Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമരം കരുത്താര്‍ജ്ജിക്കുന്നു അമ്പരന്ന് സര്‍ക്കാര്‍

കല്ലിടാനടക്കം ഒന്നിനും കേന്ദ്രമോ കോടതിയോ അനുമതി നല്കിയിട്ടില്ല. വീടുകളും ഗേറ്റുകളും ചവിട്ടിത്തുറന്നും മതില്‍ ചാടിക്കടന്നുമാണ് സ്വകാര്യവസ്തുക്കളില്‍ കല്ലിടുന്നത്. ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജനം കല്ലുകള്‍ പിഴുതെറിയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2022, 08:23 am IST
in Kerala

കൊച്ചി: സില്‍വര്‍ലൈന്‍ വിരുദ്ധ സമരം കരുത്താര്‍ജ്ജിച്ചതോടെ അമ്പരന്ന് സര്‍ക്കാര്‍. തുടക്കത്തില്‍ സമരത്തിന് ഏകീകൃത സ്വഭാവമില്ലാതിരുന്നതും പ്രതിഷേധങ്ങള്‍ ദുര്‍ബലമായിരുന്നതും മൂലം അവ പതുക്കെ കെട്ടടങ്ങുമെന്ന വിലയിരുത്തലിലായിരുന്നു സര്‍ക്കാരും ഇടതുപക്ഷവും. പക്ഷേ സ്ത്രീകളും കുട്ടികളുമടക്കം ജനങ്ങള്‍ രാഷ്‌ട്രീയഭേദം മറന്ന് ഇറങ്ങിയതോടെ സമരം സംഘടിതമായി.  

മാടപ്പള്ളിയിലും കല്ലായിയിലും ചോറ്റാനിക്കരയിലും തിരൂരിലും തിരുന്നാവായയിലും നടന്ന പ്രതിഷേധങ്ങള്‍ ശക്തമായിരുന്നു. ചങ്ങനാശേരിയില്‍ കുട്ടികളെ സമരത്തിന് കൊണ്ടുവന്നെന്നു പറഞ്ഞ് ജിജി ഫിലിപ്പിനെതിരേ കേസെടുത്തിട്ടുണ്ട്. കള്ളക്കേസുകള്‍ ചുമത്തിയും ഭീഷണിപ്പെടുത്തിയും സമരം ഒതുക്കാനുള്ള സര്‍ക്കാര്‍ ശ്രമവും ഫലിക്കുന്നില്ല. ഇത് സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നതല്ല.  

കല്ലിടാനടക്കം ഒന്നിനും കേന്ദ്രമോ കോടതിയോ അനുമതി നല്കിയിട്ടില്ല. വീടുകളും ഗേറ്റുകളും ചവിട്ടിത്തുറന്നും മതില്‍ ചാടിക്കടന്നുമാണ് സ്വകാര്യവസ്തുക്കളില്‍ കല്ലിടുന്നത്. ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജനം കല്ലുകള്‍ പിഴുതെറിയുന്നത്.

മാടപ്പള്ളിയില്‍ സമരമുഖത്തുണ്ടായിരുന്നവരില്‍ പലരും ഇടതുപക്ഷത്തിന് വോട്ടുകുത്തിയവരാണ്. സമരത്തിനിടെ ഒരു സ്ത്രീ ഇക്കാര്യം തുറന്നടിക്കുന്നതും കണ്ടിരുന്നു. മെട്രോമാന്‍ ഇ. ശ്രീധരന്‍ പറയുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും ജനങ്ങള്‍ ആവശ്യപ്പെടുന്നു.  9000 കുടുംബങ്ങളെ ഒഴിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ കണക്കെങ്കിലും 20,000 കുടുംബങ്ങളെ മാറ്റേണ്ടിവരുമെന്നാണ് ഇ. ശ്രീധരന്‍ ചൂണ്ടിക്കാട്ടുന്നത്.

