Sunday, June 22, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഹിജാബ് ധരിച്ച പെണ്‍കുട്ടികളെ വിലക്കിയതോടെ പരീക്ഷ എഴുതാന്‍ തയ്യാറാകാതെ 231 മുസ്ലിം വിദ്യാര്‍ത്ഥികള്‍; ഹിജാബ് വിവാദം കത്തിച്ച് സംഘടനകള്‍

ഹിജാബ് വിഷയത്തെ കത്തിച്ച് നിര്‍ത്താനുള്ള ചില സംഘടനകളുടെ ഗൂഢനീക്കത്തിന്റെ ഭാഗമായി 231 വിദ്യാര്‍ത്ഥികള്‍ കര്‍ണ്ണാടകയില്‍ പരീക്ഷ ബഹിഷ്‌കരിച്ചു. ഹൈക്കോടതി വിധി ലംഘിച്ച് ഹിജാബ് ധരിച്ച് പരീക്ഷയെഴുതാനെത്തിയ പെണ്‍കുട്ടിയെ കോളെജ് അധികൃതര്‍ വിലക്കിയതോടെയാണ് ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ട ആണ്‍കുട്ടികള്‍ ഉള്‍പ്പെടെ 231 പേര്‍ പരീക്ഷ എഴുതാന്‍ തയ്യാറാകാതിരുന്നത്.

Janmabhumi Online by Janmabhumi Online
Mar 19, 2022, 05:06 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ബെംഗളൂരു: ഹിജാബ് വിഷയത്തെ കത്തിച്ച് നിര്‍ത്താനുള്ള ചില സംഘടനകളുടെ ഗൂഢനീക്കത്തിന്റെ ഭാഗമായി 231 വിദ്യാര്‍ത്ഥികള്‍ കര്‍ണ്ണാടകയില്‍ പരീക്ഷ ബഹിഷ്‌കരിച്ചു. ഹൈക്കോടതി വിധി ലംഘിച്ച് ഹിജാബ് ധരിച്ച് പരീക്ഷയെഴുതാനെത്തിയ പെണ്‍കുട്ടിയെ കോളെജ് അധികൃതര്‍ വിലക്കിയതോടെയാണ് ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ട ആണ്‍കുട്ടികള്‍ ഉള്‍പ്പെടെ 231 പേര്‍ പരീക്ഷ എഴുതാന്‍ തയ്യാറാകാതിരുന്നത്.

തെക്കന്‍ കര്‍ണ്ണാടകയിലെ ഉപ്പിനംഗഡി ഗവ. പിയു കോളെജിലാണ് സംഭവം. ഈയിടെ വന്ന ഹൈക്കോടതി വിധിയില്‍ മതപരമായ വേഷങ്ങള്‍ കോളെജിലും സ്‌കൂളിലും വിലക്കിയിരുന്നു. പകരം യൂണിഫോം ധരിച്ചുവരണമെന്നതായിരുന്നു ഹൈക്കോടതി വിധി. എന്നാല്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥിനികള്‍ കോളെജിലെ വസ്ത്രധാരണത്തിന് വിരുദ്ധമായി ഹിജാബ് ധരിച്ച് കോളെജില്‍ പരീക്ഷയ്‌ക്കെത്തി. ഹൈക്കോടതി വിധി ലംഘിക്കുന്നവരെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് പിയു കോളെജിലെ ഡപ്യൂട്ടി ഡയറക്ടര്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ പെണ്‍കുട്ടികള്‍ ഹിജാബ് ഊരാന്‍ തയ്യാറായില്ല. ഇതോടെ കോളെജ് അധികൃതര്‍ പരീക്ഷ എഴുതാന്‍ അനുവദിച്ചി്ല്ല.

