Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കേന്ദ്രസര്‍ക്കാരിന് നന്ദി; ദിവസങ്ങള്‍ നീണ്ട കഷ്ടതകള്‍ക്കൊടുവില്‍ നാടണഞ്ഞ് ലക്ഷ്മി

കഴിഞ്ഞ 2ന് 60 കുട്ടികളുടെ ഗ്രൂപ്പില്‍ 150 കിലോമീറ്റര്‍ അകലെയുള്ള റെയില്‍വേ സ്റ്റേഷനില്‍ എത്തി അവിടെ നിന്ന് ട്രയിന്‍ മാര്‍ഗ്ഗം പോളണ്ട് അതിര്‍ത്തിയില്‍ എത്തിയത്. 7 ദിവസത്തോളം കാര്യമായി ഭക്ഷണം ലഭിക്കാതെ കുറച്ച് മാത്രം വെള്ളം കുടിച്ചാണ് ജീവന്‍ നിലനിര്‍ത്തിയത്. പിന്നീട് ട്രയിനില്‍ ആളുകളെ കുത്തിനിറച്ചാണ് പോളണ്ട് അതിര്‍ത്തിയിലേക്ക് എത്തിച്ചത്. ഇതിനിടെ ഒപ്പമുണ്ടായിരുന്ന ചിലരെ ട്രയിനില്‍ നിന്ന് പുറത്താക്കി. പിന്നീട് ഒറ്റക്കാലില്‍ നിന്നാണ് അതിര്‍ത്തി കടന്നതെന്നും ലക്ഷ്മി ജന്മഭൂമിയോട് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2022, 12:03 pm IST
in Idukki
ലക്ഷ്മിയെ കാണാന്‍ ആര്‍എസ്എസ് ഇടുക്കി വിഭാഗ് പ്രചാര്‍ പ്രമുഖ് അജി കുളത്തിങ്കല്‍ വീട്ടിലെത്തിയപ്പോള്‍, സമീപം അച്ഛന്‍ വിനോദ്, അമ്മ വിജയശ്രീ എന്നിവര്‍

ലക്ഷ്മിയെ കാണാന്‍ ആര്‍എസ്എസ് ഇടുക്കി വിഭാഗ് പ്രചാര്‍ പ്രമുഖ് അജി കുളത്തിങ്കല്‍ വീട്ടിലെത്തിയപ്പോള്‍, സമീപം അച്ഛന്‍ വിനോദ്, അമ്മ വിജയശ്രീ എന്നിവര്‍

നെടുങ്കണ്ടം: യുദ്ധമുഖത്തെ ദിവസങ്ങള്‍ നീണ്ടു നിന്ന് കഷ്ടതകള്‍ക്കൊടുവില്‍ നാട്ടില്‍ എത്താനായതിന്റെ ആശ്വാസത്തില്‍ ലക്ഷ്മി. ഇന്ത്യന്‍ എംബസിയുടെ സഹായത്താലാണ് ഉക്രൈനിലെ യുദ്ധമുഖത്ത് നിന്ന് രാമക്കല്‍മേട്ടിലെ ബാലന്‍ പിള്ള സിറ്റിയിലെ വീട്ടില്‍ ലക്ഷ്മി എത്തിയത്.  

5 മാസം മുന്‍പാണ് ഉക്രയിനിലെ കാര്‍ഗിവ് യൂണിവേഴ്‌സിറ്റിയില്‍ ഒന്നാം വര്‍ഷ എംബിബിഎസിന് ചേര്‍ന്നത്. യുദ്ധം ആരംഭിച്ചപ്പോള്‍ മുതല്‍ കാര്‍ഗീവില്‍ ഹോസ്റ്റലിന്റെ ബംഗറില്‍ തന്നെയായിരുന്നു താമസം.

കഴിഞ്ഞ 2ന് 60 കുട്ടികളുടെ ഗ്രൂപ്പില്‍ 150 കിലോമീറ്റര്‍ അകലെയുള്ള റെയില്‍വേ സ്റ്റേഷനില്‍ എത്തി അവിടെ നിന്ന് ട്രയിന്‍ മാര്‍ഗ്ഗം പോളണ്ട് അതിര്‍ത്തിയില്‍ എത്തിയത്. 7 ദിവസത്തോളം കാര്യമായി ഭക്ഷണം ലഭിക്കാതെ കുറച്ച് മാത്രം വെള്ളം കുടിച്ചാണ് ജീവന്‍ നിലനിര്‍ത്തിയത്. പിന്നീട് ട്രയിനില്‍ ആളുകളെ കുത്തിനിറച്ചാണ് പോളണ്ട് അതിര്‍ത്തിയിലേക്ക് എത്തിച്ചത്. ഇതിനിടെ ഒപ്പമുണ്ടായിരുന്ന ചിലരെ ട്രയിനില്‍ നിന്ന് പുറത്താക്കി. പിന്നീട് ഒറ്റക്കാലില്‍ നിന്നാണ് അതിര്‍ത്തി കടന്നതെന്നും ലക്ഷ്മി ജന്മഭൂമിയോട് പറഞ്ഞു.  

