Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

കേന്ദ്രസര്‍ക്കാരിന് നന്ദി; ദിവസങ്ങള്‍ നീണ്ട കഷ്ടതകള്‍ക്കൊടുവില്‍ നാടണഞ്ഞ് ലക്ഷ്മി

കഴിഞ്ഞ 2ന് 60 കുട്ടികളുടെ ഗ്രൂപ്പില്‍ 150 കിലോമീറ്റര്‍ അകലെയുള്ള റെയില്‍വേ സ്റ്റേഷനില്‍ എത്തി അവിടെ നിന്ന് ട്രയിന്‍ മാര്‍ഗ്ഗം പോളണ്ട് അതിര്‍ത്തിയില്‍ എത്തിയത്. 7 ദിവസത്തോളം കാര്യമായി ഭക്ഷണം ലഭിക്കാതെ കുറച്ച് മാത്രം വെള്ളം കുടിച്ചാണ് ജീവന്‍ നിലനിര്‍ത്തിയത്. പിന്നീട് ട്രയിനില്‍ ആളുകളെ കുത്തിനിറച്ചാണ് പോളണ്ട് അതിര്‍ത്തിയിലേക്ക് എത്തിച്ചത്. ഇതിനിടെ ഒപ്പമുണ്ടായിരുന്ന ചിലരെ ട്രയിനില്‍ നിന്ന് പുറത്താക്കി. പിന്നീട് ഒറ്റക്കാലില്‍ നിന്നാണ് അതിര്‍ത്തി കടന്നതെന്നും ലക്ഷ്മി ജന്മഭൂമിയോട് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2022, 12:03 pm IST
inIdukki
ലക്ഷ്മിയെ കാണാന്‍ ആര്‍എസ്എസ് ഇടുക്കി വിഭാഗ് പ്രചാര്‍ പ്രമുഖ് അജി കുളത്തിങ്കല്‍ വീട്ടിലെത്തിയപ്പോള്‍, സമീപം അച്ഛന്‍ വിനോദ്, അമ്മ വിജയശ്രീ എന്നിവര്‍

ലക്ഷ്മിയെ കാണാന്‍ ആര്‍എസ്എസ് ഇടുക്കി വിഭാഗ് പ്രചാര്‍ പ്രമുഖ് അജി കുളത്തിങ്കല്‍ വീട്ടിലെത്തിയപ്പോള്‍, സമീപം അച്ഛന്‍ വിനോദ്, അമ്മ വിജയശ്രീ എന്നിവര്‍

നെടുങ്കണ്ടം: യുദ്ധമുഖത്തെ ദിവസങ്ങള്‍ നീണ്ടു നിന്ന് കഷ്ടതകള്‍ക്കൊടുവില്‍ നാട്ടില്‍ എത്താനായതിന്റെ ആശ്വാസത്തില്‍ ലക്ഷ്മി. ഇന്ത്യന്‍ എംബസിയുടെ സഹായത്താലാണ് ഉക്രൈനിലെ യുദ്ധമുഖത്ത് നിന്ന് രാമക്കല്‍മേട്ടിലെ ബാലന്‍ പിള്ള സിറ്റിയിലെ വീട്ടില്‍ ലക്ഷ്മി എത്തിയത്.  

5 മാസം മുന്‍പാണ് ഉക്രയിനിലെ കാര്‍ഗിവ് യൂണിവേഴ്‌സിറ്റിയില്‍ ഒന്നാം വര്‍ഷ എംബിബിഎസിന് ചേര്‍ന്നത്. യുദ്ധം ആരംഭിച്ചപ്പോള്‍ മുതല്‍ കാര്‍ഗീവില്‍ ഹോസ്റ്റലിന്റെ ബംഗറില്‍ തന്നെയായിരുന്നു താമസം.

