Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പുല്ലുവില; സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി ഇടതു യൂണിയനുകള്‍

സ്ഥാപനത്തിലേക്ക് വരുന്നതും പോകുന്നതുമായ വാഹനങ്ങള്‍ പ്രവേശന കവാടത്തില്‍ തടയുകയാണ് ഇവര്‍. ഒന്നരക്കോടിയോളം രൂപ വായ്‌പടെയുത്താണ് സ്ഥാപനം തുടങ്ങിയത്. 2019ലാണ് ചാത്തന്നൂര്‍ സ്വദേശിയായ യുവവ്യവസായി ഇരുമ്പ്, സ്റ്റീല്‍ മെറ്റല്‍ സ്ഥാപനം ആരംഭിച്ചത്. കയറ്റിറക്കുമായി ബന്ധപ്പെട്ട് ഇടതുയൂണിയനുകള്‍ സമരം ആരംഭിച്ചതോടെ സ്ഥാപനം അടച്ചിട്ടു. ക്രെയിന്‍ ഉപയോഗിച്ച് സാധനങ്ങള്‍ കയറ്റാനും ഇറക്കാനും കോടതിയില്‍ നിന്ന് അനുകൂലവിധി നേടിയ ശേഷം വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2022, 11:48 am IST
in Kerala
ചാത്തന്നൂരിലെ സ്ഥാപനത്തില്‍ നിന്ന് പുറത്തേക്കു വരുന്ന വാഹനം തടയുന്ന ഇടതു യൂണിയനില്‍പ്പെട്ട തൊഴിലാളികള്‍

ചാത്തന്നൂരിലെ സ്ഥാപനത്തില്‍ നിന്ന് പുറത്തേക്കു വരുന്ന വാഹനം തടയുന്ന ഇടതു യൂണിയനില്‍പ്പെട്ട തൊഴിലാളികള്‍

ചാത്തന്നൂര്‍(കൊല്ലം): കേരളത്തെ വ്യവസായ സൗഹൃദമാക്കുമെന്നും സമരം നടത്തി വ്യവസായ സ്ഥാപനങ്ങള്‍ പൂട്ടിക്കുന്നത് അനുവദിക്കില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തള്ളി ഇടത് തൊഴിലാളി യൂണിയനുകള്‍. ക്രെയിന്‍ ഉപയോഗിച്ച് സാധനങ്ങള്‍ ഇറക്കാന്‍ കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് നേടിയ ചാത്തന്നൂരിലെ ടോറിയന്‍ മെറ്റല്‍സ് ആന്‍ഡ് ട്രേഡിങ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനമാണ് നോക്കുകൂലി ആവശ്യപ്പെട്ട് സിഐടിയു, എഐടിയുസി തൊഴിലാളികള്‍ തടസ്സപ്പെടുത്തുന്നത്.

സ്ഥാപനത്തിലേക്ക് വരുന്നതും പോകുന്നതുമായ വാഹനങ്ങള്‍ പ്രവേശന കവാടത്തില്‍ തടയുകയാണ് ഇവര്‍. ഒന്നരക്കോടിയോളം രൂപ വായ്‌പടെയുത്താണ് സ്ഥാപനം തുടങ്ങിയത്. 2019ലാണ് ചാത്തന്നൂര്‍ സ്വദേശിയായ യുവവ്യവസായി ഇരുമ്പ്, സ്റ്റീല്‍ മെറ്റല്‍ സ്ഥാപനം ആരംഭിച്ചത്. കയറ്റിറക്കുമായി ബന്ധപ്പെട്ട് ഇടതുയൂണിയനുകള്‍ സമരം ആരംഭിച്ചതോടെ സ്ഥാപനം അടച്ചിട്ടു. ക്രെയിന്‍ ഉപയോഗിച്ച് സാധനങ്ങള്‍ കയറ്റാനും ഇറക്കാനും കോടതിയില്‍ നിന്ന് അനുകൂലവിധി നേടിയ ശേഷം വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു.

ഇപ്പോള്‍ സിഐടിയു, എഐടിയുസി തൊഴിലാളികള്‍ സ്ഥാപനത്തിന്റെ പ്രവേശന കവാടത്തില്‍ വാഹനങ്ങള്‍ തടയുകയാണ്. മുന്‍ ജനപ്രതിനിധിയായ സിപിഐ നേതാവ് സ്ഥലത്തെത്തി ഉടമയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കയറ്റിറക്ക് ജോലിക്ക് തൊഴിലാളികളെ ഉപയോഗിക്കണമെന്നും അല്ലെങ്കില്‍ നോക്കുകൂലി നല്കണമെന്നുമാണ് നേതാവിന്റെ ആവശ്യം.

തൊഴിലാളികള്‍ വ്യവസായ സ്ഥാപനത്തില്‍ പ്രവേശിക്കുന്നതു തടഞ്ഞും പ്രവര്‍ത്തനത്തിന് അനുകൂലമായും കോടതി ഉത്തരവുണ്ട്. ഇതെല്ലാം ലംഘിച്ചാണ് തൊഴിലാളികളുടെ പ്രവര്‍ത്തനം. ഏതാനും ദിവസം മുന്‍പ് പ്രദേശത്ത് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് കൊണ്ടുവന്ന അഞ്ചു ഷട്ടറുകള്‍ ഇറക്കുന്നതിന് വന്‍തുക നോക്കുകൂലി ചോദിച്ച് ഇതേ യൂണിയനുകള്‍ രംഗത്തെത്തിയിരുന്നു. തൊഴിലാളികളെ ഉപയോഗിച്ച് രാഷ്‌ട്രീയനേതാക്കള്‍ ഗുണ്ടായിസം നടപ്പാക്കുകയാണെന്ന് വ്യവസായികള്‍ ആരോപിച്ചു.

Tags: keralacpmPinarayi Vijayanകേരള സര്‍ക്കാര്‍AITUCസിഐടിയു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Editorial

ജീവനെടുക്കുന്ന ഇടതു ഭരണം

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.