Thursday, June 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പുടിന്റെ കാലാള്‍പടയായ ചെചെന്‍ സേനയും ഉക്രൈനില്‍ ഇറങ്ങി; സെനികകേന്ദ്രം പിടിച്ചെന്ന് റിപ്പോര്‍ട്ട് ; കീവില്‍ സൈനികനീക്കം ശക്തമാക്കി റഷ്യ

ഉക്രൈനെതിരായ യുദ്ധത്തിന്റെ മൂന്നാം ദിനമായ ശനിയാഴ്ച പുടിന് വേണ്ടി അപകടകാരികളായ ചെചെന്‍ സേനയും യുദ്ധരംഗത്തെത്തി. ഉക്രൈന്‍ സൈനിക കേന്ദ്രം പിടിച്ചെടുത്തതായി ചെച്‌നിയന്‍ പ്രസിഡന്‍റ് റംസാന്‍ കാഡിറോവ് പറഞ്ഞു.

Janmabhumi Online by Janmabhumi Online
Feb 26, 2022, 10:05 pm IST
in World
പുടിന്‍റെ കാലാള്‍പടയായ ചെചെന്‍ സേനയും ഉക്രൈനില്‍

പുടിന്‍റെ കാലാള്‍പടയായ ചെചെന്‍ സേനയും ഉക്രൈനില്‍

FacebookTwitterWhatsAppTelegramLinkedinEmail

കീവ്: ഉക്രൈനെതിരായ യുദ്ധത്തിന്റെ മൂന്നാം ദിനമായ ശനിയാഴ്ച പുടിന് വേണ്ടി അപകടകാരികളായ ചെചെന്‍ സേനയും യുദ്ധരംഗത്തെത്തി. ഉക്രൈന്‍ സൈനിക കേന്ദ്രം പിടിച്ചെടുത്തതായി ചെച്‌നിയന്‍ പ്രസിഡന്‍റ്   റംസാന്‍ കാഡിറോവ് പറഞ്ഞു.

പുടിന്റെ അനുയായിയായ റംസാന്‍ കാഡിറോവ് ഏവരും ഭയപ്പെടുന്ന ഏകാധിപതിയാണ്. പുടിന്റെ ശുത്രക്കളെയടക്കം ഒട്ടേറെപ്പേരെ വധിച്ച ചരിത്രവുമുണ്ട്. ചെചെന്‍ പോരാളികളെ ഉക്രൈനില്‍ വിന്യസിച്ചിരിക്കുന്നതിനര്‍ത്ഥം കീവ് പിടിക്കാനും ഇപ്പോഴത്തെ ഉക്രൈന്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുമുള്ള  ശ്രമം പുടിന്‍ ശക്തമാക്കിയെന്നാണ്. പുടിന്റെ കാലാള്‍പ്പടയെന്നാണ് ചെചന്‍ സേന അറിയപ്പെടുന്നത്.

കുറഞ്ഞ ആള്‍നാശം വരുത്തി ഉക്രൈന്‍ സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും നീക്കുക എന്ന ലക്ഷ്യമാണ് റഷ്യയ്‌ക്കുള്ളത്. ‘തങ്ങളുടെ സേനയ്‌ക്ക് ആള്‍നാശം പോയിട്ട് ജലദോഷം പോലും ഉണ്ടായിട്ടില്ല’- ഉക്രൈന്‍ സേന റഷ്യന്‍ സൈന്യത്തിന് വന്‍ ആള്‍നാശമുണ്ടാക്കിയെന്ന റിപ്പോര്‍ട്ട് തള്ളി കാഡിറോവ് പറഞ്ഞു. 3500 റഷ്യന്‍ പട്ടാളക്കാരെ വധിച്ചതായി ഉക്രൈന്‍ അവകാശപ്പെട്ടിരുന്നു.  

നേരത്തെ സിറിയയിലും ജോര്‍ജ്ജിയയിലും റഷ്യയ്‌ക്ക് വേണ്ടി ചെചന്‍ സേന ഇറങ്ങിയിട്ടുണ്ട്. ഏകദേശം 12000 സൈനികരെ ഇവിടെ വിന്യസിച്ചതായി പറയുന്നു. സോവിയറ്റ് യൂണിയനില്‍ നിന്നും അടര്‍ന്നുപോയ ചെച്‌നിയയെ റഷ്യയോട് ചേര്‍ക്കാന്‍ രണ്ട് യുദ്ധങ്ങള്‍ നടന്നെങ്കിലും വിജയിച്ചില്ല. ഇപ്പോള്‍ ചെച്‌നിയയ്‌ക്ക് കൂടുതല്‍ അധികാരങ്ങളും പണവും നല്‍കി റഷ്യയുടെ വിശ്വസ്തരാക്കി വെച്ചിരിക്കുകയാണ് പുടിന്‍.

