Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘യോഗിയുടെ വിക്കറ്റെടുക്കാന്‍ അഖിലേഷിന് പിച്ചൊരുക്കി’- കര്‍ഷകസമരനേതാവ് യോഗേന്ദ്ര യാദവ്; സമരത്തിന്റെ ഫണ്ടിംഗ് അന്വേഷിക്കണമെന്ന് ബിജെപി

യോഗിയുടെ വിക്കറ്റെടുക്കാന്‍ അഖിലേഷ് യാദവിന് പിച്ചൊരുക്കിക്കൊടുക്കുകയായിരുന്നു കര്‍ഷകസമരക്കാര്‍ ചെയ്തതെന്ന കര്‍ഷക സമരക്കാരുടെ നേതാവ് യോഗേന്ദ്ര യാദവിന്റെ പ്രസ്താവന വിവാദമാവുകയാണ്. ഇതോടെ ഈ കര്‍ഷകസമരക്കാര്‍ക്ക് പണം നല്‍കിയത് വിദേശ ഏജന്‍സികളോ അതോ പ്രതിപക്ഷ പാര്‍ക്കികളോ എന്ന കാര്യം അന്വേഷണ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ബിജെപി വക്താവ് ആര്‍.പി. സിങ്ങ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2022, 03:55 pm IST
in India
ബിജെപി വക്താവ് ആര്‍.പി. സിങ്ങ് (ഇടത്ത്) സംയുക്ത കര്‍ഷക മോര്‍ച്ച നേതാവ് യോഗേന്ദ്ര യാദവ് (വലത്ത്)

ബിജെപി വക്താവ് ആര്‍.പി. സിങ്ങ് (ഇടത്ത്) സംയുക്ത കര്‍ഷക മോര്‍ച്ച നേതാവ് യോഗേന്ദ്ര യാദവ് (വലത്ത്)

ന്യൂദല്‍ഹി: യോഗിയുടെ വിക്കറ്റെടുക്കാന്‍ അഖിലേഷ് യാദവിന് പിച്ചൊരുക്കിക്കൊടുക്കുകയായിരുന്നു കര്‍ഷകസമരക്കാര്‍ ചെയ്തതെന്ന കര്‍ഷക സമരക്കാരുടെ നേതാവ് യോഗേന്ദ്ര യാദവിന്റെ പ്രസ്താവന വിവാദമാവുകയാണ്. ഇതോടെ ഈ കര്‍ഷകസമരക്കാര്‍ക്ക് പണം നല്‍കിയത് വിദേശ ഏജന്‍സികളോ അതോ പ്രതിപക്ഷ പാര്‍ക്കികളോ എന്ന കാര്യം അന്വേഷണ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ബിജെപി വക്താവ് ആര്‍.പി. സിങ്ങ്.  

മോദിസര്‍ക്കാര്‍ അവതരിപ്പിച്ച കാര്‍ഷിക ബില്ലുകള്‍ക്കെതിരെ സമരം ചെയ്യാന്‍ പ്രതിപക്ഷപാര്‍ട്ടികളും വിദേശ ഏജന്‍സികളും പണം നല്‍കിയതിനെക്കുറിച്ച് അന്വേഷിക്കണം. കര്‍ഷകസമരത്തെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് യോഗേന്ദ്രയാദവ് നടത്തിയ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് ആര്‍.പി. സിങ്ങ് ഇതിന് പിന്നിലെ ഫണ്ടിംഗിനെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ത്തിയത്.

ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മോദിയെയും യോഗിയെയും രാഷ്‌ട്രീയമായി പരാജയപ്പെടുത്താനായിരുന്നു കര്‍ഷകസമരക്കാര്‍ക്ക് ധനസഹായം നല്‍കിയതെന്ന കാര്യം തെളിഞ്ഞിരിക്കുകയാണെന്ന് ആര്‍.പി. സിങ്ങ് പറഞ്ഞു. പ്രതിപക്ഷരാഷ്‌ട്രീയപ്പാര്‍ട്ടികള്‍ തങ്ങളുടെ സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടി കര്‍ഷകസമരക്കാരുമായി രഹസ്യമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. ‘ആരാണ് കര്‍ഷകര്‍ക്ക് സമരം ചെയ്യാന്‍ ഫണ്ട് നല്‍കിയതെന്ന കാര്യം അന്വേഷിക്കണം. പ്രധാനമന്ത്രിയെ നശിപ്പിക്കാന്‍ വിദേശ ഏജന്‍സികളാണോ ഫണ്ട് നല്‍കിയത്? നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ വിദേശത്ത് യാത്ര ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിയെ നശിപ്പിക്കാന്‍ പണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഇത്തരം യാത്രകള്‍ അന്വേഷണവിധേയമാക്കണം’- ആര്‍.പി. സിങ്ങ് പറഞ്ഞു.