സമരം, ബംഗാളിലെ നന്ദിഗ്രാം പോലെ, ഇടതുപക്ഷത്തിന്റെ തകര്‍ച്ചയ്‌ക്ക് വഴിയൊരുക്കുമെന്നാണ് പൊതു അഭിപ്രായം. അവിടെയും സമരം ക്രമാനുഗതമായാണ് ശക്തിയാര്‍ജ്ജിച്ചത്. പദ്ധതിയെക്കുറിച്ച് ഇടതുപക്ഷത്തിനുള്ളിലും സിപിഎമ്മിലും ഭിന്നതയുണ്ടെന്നാണ് സൂചന. പക്ഷേ മുഖ്യമന്ത്രി പിണറായി വിജയനെ ഭയന്ന് ആരും ഒരക്ഷരം പറയുന്നില്ലെന്നു മാത്രം.  

തത്കാലം കല്ലിടല്‍ നിര്‍ത്തുകയാണ് നല്ലതെന്നും സര്‍ക്കാരിലെയും പാര്‍ട്ടിയിലെയും ഒരു വിഭാഗം വിശ്വസിക്കുന്നുണ്ട്. സര്‍വേ പ്രകാരം 11 ജില്ലകളിലെ 180 വില്ലേജുകളിലൂടെയാണ് ലൈന്‍ കടന്നുപോകുന്നത്. തൃശ്ശൂര്‍ ജില്ലയിലാണ് ഏറ്റവുമധികം വില്ലേജുകളിലൂടെ കടന്നുപോകുന്നത്, 35 വില്ലേജുകള്‍. വിശദമായ പദ്ധതി രേഖ തയ്യാറാക്കുകയോ പാരിസ്ഥിതികാഘാത പഠനം നടത്തുകയോ പോലും ചെയ്തിട്ടില്ല.

Tags: Pinarayi Vijayanകലാപംകേരള സര്‍ക്കാര്‍K rail
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)
Kerala

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

പുതിയ വാര്‍ത്തകള്‍

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

സംഘ്പരിവാറിൽ ‘നന്ദഗോവിന്ദം’ തമ്മിലടി കത്തുന്നുവെന്ന് മാധ്യമത്തിന്റെ വ്യാജ വാർത്ത; ഭിക്ഷ എടുത്ത് തിന്നുന്നതിന് ഇതിലും അന്തസ്സുണ്ടെന്ന് അഥീന ഭാരതി

മഹിളാ മോര്‍ച്ചാ നേതാവ് (നടുവില്‍) അമ്മയായ മഹിളാമോര്‍ച്ചാനേതാവിനെ ലഹരിമരുന്നിന് അടിമപ്പെട്ട് കഴുത്തറുത്ത് കൊന്ന മകന്‍ (വലത്ത്)

‘അമ്മയുടെ രാഷ്‌ട്രീയം നോക്കി കൊന്ന മകനെ അഭിനന്ദിക്കുന്നു’- മഹിളാ മോര്‍ച്ചാനേതാവിനെ മകന്‍ കൊന്നതിന്റെ കമന്‍റുകള്‍ ഞെട്ടിച്ചെന്ന് അഖില്‍ മാരാര്‍

‘പോടാ പുല്ലേ പൊലീസേ’ മുദ്രാവാക്യം ;ആര്‍ ശ്രീലേഖയെ വിമര്‍ശിച്ച് ഡിജിപി ,ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പറന്ന സംഭവത്തില്‍ കേസെടുത്തു

ബംഗാളിൽ 110 സീറ്റുനേടിക്കഴിഞ്ഞു, ബിജെപി സർക്കാർ വരും; മമതയുടെ ഭരണത്തിൽ മുസ്ലിം സ്ത്രീകൾപോലും ബലാൽകാരത്തിനിരയാകുന്നു: സുവേന്ദു അധികാരി

ബംഗാൾ: ടിഎംസിക്കാരുടെ ആക്രമണ പദ്ധതികൾ പൊളിക്കുന്നു; ടിഎംസിക്കാരുന്റെ വീട്ടിൽനിന്ന് സിആർപിഎഫ് 100 ക്രൂഡ് ബോംബുൾ പിടിച്ചെടുത്തു

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് : ഭംഗറിലെ ടിഎംസി പ്രവർത്തകൻ റഫീക്കുൽ ഇസ്ലാമിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തത് 100 ക്രൂഡ് ബോംബുകൾ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.