കീവ് ഇപ്പോഴും കീഴടങ്ങിയിട്ടില്ലെന്ന് ഉക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്‌കി പറയുന്നു. എന്നാല്‍ കീവ് പിടിക്കാനുള്ള നീക്കം ശക്തമാക്കിയിരിക്കുകയാണ് റഷ്യ. അതിനിടെ അഭയാര്‍ത്ഥി പ്രവാഹം കൂടുകയാണ്. ഏകദേശം 1.2 ലക്ഷം അഭയാര്‍ത്ഥികള്‍ ഉക്രൈനില്‍ നിന്നും പലായനം ചെയ്തതായി പറയുന്നു.

Tags: റഷ്യUkraineറഷ്യ- ഉക്രൈന്‍ യുദ്ധംസെലെന്‍സ്കിVladimir Putinകീവ്ഉക്രൈന്‍ പ്രസിഡന്‍റ് സെലെന്‍സ്കിചെചെന്‍ സേനറംസാന്‍ കാഡിറോവ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഉക്രെയ്ൻ നഗരങ്ങളിൽ നാശം വിതച്ച് റഷ്യൻ ഡ്രോണുകൾ ; കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത് മൂന്ന് പേർ : യുഎസിനോട് ഇടപെടാൻ അപേക്ഷിച്ച് സെലൻസ്കി

World

ഏഴ് മിസൈലുകളും 315 ഡ്രോണുകളും ; ഉക്രെയ്നിലെ നഗരങ്ങളിൽ വീണ്ടും നാശം വിതച്ച് റഷ്യ

World

റഷ്യയുടെ പ്രതികാരം തുടരുന്നു , ഉക്രെയ്നിലെ പല നഗരങ്ങളിലും കനത്ത ബോംബാക്രമണം ; മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ കീവ് നടുങ്ങി

World

ഓപ്പറേഷൻ സ്പൈഡർ വെബ്ബിന് പ്രതികാരം ചെയ്ത് റഷ്യ : ഉക്രെയ്‌നിനെതിരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തിയത് മാരകമായ ആക്രമണം

World

‘ഓപ്പറേഷൻ സ്പൈഡേഴ്‌സ് വെബ്’ : ഉക്രെയ്നിന്റെ ഡ്രോൺ ആക്രമണത്തിൽ റഷ്യൻ ബോംബർ വിമാനങ്ങൾ കത്തിയരിഞ്ഞപ്പോൾ

പുതിയ വാര്‍ത്തകള്‍

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു; ജീവൻ നിലനിർത്തുന്നത് വിവിധ യന്ത്രങ്ങളുടെ സഹായത്തോടെ

കോഴിക്കോട് സാമൂതിരി കെ.സി.രാമചന്ദ്രൻ രാജ അന്തരിച്ചു

രുദ്രപ്രയാഗിൽ ബസ് അളകനന്ദ നദിയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു ; 12 പേരെ കാണാതായി , മരണസംഖ്യ കൂടിയേക്കുമെന്ന് അധികൃതർ

“യുഎസ് സൈന്യത്തിന്റെ ആക്രമണത്തിൽ ആണവ കേന്ദ്രങ്ങൾക്ക് കനത്ത നാശനഷ്ടമുണ്ടായി” ; ഒടുവിൽ തുറന്ന് സമ്മതിച്ച് ഇറാൻ

സ്വകാര്യ സന്ദർശനത്തിനായി ശശി തരൂർ മോസ്കോയിലെത്തി ; റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി  കൂടിക്കാഴ്ച നടത്തി

സാമ്പത്തിക ബാദ്ധ്യതകൾ വീട്ടാൻ രഹസ്യവിവരങ്ങൾ പാക്കിസ്ഥാന് ചോർത്തി; ദൽഹിയിൽ നാവികസേനാ ജീവനക്കാരൻ അറസ്റ്റിൽ

ജീവനെടുത്ത് റോഡിലെ കുഴി; കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചു, ബസിനടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം, അമ്മയ്‌ക്ക് ഗുരുതര പരിക്ക്

ആലുവ തേവരുടെ ആറാട്ട്; കനത്ത മഴയിൽ ആലുവ ശിവക്ഷേത്രം പൂർണമായും മുങ്ങി, ഈ കാലവർഷത്തിൽ ഇത് രണ്ടാം തവണ

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ നടന്‍ കൃഷ്ണകുമാറിനും മകള്‍ക്കുമെതിരെ തെളിവില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്

അമൃതപുരി ആശ്രമത്തിലെത്തിയ ഫ്രഞ്ച് അംബാസിഡര്‍ എം തിയറി മാത്തൗ മാതാ അമൃതാനന്ദമയി ദേവിയുമായി കൂടിക്കാഴ്ച നടത്തുന്നു

മാതാ അമൃതാനന്ദമയി മഠം സന്ദര്‍ശിച്ച് ഫ്രഞ്ച് അംബാസഡര്‍ തിയറി മാത്തൗ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies