മനോരമയ്‌ക്ക് നല്കിയ അഭിമുഖത്തിലാണ് കമ്യൂണിസ്റ്റുകളുടെ പ്രഖ്യാപിത നിലപാടുകളെ ആകെ അട്ടിമറിക്കുന്ന യെച്ചൂരിയുടെ മറുപടികള്‍.

ജാതിയും മതവുമില്ലെന്ന് അണികളെ പറഞ്ഞുപറ്റിക്കുന്ന സിപിഎം നേതൃത്വത്തിന്റെ യഥാര്‍ഥ മുഖമാണ് യെച്ചൂരിയുടെ തുറന്നുപറച്ചിലിലൂടെ പ്രകടമാകുന്നതെന്നാണ് ഉയരുന്ന ആക്ഷേപം. ദളിതരെ പിബിയിലുള്‍പ്പെടുത്താത്തതിന് ചരിത്രപരമായ കാരണങ്ങളുണ്ടെന്ന് ആവര്‍ത്തിക്കുന്ന യെച്ചൂരി, എന്താണ് ആ കാരണമെന്ന് വ്യക്തമാക്കാന്‍ തയ്യാറാകുന്നില്ല. ദളിത് ക്രൈസ്തവര്‍ എന്നൊക്കെ പറയുന്നതിന് സമാനമായി ദളിത് കമ്യൂണിസ്റ്റുകള്‍ എന്ന ഒരു വിഭാഗമുണ്ടെന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവനയെക്കുറിച്ച് നേതാക്കള്‍ വിശദീകരിക്കേണ്ടി വരും.

അതേസമയം, കേരളത്തില്‍ നേരത്തേ തന്നെ വര്‍ഗ ബഹുജന സംഘടനകളുടെ ചട്ടക്കൂടില്‍നിന്ന് മാറി പട്ടിക ജാതിക്ഷേമ സമിതിയെന്ന പേരില്‍ ജാതി പറഞ്ഞ് സംഘടനയുണ്ടാക്കിയിട്ടുണ്ട് സിപിഎം. എ.കെ. ബാലനും കെ. സോമപ്രസാദും കെ. രാധാകൃഷ്ണനും ഉള്‍പ്പെടെയുള്ളവര്‍ക്ക് പാര്‍ട്ടിയില്‍ ഏറിയാല്‍ എത്തിപ്പെടാവുന്ന സ്ഥാനം ഈ സംഘടനയുടെ ചുമതലയാകുമെന്ന് അന്നേ ആരോപണം ഉയര്‍ന്നതാണ്. പാഠ്യപദ്ധതിയിലടക്കം മതമില്ലാത്ത ജീവന്‍ ഉള്‍പ്പെടുത്തി മതരഹിതനാണെന്ന് പ്രസംഗിച്ചു നടന്ന എം.എ. ബേബിയെയാണ് യെച്ചൂരി ന്യൂനപക്ഷ കമ്യൂണിസ്റ്റ് എന്ന് വിശേഷിപ്പിച്ചത്. പിബിയിലെ പ്രാതിനിധ്യത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ കീഴ്‌സമിതികളില്‍ ദളിത്, പിന്നാക്ക വിഭാഗങ്ങള്‍ ധാരാളമുണ്ടെന്ന മറുപടി മാത്രമാണ് യെച്ചൂരിക്കുള്ളത്.

Tags: പോളിറ്റ്ബ്യൂറോഎംഎ ബേബിസിപിഎം 23ാമത് കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ്cpimsitaram yechury
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

Kerala

എംപി, എംഎൽഎയുടെ മേൽ ഇഡിയുടെ പിടി വീണു; സിപിഎം നേതാക്കളും അണികളും വിറയ്‌ക്കുന്നു

Kerala

കള്ളപ്പണകേസിൽ മുൻമന്ത്രിമാരായ സിപിഎം നേതാക്കൾ, എംപിയും എംഎൽഎയും അടക്കം പ്രതികൾതന്നെ: കോടതി

Kerala

ഋതബ്രത ബാനര്‍ജിയുടെ അഹങ്കാരത്തെ വിമര്‍ശിച്ച് പി. ശ്രീരാമകൃഷ്ണൻ. എങ്കിലും സ്വപ്നാസുരേഷിന്റെ വീട്ടില്‍ പോകുന്നത്ര നാണക്കേടല്ലെന്ന് സോഷ്യല്‍മീഡിയ

Kerala

ബാലഗോപാലനെ എണ്ണ തേയ്‌പ്പിക്കേണ്ടെന്ന് പറയുന്നതിന് പിന്നില്‍ ആര്? സിപിഐ പ്രതിപക്ഷ ഉപനേതാവ് പദവിയ്‌ക്ക് വാശിപിടിക്കുന്നത് സിപിഎം തിട്ടൂരം നടപ്പാക്കാന്‍?

പുതിയ വാര്‍ത്തകള്‍

ടിനി ടോമിനെതിരെ കേസ് എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അന്‍സിബ

സ്വന്തം പരാജയങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമം: പാക് നടപടിയെ ശക്തമായി അപലപിച്ച് ഇന്ത്യ

ഏത് സമയത്തും തിരിച്ചടിക്കാം ; ഇന്ത്യ സദാ സജ്ജമാക്കിയിരിക്കുന്നത് 12 ആണവായുധങ്ങൾ ; SIPRI റിപ്പോർട്ട്

കര്‍ണാടകയില്‍ ആണ്‍കുട്ടികള്‍ക്ക് സൗജന്യ യാത്രാപദ്ധതി : പ്രതിവര്‍ഷം 1700 കോടി സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് വിലയിരുത്തല്‍

കൊച്ചി തീരത്ത് മുങ്ങിയ ലൈബീരിയന്‍ ചരക്ക് കപ്പലിലെ മൂന്ന് വിദേശ ജീവനക്കാര്‍ക്ക് മടങ്ങാന്‍ അനുമതി

കോണ്‍ഗ്രസിന് തിരിച്ചടി, കേസ് മറച്ചുവെച്ചതിന് മീനാക്ഷി നടരാജന്റെ നാമനിര്‍ദേശപത്രിക തള്ളി; ബിജെപിയുടെ മഹേഷ് കെവത്ത് രാജ്യസഭയിലേക്ക്

ന്യായമായ കാരണമില്ലാതെ അധിക തടങ്കല്‍ : മജിസ്ട്രേറ്റും പോലീസും നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ചന്തു സലിംകുമാര്‍ റീല്‍സെടുക്കുന്നവര്‍ക്കെതിരെ പൊട്ടിത്തെറിക്കുന്നു (ഇടത്ത്)

ശ്രീനിവാസന്‍, സലിംകുമാര്‍….സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്ന റീല്‍സുകാര്‍ക്ക് കേരള പൊലീസിന്റെ മുന്നറിയിപ്പ്; മൂന്ന് വര്‍ഷം തടവ് നല്‍കാവുന്ന കുറ്റം

തടവുപുള്ളികളുടെ എണ്ണം കൂടുന്നു:ഒരു സെന്‍ട്രല്‍ ജയില്‍ കൂടി ആവശ്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല,ജയിലുകള്‍ ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍

എം എൽ എ മാരുടെ ഒപ്പ് വ്യാജമായി ചമച്ച കേസ് : മമതയുടെ കാളിഘട്ടിലെ വസതിയിലെത്തി സിഐഡി സംഘം ; അഭിഷേകും, ദീദിയും കുടുങ്ങുമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.