Saturday, May 17, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കണ്ടവരുണ്ടോ യുപിയില്‍ 18 സീറ്റുകള്‍ വരെ നേടിയ കമ്മ്യൂണിസ്റ്റുകാരെ

2007ലെ തിരഞ്ഞെടുപ്പ്സിപിഐയ്‌ക്കും സിപിഎമ്മിനും ഇരട്ട ഞെട്ടലുണ്ടാക്കി. യുപിയില്‍ കമ്മ്യൂണിസ്റ്റുകള്‍ ഒറ്റ സീറ്റുമില്ലാത്ത തെരഞ്ഞെടുപ്പ്.

Janmabhumi Online by Janmabhumi Online
Mar 10, 2022, 02:50 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ലക്‌നോ: നിരവധി എംഎല്‍എ മാരെ മാത്രമല്ല എംപിമാരേയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സംഭാവന ചെയ്ത സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. രണ്ടാം തെരഞ്ഞെടുപ്പു മുതല്‍ യുപി നിയമസഭയില്‍ ചെങ്കൊടിയുടെ വജയികളുണ്ടായിരുന്നു.  18 സീറ്റുകള്‍ വരെ കിട്ടിയ ചരിത്രമുണ്ട്.എന്നാല്‍ അവസാന നാലു തെരഞ്ഞെടുപ്പിലും കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥികളെ കെട്ടിവെച്ച കാശുപോലും നല്‍കാതെ യുപി തോല്‍പിച്ചു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ 1951 മുതല്‍ ഒരു ദേശീയ പാര്‍ട്ടിയായി യുപി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നു, 1951 ല്‍ 43 അസംബ്ലി സീറ്റുകളില്‍ നിന്ന് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി, ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ല.

1957ലെ രണ്ടാം നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐയുടെ ഒമ്പത് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.

1962ല്‍ സിപിഐ 14 സീറ്റുകള്‍ നേടി നില മെച്ചപ്പെടുത്തി.  1967ല്‍  പാര്‍ട്ടി പിളര്‍ന്നതിനെ തുടര്‍ന്ന് സിപിഐയും സിപിഎമ്മും  വെവ്വേറെ മത്സരിച്ചു. സിപിഐ 13 സീറ്റും സിപിഎം ഒരു സീറ്റു നേടി.1969 ല്‍ സിപിഐയുടെ സീറ്റ് നാലായി കുറഞ്ഞു. സിപിഎം ഒരു സീറ്റ് നിലനിര്‍ത്തി.

1974ലെ  തെരഞ്ഞെടുപ്പിലാണ് ഇടതുപക്ഷ പാര്‍ട്ടികള്‍ 18 സീറ്റുകള്‍ നേടി വലിയ കുതിപ്പ് ഉണ്ടാക്കിയത്. സിപിഐ 16 പേരെ ജയിപ്പിച്ചപ്പോള്‍ സിപിഎമ്മിന് രണ്ട് എം എല്‍എ മാരെ കിട്ടി.

1977ല്‍ സിപിഐ 9 സീറ്റും സിപിഎം ഒരു സീറ്റും നേടി. മത്സരിക്കാന്‍ തുടങ്ങിയിട്ട് സിപിഎമ്മിന് സീറ്റ് കിട്ടാതിരുന്ന തെരഞ്ഞെടുപ്പായിരുന്നു 1980 ലേത്.സിപിഐയ്‌ക്ക് 7 സീറ്റ് കിട്ടി.1985 ല്‍ സിപിഎം രണ്ടു സീറ്റുമായി തിരികെ വന്നു. സിപഐയക്ക് കിട്ടിയത് ആറ് സീറ്റ്.

1989ല്‍ സിപിഐക്ക് 6 ഉം സിപിഎമ്മിന് രണ്ടു സീറ്റും 91 ല്‍ യഥാക്രമം 4ഉം ഒന്നുമായും 93 ല്‍ 3 ഉം ഒന്നുമായി കുറഞ്ഞു.

1996 ലെ തെരഞ്ഞെടുപ്പില്‍ ആദ്യമായി യുപിയില്‍ സിപിഎം സിപിഐയെ മറികടന്നു. സിപിഎമ്മിന് നാലു സീറ്റ് കിട്ടിയപ്പോള്‍ സിപിഐ ഒന്നിലൊതുങ്ങി.

2002ല്‍ സിപിഐ ഒരു സീറ്റും നേടിയില്ല. സിപിഎം രണ്ടു സീറ്റിലൊതുങ്ങി.

2007ലെ തിരഞ്ഞെടുപ്പ്സിപിഐയ്‌ക്കും സിപിഎമ്മിനും ഇരട്ട ഞെട്ടലുണ്ടാക്കി.  യുപിയില്‍ കമ്മ്യൂണിസ്റ്റുകള്‍ ഒറ്റ സീറ്റുമില്ലാത്ത തെരഞ്ഞെടുപ്പ്.