ഇതോടെ ഏകദേശം 231 വിദ്യാര്‍ത്ഥികള്‍ പരീക്ഷ ബഹിഷ്‌കരിച്ചു. പുറത്ത് കാത്ത് നിന്ന മുസ്ലിങ്ങള്‍ ഹിജാബ് ധരിച്ച് പരീക്ഷയെഴുതാന്‍ നിര്‍ബന്ധിച്ച് മുദ്രാവാക്യം മുഴക്കി. ചില പ്രാദേശിക മുസ്ലിം നേതാക്കള്‍ പെണ്‍കുട്ടികളെ ഹിജാബ് ഊരി പരീക്ഷയെഴുതാന്‍ നിര്‍ബന്ധിച്ചെങ്കിലും കുട്ടികള്‍ പരീക്ഷ ബഹിഷ്‌കരിക്കുകയായിരുന്നു. 231 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയില്ലെന്ന് പിയു കോളെജ് പ്രിന്‍സിപ്പല്‍ സുധീര്‍ കുമാര്‍ പറഞ്ഞു. ഹിജാബ് മതചാരണത്തിന്റെ അവിഭാജ്യ ഘടകമല്ലെന്നും ഹിജാബ് നിരോധിക്കേണ്ടത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവകാശമാണെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. വിദ്യാലയങ്ങളില്‍, സ്‌കൂളായാലും കോളെജായാലും, യൂണിഫോം വസ്ത്രധാരണം നിര്‍ബന്ധമാക്കേണ്ടത് അതത് സ്ഥാപനങ്ങളിലെ അധികൃതരുടെ അവകാശമാണെന്ന് ഹൈക്കോടതി പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ പ്രത്യേക സമുദായത്തില്‍പ്പെട്ട ആണ്‍കുട്ടികള്‍ തൊപ്പി ധരിച്ചാണ് എത്തിയത്. കര്‍ണ്ണാടകയിലെ സ്‌കൂള്‍ യൂണിഫോം നിയമങ്ങള്‍ ലംഘിച്ച് തലയില്‍ തൊപ്പി ധരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ ഹിജാബ് നിരോധനത്തിനെതിരെ മുദ്രാവാക്യം വിളിച്ച് മാര്‍ച്ച് ചെയ്യുന്ന വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

റായ്ചൂരിലെ ഒരു ഉര്‍ദു സ്‌കൂളിലെ മുസ്ലിം അധ്യാപിക തൊപ്പി ധരിച്ചെത്തിയ വിദ്യാര്‍ത്ഥിയുടെ തൊപ്പി എടുത്തുമാറ്റുന്ന വീഡിയോയും വൈറലായി.

എന്താണ് ഹിജാബ് വിവാദം?

ജനവരിയിലാണ് കര്‍ണ്ണാടകയില്‍ ഹിജാബ് വിവാദം ആരംഭിച്ചത്. ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥികളെ ഉഡുപ്പിയിലെ ഒരു കോളെജില്‍ വിലക്കിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. പിന്നീട് കര്‍ണ്ണാടകയിലുടനീളം ഹിജാബിന്റെ പേരില്‍ കോളെജുകളില്‍ സംഘര്‍ഷമുണ്ടായി. ഏതാനും മുസ്ലിം വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധരിയ്‌ക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണ്ണാടക ഹൈക്കോടതിയെ സമീപിച്ചു. ഹിജാബിനെ ഉപരോധിക്കാന്‍ ഇതിനിടെ ഹിന്ദുവിദ്യാര്‍ത്ഥികള്‍ കാവി ഷാള്‍ ധരിച്ച് എത്താന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ നിയന്ത്രണ വിധേയമല്ലാതായി.

ഒടുവില്‍ ഹിജാബ് മതാചരണത്തിന്റെ അവശ്യഘടകമല്ലെന്നും മതേതരമായ യൂണിഫോം നിര്‍ബന്ധമാക്കാന്‍ ഓരോ വിദ്യാഭ്യാസസ്ഥാപനത്തിനും അവകാശമുണ്ടെന്നും കര്‍ണ്ണാടക ഹൈക്കോടതി വിധിച്ചു. ഇപ്പോള്‍ ഒരു മുസ്ലിം വിദ്യാര്‍ത്ഥിനി ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.

ഹിജാബ് വിഷയം കത്തിച്ച് നിര്‍ത്തി സംഘടനകള്‍

ദക്ഷിണ കര്‍ണ്ണാടകയില്‍ കാമ്പസ് ഫ്രണ്ട് പോലുള്ള ചില സംഘടനകളാണ് ഈ വിഷയം കത്തിച്ച് നിര്‍ത്തുന്നതെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ത്ഥി വിഭാഗമാണ് കാമ്പസ് ഫ്രണ്ട്. ഈയിടെ ദക്ഷിണ കര്‍ണ്ണാടകത്തിലെ പല കോളെജുകളിലേക്കും ഇവരുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചതും ഈ സമരവും തമ്മില്‍ ബന്ധമുണ്ടെന്ന് ആരോപണമുണ്ട്.  ഇവിടെ വിദ്യാര്‍ത്ഥിനികള്‍ക്കിടയില്‍ മതമൗലികവല്‍ക്കരണം ശക്തമായി നടക്കുന്നതായി കര്‍ണ്ണാടക സര്‍ക്കാരിലെ ചില  മന്ത്രിമാര്‍ ആരോപിച്ചിരുന്നു. 