‘പ്രതിപക്ഷപാര്‍ട്ടികള്‍ ഫണ്ട് നല്‍കിയോ എന്ന കാര്യം അന്വേഷിക്കണം. അഖിലേഷ് യാദവ്, കോണ്‍ഗ്രസ് പാര്‍ട്ടി, മമത ബാനര്‍ജി, മറ്റ് പാര്‍ട്ടികള്‍ പണം നല്‍കിയിട്ടുണ്ടോ? പ്രതിപക്ഷ പാര്‍ട്ടികള്‍ അവരുടെ അജണ്ട മുന്നോട്ട് കൊണ്ടുപോകാനായി കര്‍ഷകസമരക്കാരുമായി രഹസ്യകൂട്ടുകെട്ട് ഉണ്ടാക്കിയിട്ടുണ്ടാകാം’- ആര്‍.പി. സിങ്ങ് പറഞ്ഞു.

സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് യോഗേന്ദ്രയാദവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ആര്‍.പി. സിങ്ങ് കര്‍ഷകസമരത്തിന്റെ പിന്നിലെ സാമ്പത്തിക സഹായങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നത്. യുപി തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നയുടന്‍ നല്‍കിയ അഭിമുഖത്തില്‍ യോഗേന്ദ്ര യാദവ് ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു.  

‘ബിജെപിയുടെ വോട്ടുകള്‍ എവിടെയെല്ലാം കുറഞ്ഞു, എവിടെയെല്ലാം ബിജെപിയുടെ സീറ്റുകള്‍ കുറഞ്ഞു എന്നീ കാര്യങ്ങള്‍ നോക്കേണ്ടതുണ്ട്. ഈ മാച്ചില്‍ കര്‍ഷകരുടെ സമരം ഒരു കളിക്കാരനായിരുന്നു. പിച്ച് റെഡിയാക്കുക എന്നത് മാത്രമായിരുന്നു കര്‍ഷകസമരത്തിന്റെ റോള്‍. ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് എളുപ്പം വിക്കറ്റെടുക്കാവുന്ന രീതിയിലാണ് റോഡ് റോളര്‍ ഉപയോഗിച്ച് ഞങ്ങള്‍ പിച്ചൊരുക്കിയത്. പക്ഷെ ബൗളിങ്ങ് ചെയ്യേണ്ടത് ഞങ്ങളല്ല. അഖിലേഷും മറ്റുമാണ് അത് ചെയ്യേണ്ടത്. അദ്ദേഹത്തിന് യോഗിയുടെ വിക്കറ്റെടുക്കാന്‍ പറ്റിയില്ലെങ്കില്‍ അതിന് പിച്ച് റെഡിയാക്കിയവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ‘-ഇതായിരുന്നു യോഗേന്ദ്ര യാദവിന്റെ അഭിമുഖത്തിലെ വിവാദഭാഗം. ഇത് പ്രകാരം കര്‍ഷകസമരം എന്നത് യോഗിയെ തറപറ്റിക്കാനുള്ള പിച്ചൊരുക്കലായിരുന്നു എന്നാണ് യോഗേന്ദ്ര യാദവ് പറഞ്ഞത്. ആ പിച്ചില്‍ അതിവേഗം പന്തെറിഞ്ഞ് യോഗിയുടെ വിക്കറ്റെടുക്കാന്‍ അഖിലേഷിനെ സഹായിക്കലായിരുന്നു കര്‍ഷകസമരത്തിന്റെ ദൗത്യം എന്നാണ് ഇപ്പോള്‍ വെളിപ്പെടുന്നത്.

Tags: upകര്‍ഷക സമരംയുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022സംയുക്ത കിസാൻ മോർച്ചയോഗേന്ദ്ര യാദവ്ബിജെപി വക്താവ് ആര്‍.പി. സിങ്ങ്യോഗി ആദിത്യനാഥ്bjpഉത്തര്‍പ്രദേശ്നരേന്ദ്രമോദി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഴിമതി, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ കർശന നടപടി ആരംഭിച്ചു , കുറ്റവാളികളെ തിരഞ്ഞ് പിടിച്ച് ശിക്ഷിക്കും ; മുന്നറിയിപ്പുമായി സുവേന്ദു അധികാരി 

India

‘ബിജെപി ഭരണഘടനാ പരിധിക്കുള്ളിൽ പ്രവർത്തിക്കണം’: സുവേന്ദു സർക്കാരിന്റെ കൈയേറ്റ വിരുദ്ധ ബുൾഡോസർ നടപടിയിൽ രാജ എന്തിന് രോഷം പ്രകടിപ്പിക്കണം ?