ഇവിടെ എത്തി മലയാളി ആണെന്ന് അറിയിച്ചപ്പോള്‍ മുതല്‍ വലിയ സ്വീകരമാണ് തനിക്കടക്കം ലഭിച്ചതെന്ന് ലക്ഷ്മി പറയുന്നു. തുടര്‍ന്ന് ഇന്ത്യന്‍ എംബസി സ്വീകരിച്ച് എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുത്ത് വിമാന മാര്‍ഗ്ഗം ന്യൂദല്‍ഹിയില്‍ എത്തിക്കുകയാണ് ഉണ്ടായത് എന്ന് ലക്ഷ്മി പറഞ്ഞു. ഇവിടെ എത്തിയപ്പോഴും എല്ലാ സഹായവുമായി കേന്ദ്ര സര്‍ക്കാര്‍ ഒപ്പം നിന്നു.  

തുടര്‍ന്നാണ് നാട്ടില്‍ എത്തി ചേര്‍ന്നത്. നാട്ടില്‍ എത്തിച്ചേരുവാന്‍ സഹായിച്ചതിന് പ്രധാനമന്ത്രി മോദിയേയും സഹായത്തിനായി എത്തിയ കേന്ദ്രമന്ത്രിമാരെയും അഭിനന്ദിക്കാനും ലക്ഷ്മി മറന്നില്ല. കാക്കനശ്ശേരില്‍ വിനോദ്-വിജയശ്രീ ദമ്പതികളുടെ ഇളയ മകളാണ് ലക്ഷ്മി.  

ജില്ലയിലെ ആര്‍എസ്എസ് കാര്യകര്‍ത്താക്കള്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ വഴി ലക്ഷ്മിയെ നാട്ടിലെത്തിക്കാന്‍ നേരത്തെ ഇടപെടല്‍ നടത്തിയിരുന്നു. ലക്ഷ്മിയെ നേരില്‍ കാണാനും സുഖവിവരം തിരക്കാനുമായി ആര്‍എസ്എസ് ഇടുക്കി വിഭാഗ് പ്രചാര്‍ പ്രമുഖ് അജി കുളത്തിങ്കല്‍, നെടുങ്കണ്ടം ഖണ്ഡ് സഹകാര്യവാഹ് പ്രകാശ് കെ.പി, പ്രൗഡ പ്രമുഖ് മനോജ് എന്നിവര്‍ വീട്ടിലെത്തി.

Tags: കേന്ദ്ര സര്‍ക്കാര്‍റഷ്യ- ഉക്രൈന്‍ യുദ്ധംനെടുങ്കണ്ടം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

India

പി.എം. വിശ്വകര്‍മ്മ യോജനക്കായി 13,000 കോടി രൂപ വകയിരുത്തി കേന്ദ്രം

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

പുതിയ വാര്‍ത്തകള്‍

ദല്‍ഹിയില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് രണ്ട് ദിവസം വര്‍ക്ക് ഫ്രം ഹോം…പ്രഖ്യാപിച്ച് മുഖ്യമന്ത്രി രേഖാ ഗുപ്ത

മഴ മുന്നറിയിപ്പ് : സംസ്ഥാനത്ത് 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

എ​സ്ഐ​ആ​ർ മൂ​ന്നാം ഘ​ട്ടം പ്ര​ഖ്യാ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

മുഖ്യമന്ത്രി പ്രഖ്യാപനത്തെ തുടര്‍ന്ന് പടക്കം പൊട്ടിച്ചതിലൂടെ ആല്‍മരത്തിന് തീപിടിച്ചു

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാണ് എം എൽ ഏമാരും , എസ് എൻ ഡി പിയും, എൻ എസ് എസ്സും ; പരിഹസിച്ച് പി സി ജോർജ്

സതീശൻ കസേരയിൽ ഇരിക്കും മുമ്പേ തെരുവിൽ വിളയാടി ലീഗ്; സാംസ്കാരിക കേരളം ഭയപ്പെട്ടത് സംഭവിക്കുന്നു: എൻ .ഹരി

കേരള മണ്ണിലെ നിയമങ്ങൾ ഇനി ലീഗ് പറയും; വെള്ളാപ്പള്ളിക്കും സുകുമാരൻ നായർക്കുമെതിരെ മുസ്ലീം ലീഗിന്റെ പ്രകോപന മുദ്രാവാക്യം

മോ​ഹൻലാലിന്റെ മകൻ കീറിയ ഷർട്ട് ഒക്കെയിട്ട് മുടിയൊക്കെ നീട്ടി നിലത്തിരിക്കുന്നു;ആർക്കും വിശ്വസിക്കാനായില്ല

വികസനത്തിന്റെ പേരില്‍ ഗുരുവായൂരില്‍ കുടിയൊഴിപ്പിക്കല്‍; ക്ഷേത്ര പരിസരത്തെ ഭൂവുടമകള്‍ സമരത്തിലേക്ക്

വരയാടുകളെ കാണാന്‍ രാജമലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; പ്രകൃതി പഠിതാക്കള്‍ക്കും പ്രിയപ്പെട്ട ഇടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.