Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുട്ടനാട്ടില്‍ സ്ഥിരം തടയണ: നിറവേറ്റാന്‍ 4.81 കോടി അനുവദിച്ച് സുരേഷ്‌ഗോപി; അട്ടിമറിച്ച് ഉദ്യോഗസ്ഥ ലോബി

കുട്ടനാട് അപ്പര്‍ കുട്ടനാട് മേഖലകളില്‍ ഓരു വെള്ളം കയറുന്നതിന് ഉദ്യോഗതലത്തില്‍ താത്പര്യകുറവാണ് പദ്ധതി തുടങ്ങാന്‍ കാലതാമസം നേരിടുന്നത്. കടലില്‍ നിന്ന് കായംകുളം കായലിലേക്ക് ഉപ്പുവെള്ളം കയറിയ ശേഷം കായലില്‍ നിന്നാണ് കൃഷി ഇടങ്ങളിലേക്ക് ഓരു വെള്ളം കയറുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2022, 07:25 pm IST
in Kerala

തിരുവനന്തപുരം: കുട്ടനാട്ടില്‍ സ്ഥിരം തടയണ നിര്‍മ്മാണത്തിന് എംപി ഫണ്ട് അനുവദിച്ചിട്ടും പദ്ധതി അട്ടിമറിച്ച് ഉദ്യോഗസ്ഥലോബി. 492 ചെറുതും വലുതുമായ ഓരു മുട്ടുകള്‍ കുട്ടനാട്ടില്‍ ഇട്ടാല്‍ മാത്രമെ ആലപ്പുഴ ജില്ലയിലെ കൃഷി ജോലികള്‍ സുഗമമാക്കാനും ശുദ്ധമായ കുടിവെള്ളം ജനങ്ങള്‍ക്ക് ലഭിക്കുകയുമുള്ളു. നിലവില്‍ വര്‍ഷം തോറും താത്ക്കാലിക തടയണകള്‍ നിര്‍മ്മിച്ചാണ് ഇത് സാധ്യമാക്കുന്നത്. സ്ഥിരമായ തടയണ വേണമെന്ന ജില്ലയിലെ കര്‍ഷകരുടെ വര്‍ഷങ്ങളായുള്ള ആവശ്യം നിറവേറ്റുന്നതിന് വേണ്ടി ബിജെപി എംപി സുരേഷ്‌ഗോപി 4,81,00,000 അനുവദിച്ചു. എന്നാല്‍ ഉദ്യോഗസ്ഥരുടെ ഇടപെടലുകൊണ്ട് ഇതുവരെ പദ്ധതി യാഥാര്‍ത്യമായില്ല. കൃഷി മന്ത്രി പി. പ്രസാദ് മുന്‍ മിസോറാം ഗവര്‍ണര്‍ക്ക് നല്‍കി പ്രകാശനം ചെയ്ത ഗോപന്‍ ചെന്നിത്തല രചിച്ച അപ്പര്‍കുട്ടനാടിന്റെ പുനഃരുജ്ജീവനത്തിനായ് എന്ന പുസ്തകത്തിലാണ് വിവാദമായ വെളിപ്പെടുത്തലുകള്‍ ഉള്ളത്.

കുട്ടനാട് അപ്പര്‍ കുട്ടനാട് മേഖലകളില്‍ ഓരു വെള്ളം കയറുന്നതിന് ഉദ്യോഗതലത്തില്‍ താത്പര്യകുറവാണ് പദ്ധതി തുടങ്ങാന്‍ കാലതാമസം നേരിടുന്നത്. കടലില്‍ നിന്ന് കായംകുളം കായലിലേക്ക് ഉപ്പുവെള്ളം കയറിയ ശേഷം കായലില്‍ നിന്നാണ് കൃഷി ഇടങ്ങളിലേക്ക് ഓരു വെള്ളം കയറുന്നത്. ഇവിടെ വര്‍ഷാ വര്‍ഷം താത്കാലിക മുട്ടിടാന്‍ ചിലവഴിക്കുന്നത് ലക്ഷങ്ങളാണ്. ഇത്തരത്തിലുള്ള താത്കാലിക മുട്ടിടാന്‍ ഉദ്യോഗസ്ഥര്‍ക്ക് താത്പര്യമുള്ള ലോബിയാണ് കരാര്‍ ലഭിക്കുന്നത്. അതു കൊണ്ടു തന്നെ സ്ഥിരം തടയണ വന്നാല്‍ വാര്‍ഷം തോറും ലഭിക്കുന്ന  ലക്ഷങ്ങള്‍ നിലക്കുമെന്ന ഭയമാണ്  പദ്ധതിയെ ചുവപ്പ് നാടയില്‍ കുരുക്കി ഇട്ടിരിക്കുന്നത്.

