Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

അയ്യര്‍ ദ ഗ്രെയ്റ്റ്

ഓപ്പണറായി ഇറങ്ങിയ മലയാളി താരം സഞ്ജു സാംസണ്‍ പന്ത്രണ്ട് പന്തില്‍ 18 റണ്‍സ് നേടി. ക്യാപ്റ്റന്‍ രോഹിത് അഞ്ചു റണ്‍സിന് പുറത്തായി. ദീപക് ഹൂഡ പതിനാറ് പന്തില്‍ 21 റണ്‍സ് എടുത്തു. ടോസ് നേടിയ ബാറ്റ്് ചെയ്ത ശ്രീലങ്ക ക്യാപ്റ്റന്‍ ഷനകയുടെ അര്‍ധ സെഞ്ച്വറിയുടെ മികവിലാണ് 146 റണ്‍സ് എടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2022, 10:53 pm IST
in Cricket

ധരംശാല: മധ്യനിര ബാറ്റ്‌സ്മാന്‍ ശ്രേയ്‌സ് അയ്യരുടെ മിന്നുന്ന പ്രകടനത്തില്‍ ഇന്ത്യ ശ്രീലങ്കക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി 20 പരമ്പര തൂത്തുവാരി 3-0. അവസാന മത്സരത്തില്‍  ഇന്ത്യ ആറു വിക്കറ്റിന് ശ്രീലങ്കയെ പരാജയപ്പെടുത്തി. 147 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് പിടിച്ച ഇന്ത്യ 16.5  ഓവറില്‍  നാലു വിക്കറ്റിന് 148 റണ്‍സ് നേടി.

സ്‌കോര്‍: ശ്രീലങ്ക 20 ഓവറില്‍ അഞ്ചിന് 146, ഇന്ത്യ 16.5 ഓവറില്‍ നാലു വിക്കറ്റിന് 148 .ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യ വിജയം നേടിയിരുന്നു. ശ്രേയസ് അയ്യര്‍ 73  റണ്‍സുമായി കീഴടങ്ങാതെ നിന്നു. അയ്യരുടെ തുടര്‍ച്ചയായ മൂന്നാം അര്‍ധ സെഞ്ച്വറിയാണിത്. ആദ്യ രണ്ട് മത്സരങ്ങളിലും അയ്യര്‍ അര്‍ധ ശതകം കുറിച്ചിരുന്നു. ജഡേജ 22 റണ്‍സുമായി പുറത്താകായെ നിന്നു.

ഓപ്പണറായി ഇറങ്ങിയ മലയാളി താരം സഞ്ജു സാംസണ്‍ പന്ത്രണ്ട് പന്തില്‍ 18 റണ്‍സ് നേടി. ക്യാപ്റ്റന്‍ രോഹിത് അഞ്ചു റണ്‍സിന് പുറത്തായി. ദീപക് ഹൂഡ പതിനാറ് പന്തില്‍ 21 റണ്‍സ് എടുത്തു. ടോസ് നേടിയ ബാറ്റ്് ചെയ്ത ശ്രീലങ്ക ക്യാപ്റ്റന്‍ ഷനകയുടെ അര്‍ധ സെഞ്ച്വറിയുടെ മികവിലാണ് 146 റണ്‍സ് എടുത്തത്.

തകര്‍ത്തടിച്ച ഷനക മു്പ്പത്തിയെട്ട് പന്തില്‍ 74 റണ്‍സുമായി കീഴടങ്ങാതെ നിന്നു. ഒമ്പത് ഫോറും രണ്ട് സിക്‌സറും അടിച്ചു. ഇരുപത്തിയൊമ്പത് റണ്‍സിന് നാലു വിക്കറ്റുകള്‍ നഷ്ടമായ ശ്രീലങ്കയെ ഷനകയും ദിനേശ് ചാണ്ടിമലും ചേര്‍ന്നാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. അഞ്ചാം വിക്കറ്റില്‍ ഇവര്‍ മുപ്പത്തിയൊന്ന് റണ്‍സ് കൂട്ടിച്ചേര്‍ത്തു. ചാണ്ടിമല്‍ 27 പന്തില്‍ 25 റണ്‍സ് നേടി പുറത്തായി.