Kerala

കാസർഗോഡ് ജില്ലയ്‌ക്ക് മന്ത്രി പദവിയില്ലാത്തത് അങ്ങേയറ്റം വേദനാജനകം; ഫേസ്ബുക്ക് പോസ്റ്റുമായി കെ.സുരേന്ദ്രൻ

India

സിന്ദൂരം ധരിച്ചതിന്റെ പേരിൽ ആറാം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ചു ; അധ്യാപിക ഹിബ ഫാത്തിമയെ സർവീസിൽ നിന്ന് പുറത്താക്കി

തൃണമൂല്‍ ഗുണ്ടയും ഫാള്‍ട്ടയിലെ സ്ഥാനാര്‍ത്ഥിയുമായ ജഹാംഗീര്‍ ഖാന്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)
India

“പുഷ്പയുടെ ഉത്തരവാദിത്വം ഇനി എനിക്ക്, പുഷ്പയെ ഞാന്‍ കൈകാര്യം ചെയ്യും”: തൃണമൂല്‍ ഗുണ്ടാനേതാവ് ജഹാംഗീറിനെതിരെ ആഞ്ഞടിച്ച് സുവേന്ദു അധികാരി

പുതിയ വാര്‍ത്തകള്‍

അര്‍ജന്റീനയിലെ പത്രങ്ങളില്‍ ഞാന്‍ അയാളുടെ കാമുകി;മറഡോണയുടെ പരിപാടിക്കിടെ കയറിപ്പിടിക്കാന്‍ ശ്രമിച്ചയാളെ തല്ലി,അയാള്‍ ബ്ലേഡ് കൊണ്ട് കീറി

സൗജന്യ യാത്രയിൽ പ്രതിഷേധവുമായി സ്വകാര്യ ബസുടമകൾ; ആശങ്കകൾ മുഖ്യമന്ത്രിയെ നേരിൽ കണ്ട് അറിയിക്കുമെന്ന് ജനറൽ സെക്രട്ടറി

നിസ്കരിക്കാൻ വയ്യ, പക്ഷെ നാല് ഭാര്യമാരെ വേണം; അള്ളാഹു പറഞ്ഞതിനെ മുസ്ലിങ്ങൾ ദുരുപയോ​ഗം ചെയ്യുന്നു.മുംതാസ്

സതീശൻജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ; എല്ലാവിധ പിന്തുണയും ഉറപ്പ്, ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി

ശബരിമലയിൽ ഹെലികോപ്റ്റർ താഴ്‌ന്ന് പറന്നത് കോസ്റ്റ് ഗാർഡിലെ ഉന്നത ഉദ്യോഗസ്ഥന് തൊഴാൻ; ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പുറത്ത്

ആശമാരുടെ വേതനം കൂട്ടി; ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, തീരുമാനം ആദ്യ മന്ത്രിസഭാ യോഗത്തിൽ

ജീന്‍ എഡിറ്റിങ് സാങ്കേതിക വിദ്യ ഒഴിവാക്കണം; പരമ്പരാഗത കാര്‍ഷിക രീതിക്ക് അടിസ്ഥാനമായി പരിഹാരം കണ്ടെത്തണം: കിസാന്‍ സംഘ്

7 വയസ് മുതല്‍ തമിഴ് പഠിപ്പിച്ചിരുന്ന ട്യൂഷന്‍ സാറില്‍ നിന്നും ലൈംഗിക അതിക്രമം;സഹോദരിയ്‌ക്കും അയാൾ തന്നെ ക്ലാസെടുക്കാമെന്ന് പറഞ്ഞപ്പോള്‍ എതിർത്തു. .

അവൻ എനിക്ക് തന്നത് വളരെ ചെറിയ റോൾ ;അതുകൊണ്ടാണ് ബേസിലിന്റെ സിനിമയിൽ അഭിനയിക്കാത്തത്;സഞ്ജു സാംസൺ

ടെന്നീസ് ഇതിഹാസം ലിയാണ്ടർ പേസിന്റെ അമ്മ ജെന്നിഫർ പേസ് അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.