2016ലാണ് കുട്ടനാട് അപ്പര്‍കുട്ടനാട് മേഖലയില്‍ ഓര് വെള്ള ഭീഷണി വര്‍ദ്ധിക്കുന്നത്. സ്ഥലം സന്ദര്‍ശിച്ച സുരേഷ് ഗോപി എംപിയോട് വിഷമം ബോധിപ്പിച്ച ജനങ്ങളെ സഹായിക്കാമെന്നും എംപി ഫണ്ടില്‍ നിന്ന് തുക അനുവദിക്കാമെന്നും ഉറപ്പുനല്‍കി. തുടര്‍ന്ന് സ്ഥിരം തടയണ നിര്‍മ്മിക്കാനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കാനും ആവശ്യമായ തുക അനുവദിക്കാമെന്നും സുരേഷ് ഗോപി ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ എക്‌സിക്യൂട്ടിവ് എഞ്ചിനീയറോട് എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കി. ഓരുവെള്ളം കയറുന്നതിന്റെ ഉത്ഭവസ്ഥലമായ തൃക്കുന്നപ്പുഴ പുളിക്കീഴില്‍ സ്ഥിരം തടയണ നിര്‍മ്മിക്കാന്‍ എസ്റ്റിമേറ്റ് തയ്യാറാക്കി. ഇതിന് ഏഴ് ലക്ഷരൂപ സംസ്ഥാന സര്‍ക്കാര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് അനുവദിക്കുകയും ചെയ്തു. ആദ്യം പദ്ധതി നിര്‍വഹണത്തിന് രണ്ട് കോടിയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയത്. തലസ്ഥാനത്തെ ഐഡിആര്‍ബി വിഭാഗം എസ്റ്റിമേറ്റും ഡ്രോയിങ്ങും വീണ്ടും അഴിച്ചുപണിതു. ഇതോടെ എസ്റ്റിമേറ്റ് മൂന്നു കോടിയായി ഉയര്‍ന്നു. 2019 ഫെബ്രുവരിയില്‍ 42 ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് സുരേഷ് ഗോപി എംപി പങ്കെടുത്ത യോഗത്തില്‍ ഇറിഗേഷന്‍ വിഭാഗം ഉഗ്യോഗസ്ഥന്‍ 4,81,00,000  രൂപയുടെ എസ്റ്റിമേറ്റാണ് നല്‍കിയത്. യോഗത്തില്‍ എംപി ഉള്‍പ്പടെ എല്ലാവരും തുക കേട്ട് അമ്പരന്നെങ്കിലും പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന ഉപാധിയില്‍ സുരേഷ് ഗോപി തുക അനുവദിക്കുകയായിരുന്നു. എന്നാല്‍ ഇതുവരെ പദ്ധതി വെളിച്ചം കണ്ടില്ല.

Tags: bjpMPകുട്ടനാട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

India

ബംഗാളിലെ ഉയര്‍ന്ന പോളിംഗ് ഭരണവിരുദ്ധവികാരമെന്ന് വിലയിരുത്തല്‍, മമതയുടെ സ്ത്രീവിരുദ്ധ സര്‍ക്കാര്‍ വീണേക്കും

India

മമതയ്‌ക്ക് പിന്തുണ അറിയിച്ച് അരവിന്ദ് കെജ്രിവാൾ ; മണിക്കൂറുകൾക്കുള്ളിൽ പിളർന്നത് സ്വന്തം പാർട്ടി

Kerala

എന്താടാ ദാസാ നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാത്തെ;ഇപ്പോൾ സിപിഎം സൈബർ കൂട്ടങ്ങൾ ചോദിക്കുന്ന പ്രധാനപ്പെട്ട ചോദ്യം ഇങ്ങനെയാണ്.

India

അരവിന്ദ് കെജ്‌രിവാൾ ഗുണ്ടയെക്കൊണ്ട് മർദ്ദിച്ചു; ഗുരുതര ആരോപണങ്ങളുമായി സ്വാതി മാലിവാൾ, മോദി ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ്

പുതിയ വാര്‍ത്തകള്‍

യുവത്വത്തിന്റെ പള്‍സ് തൊട്ടറിഞ്ഞ തൂലിക

സംവിധായകന്‍ കെ.എം. ഹരീഷ്, സിനിമയിലെ ഒരു രംഗം

രസഭാവങ്ങളുടെ ചലച്ചിത്രാനുഭവം

പോലീസ് പരിശോധനയ്‌ക്കിടെ എംഡിഎംഎ വിഴുങ്ങിയ യുവാവിന്റെ നില ഗുരുതരം; കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ

സിഗ്മണ്ട് ഫ്രോയിഡ്, മാര്‍ക്‌സ്‌

ഫ്രോയിഡ്യന്‍ അപഗ്രഥനത്തിലെ ഉപബോധവും അബോധവും

വായന: ദുശ്ശള പുനര്‍വായനയില്‍

പൂരലഹരിയിൽ തൃശൂർ ; വടക്കുന്നാഥ സന്നിധിയിലേക്ക് ഘടകപൂരങ്ങളുടെ വരവ് തുടങ്ങി, ഇത്തവണ ചടങ്ങുകൾ മാത്രം, നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

ഭാരതത്തിന്റെ ഇന്ധന തന്ത്രം

മുനി ഗുരുനാരായണ പ്രസാദ് – അറിവിന്റെ കാവലാള്‍

സ്ത്രീശക്തിയെ തടയുന്ന രാഷ്‌ട്രീയം

കാമാക്ഷിയമ്മന്‍ ക്ഷേത്രത്തിലെ പരാശക്തിയായ-ദേവതകളുടെ ദേവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.