പിന്നീട് കരുണരത്‌നയെ കൂട്ടുപിടിച്ച് ഷനക ശ്രീലങ്കന്‍ സ്‌കോര്‍ 146 റണ്‍സിലെത്തിച്ചു. അഭേദ്യമായ ആറാം വിക്കറ്റില്‍ ഷനകയും കരുണരത്‌നയും 86 റണ്‍സ് അടിച്ചെടുത്തു.  കരുണരത്‌ന 12 റണ്‍സുമായി പുറത്താകാതെ നിന്നു. രണ്ടാം മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ നിസ്സാങ്ക (1), ഗുണതിലക (0), അസലങ്ക (4), ലിനായഗെ (8) എന്നിവര്‍ അനായാസം കീഴടങ്ങി.  

ഇന്ത്യന്‍ പേസര്‍ ആവേശ് ഖാന്‍ നാല് ഓവറില്‍ 23 റണ്‍സിന് രണ്ട് വിക്കറ്റ വീഴ്‌ത്തി. മുഹമ്ദ് സിറാജ്, ഹര്‍ഷല്‍ പട്ടേല്‍ , രവി ബിഷ്ണൂയി എന്നിവര്‍ ഓരോ വിക്കറ്റ് എടുത്തു.

Tags: cricketടി-20indian
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു

Cricket

ലോര്‍ഡ്‌സില്‍ ഭാരതത്തിന് ചരിത്ര ജയം; ലോര്‍ഡ്സിലെ ആദ്യ ടെസ്റ്റില്‍ വിജയം കുറിച്ച് വനിതാ ടീം

Cricket

15 കാരന്‍ വൈഭവ് സൂര്യവംശി ടീമില്‍, ഇന്ത്യക്കായി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന എറ്റവും പ്രായം കുറഞ്ഞ താരം, സച്ചിനെ മറികടന്നു

Cricket

ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ; മാപ്പപേക്ഷ ജനറൽ ബോഡി അംഗീകരിച്ചു

India

തലച്ചോറും , ഹൃദയവും , ശ്വാസകോശങ്ങളുമില്ല : വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാനില്ല

പുതിയ വാര്‍ത്തകള്‍

സിന്ധു ജലകരാര്‍ പുനഃസ്ഥാപിക്കണമെന്ന പാകിസ്ഥാന്റെ ആവശ്യം തള്ളി കാനഡ

1272 വിദേശ ഉത്പന്നങ്ങള്‍ ഭാരതം നിര്‍മ്മിക്കും; ഇറക്കുമതിക്ക് പൂട്ടിടാന്‍ കേന്ദ്രസര്‍ക്കാര്‍

മതവികാരം വ്രണപ്പെടുത്താന്‍ ശ്രമം: സരസ്വതീദേവിയെ നഗ്നയാക്കി ചിത്രീകരിച്ച് ഫൈന്‍ ആര്‍ട്‌സ് കോളജ് മതിലില്‍ പോസ്റ്റര്‍

പിണറായിക്ക് യൂറോപ്പ് മുതല്‍ മിഡില്‍ ഈസ്റ്റ് വരെ നിക്ഷേപം; യാത്രകള്‍ ചികിത്സയുടെ പേരില്‍: സ്വപ്‌ന സുരേഷ്

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കോണ്‍ഗ്രസ് നേതാക്കളുടെ കുത്തിയിരിപ്പ് സമരം.

മുന്‍കൂട്ടി ആസൂത്രണം ചെയ്ത സമരം: അമേരിക്കന്‍ എംബസിയുടെ മുന്നറിയിപ്പ് ,കര്‍ഷക സംഘടനകളുടെ ആഹ്വാനം

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍: വാഗ്ദാനങ്ങള്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍

ഭാരതത്തിന്റെ വിപ്ലവസൂര്യന്‍; ധീരദേശാഭിമാനി ചന്ദ്രശേഖര്‍ ആസാദിന്റെ 120-ാം ജന്മദിനം നാളെ

സിജെപിയുടെ അക്രമത്തിനിടയില്‍ തകര്‍ത്ത പോലീസ് വാഹനം

രാഷ്‌ട്രീയ പാറ്റകളുടെ തനിനിറം പുറത്ത്

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.