അതിനു ശേഷം നടന്ന തെരഞ്ഞെടുപ്പുകളിലും (2012,2017) സീറ്റൊന്നും കിട്ടാതെ ഇരുപാര്‍ട്ടികളും പൂജ്യന്മാരായി.

ഇത്തവണ മത്സരിക്കാന്‍ ആളെകിട്ടാതെ വിഷമിക്കുകയായിരുന്നു ഇരുകമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും. മൂന്നിടത്തു മാത്രമാണ് സിപിഎം സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നത്. മൂന്നു സംവരണ മണ്ഡലങ്ങളിലായിരുന്നു സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നത്.ഡിയോറിയയിലെ സലേംപൂര്‍ (സംവരണം)മണ്ഡനത്തില്‍  സതീഷ് കുമാര്‍ ആറാംസ്ഥാനത്തും ചന്ദൗലിയിലെ ചക്കിയ (സംവരണം) മണ്ഡലത്തില്‍  ജനിനാഥ് എട്ടാം സ്ഥാനത്തും അലഹബാദിലെ കൊറാവോ (സംവരണം)മണ്ഡലത്തില്‍  ചിരഞ്ചുലാല്‍ 12-ാം സ്ഥാനത്തും എത്തി പാര്‍ട്ടി സ്ഥാനാര്‍്ത്ഥികള്‍ ദയനീയ പ്രകടനം കാഴ്‌ചെവെച്ചു

Tags: cpmcpiഉത്തര്‍പ്രദേശ്Goa, Manipur, Punjab, Uttarakhand and Uttar Pradesh
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെല്‍പാം ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് എസ് സുരേഷ് കുമാറിനെയും എം ഡി സ്ഥാനത്തുനിന്ന് ആര്‍ വിനയകുമാറിനെയും മാറ്റി

Kerala

തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന വെളിപ്പെടുത്തല്‍ :ജി സുധാകരനെതിരെ പൊലീസ് കേസെടുത്തു

Editorial

ഫോറസ്റ്റ് സ്റ്റേഷനിലെ സിപിഎം വിളയാട്ടം

Kerala

കത്തിയുമായി വന്നാല്‍ വരുന്നവന് ഒരു പുഷ്പചക്രം ഒരുക്കിവെക്കും: കെ.കെ.രാഗേഷ്

Kerala

തപാല്‍ വോട്ട് തിരുത്തല്‍ : മലക്കം മറിഞ്ഞ് മുന്‍ മന്ത്രി ജി സുധാകരന്‍, ഭാവന കൂടിപ്പോയി

പുതിയ വാര്‍ത്തകള്‍

മുംബൈ വിമാനത്താവളത്തിലെ ഗ്രൗണ്ട് ക്ലിയറന്‍സ് ജോലിയില്‍ നിന്നും തുര്‍ക്കി കമ്പനിയെ പുറത്താക്കി

ആണവായുധം

ആണവായുധം പാകിസ്ഥാന്റെ കയ്യില്‍ സുരക്ഷിതമല്ലെന്ന് വിദഗ്ധര്‍

പ്രജ്ഞാനന്ദയുടെ ബെങ്കോ ഗാംബിറ്റില്‍ യുഎസിന്റെ വെസ്ലി സോ വീണു; കിരീടത്തിനരികെ പ്രജ്ഞാനന്ദ; വീണ്ടും തോറ്റ് എറ്റവും പിന്നില്‍ ലോകചാമ്പ്യന്‍ ഗുകേഷ്

ദോഹ ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെളളി, 90.23 മീറ്റര്‍ ദൂരമെറിഞ്ഞ് ചരിത്രം കുറിച്ചു

ശക്തികുളങ്ങരയില്‍ രണ്ട് യുവാക്കള്‍ക്ക് വേട്ടേറ്റു

മോദിയാണ് യഥാര്‍ത്ഥ ബാഹുബലിയെന്ന് സാമൂഹ്യനിരീക്ഷകന്‍ ഫക്രുദ്ദീന്‍ അലി

വടകരയില്‍ സ്‌കൂള്‍ അധ്യാപികയില്‍ നിന്നും കൈക്കൂലി വാങ്ങിയ പ്രധാനാധ്യാപകന്‍ വിജിലന്‍സ് പിടിയില്‍

ഐവിന്‍ ജിജോയെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കാര്‍ ഇടിപ്പിച്ചത് കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തിലെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

തിരുവനന്തപുരം നഗരത്തില്‍ നിന്ന് 11 വയസുകാരനെ കാണാതായി

മലപ്പുറത്തെ സെവന്‍സ് പന്ത് കളി (നടുവില്‍ ) മെസ്സി (വലത്ത്)

മലപ്പുറത്തെ സെവന്‍സ് ഫുട്ബാള്‍ അല്ല ലോകത്തിലെ പ്രൊഫഷണല്‍ ഫുട്ബാള്‍ എന്ന് അബ്ദുറഹിമാന്‍ എന്നാണ് അറിയുക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies