Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അമൃതാനന്ദമയിയെ പരിഹസിക്കാന്‍ ശ്രീകണ്ഠന്‍നായരുടെ ശ്രമം; അമ്മയുടെ മഹത്വം വിളിച്ചോതുന്ന അപര്‍ണ മള്‍ബെറിയുടെ മറുപടി കേട്ട് അത്ഭുതപ്പെട്ട് പ്രേക്ഷകര്‍

മാതാ അമൃതാനന്ദമയിയുടെ കൊല്ലം ആശ്രമത്തില്‍ പത്താം ക്ലാസ് വരെ പഠിച്ച അപര്‍ണ മള്‍ബെറി എന്ന അമേരിക്കക്കാരി പങ്കെടുത്ത ഫ്ലവേഴ്സ് ചാനലിന്റെ ഒരു കോടി ക്വിസ് മത്സരം യൂട്യൂബില്‍ തരംഗമാണ്. ഹിന്ദുത്വയെയും ബിജെപിയെയും വിശ്വാസങ്ങളെയും വെല്ലുവിളിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ മുതലാക്കുന്ന ശ്രീകണ്ഠന്‍നായര്‍ ഈ ക്വിസ് പരിപാടിയിലും അതാവര്‍ത്തിക്കാന്‍ മറന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2022, 05:00 pm IST
in India

കൊച്ചി: മാതാ അമൃതാനന്ദമയിയുടെ കൊല്ലം ആശ്രമത്തില്‍ പത്താം ക്ലാസ് വരെ പഠിച്ച  അപര്‍ണ മള്‍ബെറി എന്ന അമേരിക്കക്കാരി പങ്കെടുത്ത ഫ്ലവേഴ്സ് ചാനലിന്റെ ഒരു കോടി ക്വിസ് മത്സരം യൂട്യൂബില്‍ തരംഗമാണ്. ഹിന്ദുത്വയെയും ബിജെപിയെയും വിശ്വാസങ്ങളെയും വെല്ലുവിളിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ മുതലാക്കുന്ന ശ്രീകണ്ഠന്‍നായര്‍ ഈ ക്വിസ് പരിപാടിയിലും അതാവര്‍ത്തിക്കാന്‍ മറന്നില്ല.  

മാതാ അമൃതാനന്ദമയിയെ പരിഹസിക്കാന്‍ ചില ശ്രമങ്ങള്‍ ശ്രീകണ്ഠന്‍ നായര്‍ ഷോയ്‌ക്കിടയില്‍ നടത്തുന്നുണ്ട്. “അമ്മ ഈ പരിപാടിയെക്കുറിച്ച് വല്ലതും പറഞ്ഞിരുന്നോ?”- ഇതായിരുന്നു ശ്രീകണ്ഠന്‍നായരുടെ ഒരു ചോദ്യം. ഇതിന് അപര്‍ണ മള്‍ബെറി നല്‍കുന്ന മറുപടിയില്‍ ശ്രീകണ്ഠന്‍നായരും വാപൊളിച്ചുപോയി. “ഈ പരിപാടിക്ക് എത്തുന്നതിന് ഏതാനും ദിവസം മുന്‍പ് അമ്മ ഫ്ളവേഴ്സ് ചാനലില്‍ ഇതുപോലെ ഒരു ക്വിസ് പരിപാടിയുണ്ട്. അത് കണ്ടോ എന്ന് ചോദിച്ചു. ഞാന്‍ ഇല്ല എന്ന് പറഞ്ഞു. പിന്നീട് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് ഈ ക്വിസ് പരിപാടിയില്‍ പങ്കെടുക്കാന്‍ എനിക്ക് ക്ഷണം വന്നത്”- അപര്‍ണ മള്‍ബെറിയുടെ ഈ മറുപടി കേട്ടപ്പോള്‍ പ്രേക്ഷകരും അമ്പരന്നുപോയി.  

നടക്കാന്‍ പോകുന്ന കാര്യങ്ങളുടെ ദര്‍ശനം അമ്മയ്‌ക്ക് നേരത്തെ കിട്ടുന്ന കാര്യം മോഹന്‍ലാല്‍ ഉള്‍പ്പെടെ പലരും പറഞ്ഞിട്ടുണ്ട്. അത് തന്നെയാണ് അപര്‍ണ മള്‍ബെറിയും പറഞ്ഞത്. അമ്മയുടെ അടുത്ത് നിന്നുണ്ടായ അതിശയകരമായ ആത്മീയാനുഭവം എന്ന നിലയ്‌ക്കാണ് അപര്‍ണ ഈ അനുഭവം പങ്കുവെച്ചത്. ആദ്യം അമ്പരന്നുപോയെങ്കിലും ശ്രീകണ്ഠന്‍നായര്‍ അതിനെ മറികടന്നത് മറ്റൊരു തമാശ പൊട്ടിച്ചാണ്. “അമ്മ ഒരു കോടി കിട്ടുമെന്ന് പറഞ്ഞുവോ?”. പരിപാടിയില്‍ പങ്കെടുത്ത് കിട്ടാന്‍ പോകുന്ന സമ്മാനത്തെക്കുറിച്ച് അമ്മ എന്തെങ്കിലും പറഞ്ഞുവോ എന്നായിരുന്നു ചോദ്യം. ഇതിന് ഇല്ല എന്നായിരുന്നു അപര്‍ണയുടെ മറുപടി.  

അതുപോലെ അമ്മയുടെ സ്കൂളില്‍ പഠിച്ച കാലത്തെ അനുഭവങ്ങള്‍ പങ്കുവെയ്‌ക്കാന്‍ ശ്രീകണ്ഠന്‍നായര്‍ പറയുന്നുണ്ട്. അതിന് “എമേസിങ്” (ആശ്ചര്യകരം) എന്ന മറുപടിയാണ് അപര്‍ണ മള്‍ബെറി പങ്കുവെച്ചത്. അമ്മയുടെ സ്കൂളില്‍ നിന്നും ആശ്രമത്തില്‍ നിന്നും പഠിച്ച സംസ്കാരം വിദേശത്ത് പോകുമ്പോള്‍ പലരെയും പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കാറുണ്ടെന്നും അപര്‍ണ പറയുന്നു. “അതിഥികളോട് ചെരിപ്പ് പുറത്തഴിച്ച് വെച്ച് വീട്ടിലേക്ക് കടക്കാന്‍ പറയാറുണ്ട്. എന്തിനാണ് അഴുക്കുപുരണ്ട ചെരിപ്പ് വീട്ടിനുള്ളില്‍ കയറ്റുന്നത്. ” അതുപോലെ ആശ്രമത്തില്‍ നിന്നും പഠിച്ച കൈകൊണ്ട് ആഹാരം കഴിക്കുന്ന അനുഭവം അടിപൊളിയാണെന്നും വിദേശികളോടും ശരിക്കും ആഹാരത്തിന്റെ രുചി ആസ്വദിക്കാന്‍ ഫോര്‍ക്കും സ്പൂണും അല്ല കൈകൊണ്ട് തന്നെ കഴിക്കണമെന്നും അപര്‍ണ പറയുന്നു.  

അപര്‍ണ്ണയുടെ വേറിട്ടു കഴിഞ്ഞിരുന്ന അച്ഛനും അമ്മയും ഒന്നിച്ചക്കുന്നത് അമ്മയുടെ ആശ്രമത്തില്‍ എത്തിയതിന് ശേഷമാണ്. അതുമുതല്‍ ഒട്ടേറെ നന്മകള്‍ ജീവിതത്തില്‍ കിട്ടിയത് അമ്മയില്‍ നിന്നാണെന്നും അപര്‍ണ മള്‍ബെറി പറയുന്നു. 

Tags: sreekandan nairflowers tvക്വിസ്spiritualഅപര്‍ണ്ണ മള്‍ബറിഹിന്ദുക്ഷേത്രംമാതാ അമൃതാനന്ദമയിദേവിHindu Dharmaവള്ളിക്കാവ്ആത്മീയതഫ്ലവേഴ്സ് ചാനല്‍kollamഅമ്മയുടെ ആശ്രമംഅമൃതാനന്ദമയിഫ്ളവേഴ്സ് ഒരു കോടിഹൈന്ദവ സംസ്കാരംമാതാ അമൃതാനന്ദമയിഅമ്മഹഗ്ഗിംങ് സെയിന്‍റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ‌എസ്‌എസ് രജിസ്ട്രേഷന്‍ കാണിക്കാന്‍ ആവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ; ഹിന്ദു ധര്‍മ്മം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മോഹൻ ഭാഗവത്

Kerala

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു: 2 വിദ്യാർത്ഥികൾ ചികിത്സയിൽ

Kerala

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

India

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

Kerala

വെള്ള വസ്ത്രവും തലപ്പാവും ധരിച്ച മുസ്ലീം വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നിഷേധിച്ചെന്ന് പരാതി ; സംഭവം കൊല്ലത്ത് എയ്ഡഡ് സ്കൂളിൽ

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.