Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഇടുക്കി ജില്ലയില്‍ വന്യമൃഗവേട്ട വ്യാപകം വിവരങ്ങള്‍ മറച്ചുവയ്‌ക്കാനും നീക്കം

വിവിധ മേഖലകള്‍ കേന്ദ്രീകരിച്ചാണ് ഇത്തരത്തിലുള്ള നായാട്ട് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കാട്ടുപോത്ത്, മ്ലാവ്, കാട്ടുപന്നി, മുള്ളന്‍പന്നി എന്നീ വന്യമൃഗങ്ങളുടെ ഇറച്ചിക്ക് ആവശ്യക്കാര്‍ ഏറെയാണ്. എന്ത് വില കൊടുത്തും വന്യമൃഗങ്ങളുടെ മാംസം വാങ്ങുവാന്‍ തയ്യാറാണ്. ലോക്ക് ഡൗണ്‍ കാലത്ത് വ്യാജവാറ്റും വന്യമൃഗവേട്ടയും വ്യാപകമായിരുന്നു. ഇതിന് വനം വകുപ്പിലെ ഉന്നതരുടെ ഒത്താശയുണ്ടെന്ന ആരോപണങ്ങള്‍ നില നില്‍ക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2022, 01:28 pm IST
in Idukki

അടിമാലി: ജില്ലയിലെ വിവിധ റേഞ്ചുകള്‍ക്ക് കീഴില്‍ വന്യമൃഗവേട്ട വ്യാപകമാകുന്നു. സംഭവത്തില്‍ കൃത്യമായ വിവരങ്ങള്‍ പുറത്ത് വിടാതെ ഒളിച്ചുകളിച്ച് വനം വകുപ്പ്. അടുത്തിടെ അടിമാലി റേഞ്ചിന് കീഴില്‍ കാട്ടുപോത്തിനെ വേട്ടയാടി കൊന്ന ശേഷം ഇറച്ചി മുറിച്ചെടുത്ത് വില്‍പ്പന നടത്തിയിരുന്നു. എന്നാല്‍ ഈ സംഭവം ആദ്യഘട്ടത്തിലൊന്നും സ്ഥിരീകരിക്കാന്‍ വനംവകുപ്പ് തയ്യാറായില്ല.  

പിന്നാലെ ജന്മഭൂമി വാര്‍ത്ത നല്‍കിയതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്താകുന്നത്. വിവിധ മേഖലകള്‍ കേന്ദ്രീകരിച്ചാണ് ഇത്തരത്തിലുള്ള നായാട്ട് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കാട്ടുപോത്ത്, മ്ലാവ്, കാട്ടുപന്നി, മുള്ളന്‍പന്നി എന്നീ വന്യമൃഗങ്ങളുടെ ഇറച്ചിക്ക് ആവശ്യക്കാര്‍ ഏറെയാണ്. എന്ത് വില കൊടുത്തും വന്യമൃഗങ്ങളുടെ മാംസം വാങ്ങുവാന്‍ തയ്യാറാണ്. ലോക്ക് ഡൗണ്‍ കാലത്ത് വ്യാജവാറ്റും വന്യമൃഗവേട്ടയും വ്യാപകമായിരുന്നു. ഇതിന് വനം വകുപ്പിലെ ഉന്നതരുടെ ഒത്താശയുണ്ടെന്ന ആരോപണങ്ങള്‍ നിലനില്‍ക്കുകയാണ്.  

ഇതിനിടെയാണ് കഴിഞ്ഞമാസം നടന്ന വേട്ടയില്‍ ഉള്‍പ്പെട്ട എട്ടംഗ സംഘത്തെ വനംവകുപ്പ് പിടികൂടിയത്. സംഭവ സ്ഥലത്ത് കണ്ടെത്തിയ പ്ലാസ്റ്റിക് കുടുക്കില്‍ നിന്നാണ് കേസിന് തുമ്പുണ്ടായത്. ഇതോടൊപ്പം പ്രതികളില്‍ ഒരാളുടെ കൈവശം നാടന്‍ തോക്ക് ഉണ്ടെന്ന വിവരവും ലഭിച്ചു. തുടര്‍ അന്വേഷണത്തില്‍ കാട്ടുപോത്തിനെ കുടുക്കിട്ട് വീഴ്‌ത്തിയ ശേഷം കണ്ണന്‍, രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് വെടി വച്ച് കൊല്ലുകയായിരുന്നുവെന്ന് വനപാലകര്‍ക്ക് വിവരം ലഭിച്ചു. ഇരുവരുടേയും പക്കല്‍ നിന്നാണ് തോക്കുകള്‍ പിടികൂടിയത്. മാങ്കുളം സ്വദേശിയായ ശശിയാണ് നാടന്‍ തോക്കിന്റെ നിര്‍മ്മാണം നടത്തിയത്. ഒഴുവത്തടം സ്വദേശികളായ മനീഷിന്റെയും രഞ്ചുവിന്റെയുമാണ് കസ്റ്റഡിയില്‍ എടുത്ത രണ്ട് ഓട്ടോറിക്ഷകള്‍.  

250 കിലോയോളം മാംസമാണ് സംഘം ഓട്ടോറിക്ഷയില്‍ കടത്തിയത്. തുടര്‍ന്ന് ആവശ്യക്കാര്‍ക്ക് വില്‍പന നടത്തുകയായിരുന്നു. അടിമാലി, മൂന്നാര്‍, മാങ്കുളം മേഖലകളിലാണ് മാംസം കൂടുതലായി വില്‍പന നടത്തിയത്. അടിമാലിയിലും പരിസര പ്രദേശങ്ങളിലും ഉള്ള ഉന്നതര്‍ അടക്കമുള്ളവര്‍ ഇവരില്‍ നിന്നും മാംസം വാങ്ങിയതായി പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. അവരിലേക്ക് അന്വഷണം എത്താതിരിക്കുന്നതിന് വേണ്ടി രാഷ്‌ട്രീയ നേതൃത്വം ഇടപെടല്‍ നടത്തുന്നുണ്ട്.  

കൂടാതെ മൃഗവേട്ടയില്‍ കൂടുതല്‍ പ്രതികളെയും കണ്ടെത്തുവാന്‍ ഉണ്ട്. വനം വകുപ്പിന്റെ ഭാഗത്തു നിന്നും ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകാത്തതാണ് വന്യമൃഗവേട്ട വ്യാപിക്കാന്‍ കാരണമായത്. അടിമാലി, മൂന്നാര്‍ മേഖലകളില്‍ വ്യാപകമായി അനധികൃത റിസോര്‍ട്ടുകള്‍, ഹോം സ്റ്റേ, ടെന്റ് ക്യാമ്പുകള്‍ വര്‍ദ്ധി വരുന്ന സാഹചര്യത്തില്‍ വ്യാജമദ്യം, മയക്കുമരുന്ന്, കാട്ടിറച്ചി എന്നിവ ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ ടൂറിസ്റ്റുകളായി എത്തുന്ന യുവാക്കള്‍ക്ക് വന്‍ പ്രിയമാണ്.  

ഇവയുടെ മറവില്‍ വന്‍തോതില്‍ മൃഗവേട്ടയും നടന്ന് വരുന്നത്. വനം വകുപ്പിന്റെ ഇടപെടലുകള്‍ ഈ മേഖലയില്‍ ഫലപ്രഥമാകാത്ത പക്ഷം നമ്മുടെ വന്യജീവി സമ്പത്തിന്റെ വലിയൊരു ഭാഗം ഇല്ലാതായി തീരും. ഇടക്ക് വലിയ തോതില്‍ കുറഞ്ഞ വന്യമൃഗ വേട്ട ജില്ലയിലെമ്പാടും നടക്കുന്നുണ്ട്. ഇതിന് കൃത്യമായി വനംവകുപ്പിലെ ചിലരുടെ ഒത്താശയുമുണ്ട്. വനത്തിനുള്ളില്‍ നിന്ന് പുറത്തേക്ക് എത്തുന്ന വാഹനങ്ങള്‍ കൃത്യമായി പരിശോധിക്കാത്തതും ഇവര്‍ക്ക് തരമാകുകയാണ്.  

സത്യന്‍ വി.ആര്‍.

Tags: idukkiWild Animalhunting
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

Kerala

ഇടുക്കി പാമ്പനാറിൽ അഞ്ചുനില കെട്ടിടം നിലംപൊത്തി; അപകടം ഇന്ന് പുലർച്ചെ നാലോടെ

Kerala

വന്യജീവി ആക്രമണം; പരിഹാരത്തിന് കൈയിൽ ഒറ്റമൂലി ഇല്ലെന്ന് മന്ത്രി, കൊല്ലപ്പെട്ടാൽ ഉത്തരവാദിത്വം വനം വകുപ്പിന്

Kerala

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

Idukki

പൂപ്പാറ വീണ്ടും പുകയുന്നു കൈയേറ്റം ഒഴിപ്പിച്ചു തുടങ്ങി; പ്രദേശത്ത് നിരോധനാജ്ഞ, പന്നിയാര്‍പ്പുഴ പൂര്‍വസ്ഥിതിയിലേക്ക്

പുതിയ വാര്‍ത്തകള്‍

തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായത് ഇന്ത്യയിൽ അല്ല , ബംഗ്ലാദേശിലാണ് വ്ലോഗർ സുമൻ : ഇന്ത്യയിലാണെന്ന വ്യാജ പ്രചാരണവുമായി മലയാളി വ്ലോഗർ മുഹമ്മദ് ഷിനു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : ചോദ്യം ചെയ്യാനിരിക്കെ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് പദവി ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണന്‍

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.