Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുന്നറിയിപ്പില്ലാതെ കല്ലിടല്‍; ബാങ്കുകള്‍ വായ്‌പ നിഷേധിക്കുന്നു; ആശങ്കയോടെ ജനങ്ങള്‍; സ്വപ്‌നങ്ങള്‍ക്ക് വിലങ്ങുതടിയായി കെ റെയില്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പേരില്‍ അലൈന്‍മെന്റില്‍പ്പെട്ടവര്‍ക്കും ഇതിനകം കല്ലിട്ടവര്‍ക്കും ബാങ്കുകള്‍ വായ്‌പ നല്കാന്‍ വിസമ്മതിക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി. വിവാദമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇനി വസ്തുക്കരം എടുക്കുമോയെന്ന് അറിയില്ലെന്നും ബിന്‍സി പറയുന്നു

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Mar 27, 2022, 01:04 pm IST
in Kerala

സജികുമാര്‍ തിനപ്പറമ്പില്‍

ചങ്ങനാശേരി: ”ഇനി ആരെങ്കിലും ഈ സ്ഥലം വാങ്ങുമോ. ഞങ്ങള്‍ എവിടെപ്പോകും. രണ്ടാമത് വായ്‌പയ്‌ക്ക് ചെന്നപ്പോള്‍ ബാങ്കുകാര്‍ സമ്മതിച്ചില്ല. ഇനി ഇവര്‍ കരമെടുക്കുമോയെന്ന് അറിയില്ല. ആകെ പേടിയാകുന്നു. ഒരറിയിപ്പ് പോലും നല്കാതെയാണ് കല്ലിട്ടത്. 16, 17 വര്‍ഷം വാടകയ്‌ക്ക് താമസിച്ചാണ് സ്വന്തമായി ഒരു കൂര ഉണ്ടാക്കിയത്. അതു പോകുന്നത് ഓര്‍ക്കാന്‍ കൂടി കഴിയുന്നില്ല.” ചങ്ങനാശേരി മാടപ്പള്ളി സ്വദേശി ബിന്‍സി വിതുമ്പുന്നു.  

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പേരില്‍ അലൈന്‍മെന്റില്‍പ്പെട്ടവര്‍ക്കും ഇതിനകം കല്ലിട്ടവര്‍ക്കും ബാങ്കുകള്‍ വായ്‌പ നല്കാന്‍ വിസമ്മതിക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി. വിവാദമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇനി വസ്തുക്കരം എടുക്കുമോയെന്ന് അറിയില്ലെന്നും ബിന്‍സി പറയുന്നു. അലൈന്‍മെന്റിലുള്ളവര്‍ക്ക് ബാങ്കുകള്‍ വായ്‌പകള്‍ നിഷേധിച്ചു തുടങ്ങിയതോടെ ജനങ്ങള്‍ ആശങ്കയിലാണ്. കെ റെയില്‍ സര്‍വേയുടെ ഭാഗമായി കല്ലിടല്‍ ആരംഭിച്ച പ്രദേശങ്ങളിലുള്ളവര്‍ക്കാണ് വായ്‌പ നല്കാന്‍ ബാങ്കുകള്‍ വിസമ്മതിക്കുന്നത്.  

മാടപ്പള്ളിക്കടുത്തുള്ള ഒരു ബാങ്കില്‍ ഈയിടെ 75 പേരാണ് വായ്‌പയ്‌ക്ക് അപേക്ഷിച്ചത്. അവരില്‍  23 പേരുടെ അപേക്ഷ പരിഗണിക്കാതെ മാറ്റിവച്ചിരിക്കുകയാണ്. കെ റെയില്‍ കടന്നുപോകുന്ന ഭാഗങ്ങളിലെ താമസക്കാരായതിനാലാണ് ഇതെന്നു ബാങ്ക് അധികൃതര്‍ പറയുന്നു. മറ്റ് ചില ബാങ്കുകളിലെ അപേക്ഷകരുടെ കണക്കു കൂടിയെടുത്താല്‍ കെ റെയിലിന്റെ പേരില്‍ വായ്‌പ നിഷേധിക്കപ്പെട്ടവരുടെ എണ്ണം 100 കവിയും.  

വായ്‌പ നിഷേധിച്ചവരില്‍ മുന്‍പ് വായ്‌പയെടുത്ത് തിരിച്ചടച്ചിട്ടുള്ളവരും പെടുന്നു. കെ റെയില്‍ വന്നാല്‍ ഈട് നല്കുന്ന സ്ഥലം ഉള്‍പ്പെടെ നഷ്ടപ്പെടും. സര്‍ക്കാര്‍ നല്കുമെന്ന് പറയുന്ന നഷ്ടപരിഹാരം എന്ന് കിട്ടുമെന്നതിലും പിന്നീട് ഇവരില്‍ നിന്ന് വായ്‌പ എങ്ങനെ തിരിച്ചുപിടിക്കുമെന്ന കാര്യത്തിലും ബാങ്കുകള്‍ക്കും വ്യക്തതയില്ല.  

”വര്‍ഷങ്ങളോളം വാടകയ്‌ക്ക് താമസിച്ചു മടുത്താണ് ബാങ്ക് ലോണ്‍ എടുത്ത് വീടും സ്ഥലവും വാങ്ങിയത്. ഇതൊക്കെ എങ്ങനെ ഒപ്പിച്ചുവെന്ന് ഞങ്ങള്‍ക്കും ദൈവത്തിനും മാത്രമേ അറിയൂ.”  മാടപ്പള്ളി സ്വദേശികളായ ജോസ്മിയും അമലയും ഫിലോമിനയും ഏലിയാമ്മയും പറയുന്നു. ഒരുപാടുനാള്‍ ബാങ്കില്‍ കയറിയിറങ്ങിയാണ് ഒരുതരത്തില്‍ ലോണ്‍ ഒപ്പിച്ചത്. സമാധാനത്തോടെ ആഹാരം കഴിച്ചിട്ടും കിടന്നുറങ്ങിയിട്ടും ദിവസങ്ങളായി.” ആശങ്കകള്‍ അവസാനിക്കുന്നില്ല.

Tags: keralaK rail
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

പുതിയ വാര്‍ത്തകള്‍

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.