കഴിഞ്ഞ 2ന് 60 കുട്ടികളുടെ ഗ്രൂപ്പില്‍ 150 കിലോമീറ്റര്‍ അകലെയുള്ള റെയില്‍വേ സ്റ്റേഷനില്‍ എത്തി അവിടെ നിന്ന് ട്രയിന്‍ മാര്‍ഗ്ഗം പോളണ്ട് അതിര്‍ത്തിയില്‍ എത്തിയത്. 7 ദിവസത്തോളം കാര്യമായി ഭക്ഷണം ലഭിക്കാതെ കുറച്ച് മാത്രം വെള്ളം കുടിച്ചാണ് ജീവന്‍ നിലനിര്‍ത്തിയത്. പിന്നീട് ട്രയിനില്‍ ആളുകളെ കുത്തിനിറച്ചാണ് പോളണ്ട് അതിര്‍ത്തിയിലേക്ക് എത്തിച്ചത്. ഇതിനിടെ ഒപ്പമുണ്ടായിരുന്ന ചിലരെ ട്രയിനില്‍ നിന്ന് പുറത്താക്കി. പിന്നീട് ഒറ്റക്കാലില്‍ നിന്നാണ് അതിര്‍ത്തി കടന്നതെന്നും ലക്ഷ്മി ജന്മഭൂമിയോട് പറഞ്ഞു.  

ഇവിടെ എത്തി മലയാളി ആണെന്ന് അറിയിച്ചപ്പോള്‍ മുതല്‍ വലിയ സ്വീകരമാണ് തനിക്കടക്കം ലഭിച്ചതെന്ന് ലക്ഷ്മി പറയുന്നു. തുടര്‍ന്ന് ഇന്ത്യന്‍ എംബസി സ്വീകരിച്ച് എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുത്ത് വിമാന മാര്‍ഗ്ഗം ന്യൂദല്‍ഹിയില്‍ എത്തിക്കുകയാണ് ഉണ്ടായത് എന്ന് ലക്ഷ്മി പറഞ്ഞു. ഇവിടെ എത്തിയപ്പോഴും എല്ലാ സഹായവുമായി കേന്ദ്ര സര്‍ക്കാര്‍ ഒപ്പം നിന്നു.  

തുടര്‍ന്നാണ് നാട്ടില്‍ എത്തി ചേര്‍ന്നത്. നാട്ടില്‍ എത്തിച്ചേരുവാന്‍ സഹായിച്ചതിന് പ്രധാനമന്ത്രി മോദിയേയും സഹായത്തിനായി എത്തിയ കേന്ദ്രമന്ത്രിമാരെയും അഭിനന്ദിക്കാനും ലക്ഷ്മി മറന്നില്ല. കാക്കനശ്ശേരില്‍ വിനോദ്-വിജയശ്രീ ദമ്പതികളുടെ ഇളയ മകളാണ് ലക്ഷ്മി.  

ജില്ലയിലെ ആര്‍എസ്എസ് കാര്യകര്‍ത്താക്കള്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ വഴി ലക്ഷ്മിയെ നാട്ടിലെത്തിക്കാന്‍ നേരത്തെ ഇടപെടല്‍ നടത്തിയിരുന്നു. ലക്ഷ്മിയെ നേരില്‍ കാണാനും സുഖവിവരം തിരക്കാനുമായി ആര്‍എസ്എസ് ഇടുക്കി വിഭാഗ് പ്രചാര്‍ പ്രമുഖ് അജി കുളത്തിങ്കല്‍, നെടുങ്കണ്ടം ഖണ്ഡ് സഹകാര്യവാഹ് പ്രകാശ് കെ.പി, പ്രൗഡ പ്രമുഖ് മനോജ് എന്നിവര്‍ വീട്ടിലെത്തി.

Tags: കേന്ദ്ര സര്‍ക്കാര്‍റഷ്യ- ഉക്രൈന്‍ യുദ്ധംനെടുങ്കണ്ടം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

India

പി.എം. വിശ്വകര്‍മ്മ യോജനക്കായി 13,000 കോടി രൂപ വകയിരുത്തി കേന്ദ്രം

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.