Tags: Hijabkarnataka highcourtഹിജാബ് തര്‍ക്കംക്യാമ്പസ് ഫ്രണ്ട്ഹിജാബ് അവകാശംകര്‍ണ്ണാടക ബന്ദ്പോപ്പുലര്‍ ഫ്രണ്ട്കര്‍ണ്ണാടകIÀ-®m-SI s]m-eokvകോളേജ്UniformUdupiഉഡുപ്പി പിയു കോളെജ്കര്‍ണ്ണാടക ഹിജാബ് വിവാദം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കമല്‍ ഹാസനെതിരെ കന്നട പ്രവര്‍ത്തകര്‍ (വലത്ത്)
India

‘കന്നടയും തമിഴും സഹോദരിമാര്‍,ഒന്ന് മറ്റൊന്നില്‍ നിന്നും ജനിച്ചു എന്ന് പറയാന്‍ കഴിയില്ല’: കമല്‍ഹാസനെ പ്രതിരോധത്തിലാക്കി ഭാഷാ വിദഗ്ധര്‍

India

കമല്‍ഹാസന്റെ സിനിമയുടെ കര്‍ണ്ണാടകയിലെ റിലീസ് ജൂണ്‍ 10 വരെ തടഞ്ഞ് കര്‍ണ്ണാടക ഹൈക്കോടതി; മാപ്പ് പറയാന്‍ തയ്യാറാകാതെ കമല്‍ഹാസന്‍

റിപ്പബ്ലിക് ചാനല്‍ എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി (ഇടത്ത്) രാഹുല്‍ ഗാന്ധി മുസ്ലിം പ്രദേശത്ത് പ്രവര്‍ത്തനത്തില്‍ (വലത്ത്)
India

തുര്‍ക്കിയിലെ കോണ്‍ഗ്രസ്;രഹസ്യം പുറത്തുവിട്ട അര്‍ണാബിനും അമിത് മാളവ്യയ്‌ക്കും എതിരെ നടപടി പാടില്ലെന്ന് കോടതി

India

പൊതുപരിപാടിയില്‍ ഖുറാനും ഹിജാബും വിതരണം ചെയ്തു ; കശ്മീരിൽ മൂന്ന് സ്ത്രീകളെ പോലീസ് പിടികൂടി

India

മുസ്ലീം പെൺകുട്ടികൾ പരിശോധനയ്‌ക്കായി ഹിജാബ് മാറ്റാൻ വിസമ്മതിച്ചു ; ഒടുവിൽ പരീക്ഷയ്‌ക്ക് ഹാജരാകാതെ വീട്ടിലേക്ക് മടങ്ങി

പുതിയ വാര്‍ത്തകള്‍

ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ (ഇടത്ത്) അമ്മ ലക്ഷ്മി പിച്ചൈ (നടുവില്‍) മോദി (വലത്ത്)

ആരും പ്രതീക്ഷിക്കാതെ സ്റ്റേജില്‍ നിന്നും ഇറങ്ങിവന്ന് മോദി സുന്ദര്‍പിച്ചൈയുടെ അമ്മയുടെ കാല്‍തൊട്ട് വണങ്ങി; മോദി പറഞ്ഞു ഇതിന് കാരണം നിങ്ങളാണ്…

വിമാന അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട വിശ്വാസ് കുമാർ വിമാനത്തിലെ യാത്രക്കാരനല്ല : വിവാദമായതോടെ പ്രസ്താവന പിൻവലിച്ചു

കൊലയ്‌ക്ക് കാരണം വീഡിയോ കോൾ ചെയ്തത്: സഹോദരിയെ അടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഷംഷാദിന്റെ മൊഴി

ഇന്ന് സൂര്യയിൽ കുസുമേ കുസുമോത്പത്തി

പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതി; ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനവും മെമ്പർ സ്ഥാനവും രാജിവെച്ച് സിപിഐഎം നേതാവ് മണികണ്ഠൻ

യുഎസ് ആക്രമണങ്ങൾക്ക് ശേഷം ഇറാന്റെ ആണവ കേന്ദ്രത്തിൽ നിന്ന് വികിരണ ചോർച്ചയുണ്ടോ ? ഔദ്യോഗിക പ്രസ്താവനയിറക്കി ടെഹ്‌റാൻ 

ആറ്റുകാലിലെ ഒരു കോടി ലളിതാസഹസ്രനാമ യജ്ഞം ഇന്ന് സമാപിക്കും

ചമ്പക്കുളം മൂലം ജലോത്സവത്തിന്റെ ലോഗോ പ്രകാശനം കേന്ദ്രമന്ത്രി സുരേഷ് ഗോപി നിര്‍വഹിക്കുന്നു

മൂലം ജലോത്സവം: ലോഗോ പ്രകാശനം

ഇറാനെതിരായ ആക്രമണം ഇസ്രായേൽ നിർത്തുമോ ? ഇസ്രായേൽ മാധ്യമങ്ങൾ പറയുന്നതെന്ത്

ഇറാനെതിരെയുള്ള അമേരിക്കൻ ആക്രമണത്തിൽ പ്രതികരിച്ച് ഐക്യരാഷ്‌ട്രസഭ ; ലോകത്തിന് വിനാശകരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് അന്റോണിയോ ഗുട്ടെറസ് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies