Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കല്ലില്‍ കവിതയൊരുക്കി സിഎംഎസ് കോളജ്

21 ദിവസങ്ങള്‍ നീണ്ടുനിന്ന ശില്പ നിര്‍മാണത്തിലൂടെ 7 ശില്പികള്‍ കലാലയത്തിന് നല്കിയത് വിവിധ ആശയങ്ങള്‍ ആവിഷ്‌കരിച്ച 7 ശില്പങ്ങള്‍. വിദ്യാഭ്യാസം, പ്രകൃതി, സ്ത്രീശാക്തീകരണം തുടങ്ങി വിവിധ സാമൂഹിക ആശയങ്ങളെ പ്രതിനിധാനം ചെയ്യുന്ന ശില്പങ്ങളാണ് കലാലയത്തില്‍ ഒരുക്കിയിരിക്കുന്നത്.

Janmabhumi Online by Janmabhumi Online
Feb 24, 2022, 12:07 pm IST
in Kottayam
കോട്ടയം സിഎംഎസ് കോളജില്‍ നി ര്‍മിച്ചിട്ടുള്ള തുലികയും മഷിയും ശില്പം

കോട്ടയം സിഎംഎസ് കോളജില്‍ നി ര്‍മിച്ചിട്ടുള്ള തുലികയും മഷിയും ശില്പം

FacebookTwitterWhatsAppTelegramLinkedinEmail

കോട്ടയം: കല്ലില്‍ കാലഘട്ടത്തെ കൊത്തിയെടുത്ത അങ്കണങ്ങള്‍ ഇനി സിഎംഎസ് കോളജിന് സ്വന്തം. വിദ്യാഭ്യാസവും സ്ത്രീ ശാക്തീകരണവും പ്രകൃതിയുമെല്ലാം കവിതപോലെ കല്ലില്‍ വിരിയിച്ചിരിക്കുകയാണ് സിഎംഎസ് കോളജിന്റെ മുറ്റത്ത്. 21 ദിവസങ്ങള്‍ നീണ്ടുനിന്ന ശില്പ നിര്‍മാണത്തിലൂടെ 7 ശില്പികള്‍ കലാലയത്തിന് നല്കിയത് വിവിധ ആശയങ്ങള്‍ ആവിഷ്‌കരിച്ച 7 ശില്പങ്ങള്‍. വിദ്യാഭ്യാസം, പ്രകൃതി, സ്ത്രീശാക്തീകരണം തുടങ്ങി വിവിധ സാമൂഹിക ആശയങ്ങളെ പ്രതിനിധാനം ചെയ്യുന്ന ശില്പങ്ങളാണ് കലാലയത്തില്‍ ഒരുക്കിയിരിക്കുന്നത്.

വഴിക്കാട്ടി പ്രകൃതിയും, മഷിയും തൂലികയും ലിവിങ് ബോഡിയും മൂവിങ് ലാന്‍ഡും ശില്പകുതുകികളുടെ ഹൃദയം കവരും വിധത്തില്‍ ഒരുക്കിയവയാണ്. നിലവിലെ വിദ്യാഭ്യാസ സമ്പ്രദായങ്ങളെ കൃത്യമായി ചിത്രീകരിക്കാന്‍ ശില്പങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. തവിയും പുസ്തകവുമായി ഉയരങ്ങളിലേക്ക് ഉറ്റുനോക്കുന്ന സ്ത്രീ ഈ കാലഘട്ടത്തിന്റെ സ്ത്രീയെ സമൂഹത്തിന് മുന്നില്‍ അനാവരണം ചെയ്യുന്നതാണ്. തലമുടികള്‍ക്ക് തുറന്ന പുസ്തകത്തെ ചിത്രീകരിച്ച ശില്പം അക്ഷരങ്ങളുടെ ലോകത്തേക്ക് അടുക്കുന്ന പെണ്‍ശക്തിയെ നമുക്ക് മുന്നില്‍ പറഞ്ഞുവെക്കുന്നു.  

നാല് ഭാഗത്തും വൃക്ഷവും മനുഷ്യനും നിറഞ്ഞ ശില്പം പ്രകൃതിയും ജീവജാലങ്ങളും ഇഴുകി ജീവിക്കുന്ന പ്രൗഡിയുടെ കാലത്തെ കാഴ്ചക്കാരന് മുന്നില്‍ കാട്ടിതരുന്നു. മഷിയും തുലികയും കൊത്തിയ ശില്പം അക്ഷരനഗരിയുടെ പൈതൃകത്തെ അതിന്റെ വിശുദ്ധിയെ കാഴ്ചക്കാരന് മുന്നില്‍ അവതരിപ്പികുക മാത്രമല്ല സമൂഹത്തിന് മുന്നില്‍ വിദ്യാഭ്യാസത്തിന്റെ അര്‍ത്ഥവ്യാപ്തിയെ പകരുന്ന ടാഗോര്‍, ഐന്‍സ്റ്റീന്‍ വരികളും കുറിക്കുന്നു. ജൈവ അവസ്ഥകളെ അനാവരണം ചെയ്യുന്ന ശില്പം വിവിധ ജൈവഭാവത്തെ സ്ത്രീ ശരീരത്തിലുടെ പ്രതിനിധാനം ചെയ്യുന്നു.  

7 ശില്പങ്ങളില്‍ 6 എണ്ണം രചന പൂര്‍ത്തിയായി കാലാലയത്തിന്റെ മുറ്റത്ത് സ്ഥാപിക്കാന്‍ കാത്തിരിക്കുകയാണ്. സ്ഥാപിക്കാനുള്ള തറയും അലങ്കാരപണികളും പൂര്‍ത്തിയാകുന്ന മുറക്ക ശില്പങ്ങള്‍ സ്ഥാപിക്കാനാകും എന്നാണ് കണക്കാക്കുന്നത്. എത്തിചേരാന്‍ ബാക്കിയുള്ളത് കെ.എസ് രാധാകൃഷണന്റെ ശില്പമാണ്. 22 അടി പൊക്കണുള്ള ശില്പമാണ് ഇത്. 6 ടണ്‍ ഭാരം വരുന്ന ശില്പങ്ങളാണ് പണി പൂര്‍ത്തിയായിരിക്കുന്നത്. വിവിധ ആശയങ്ങളെ സ്ഥാപിക്കുന്നതിന് തുല്യമാണ് ശില്പങ്ങള്‍ സ്ഥാപിക്കുന്നത്. അജയന്‍ വി. കാട്ടുങ്ങല്‍, സനുല്‍ കുട്ടന്‍, ഹര്‍ഷ വത്സന്‍, വി. സതീശന്‍, ഇ.ജി. ചിത്ര, എം.കെ ജോണ്‍സണ്‍ എന്നിവരാണ് ശില്പങ്ങളൊരുക്കിയത്. ശില്പങ്ങള്‍ കാലഘട്ടത്തെ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ തുറന്ന് വെക്കുമെന്നതില്‍ സംശയമില്ല.

അശ്വിന്‍ കുമാര്‍ ആര്‍

Tags: കോളേജ്cms college
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

നിര്‍ദ്ദിഷ്ട സ്‌റ്റേഡിയത്തിന്റെ രൂപരേഖ, നിര്‍ദ്ദിഷ്ട സ്‌റ്റേഡിയം സ്ഥലം സന്ദര്‍ശിക്കുന്ന കെസിഎ ഭാരവാഹികളും കോളേജ് അധികൃതരും
Sports

കോട്ടയവും ക്രിക്കറ്റ് കളിക്കും; സിഎംഎസ് കോളേജ് അധികൃതരും കെസിഎയും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു

Kerala

മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി

Kerala

വെള്ളാപ്പള്ളി കോളെജ് ഓഫ് എഞ്ചിനീയറിംഗ് അടിച്ചുതകര്‍ത്ത കേസില്‍ കോടതിയില്‍ കീഴടങ്ങിയതോടെ പ്രതിച്ഛായയ്‌ക്ക് മങ്ങലേറ്റ് ജെയ്ക് സി.തോമസ്

Ernakulam

കോളേജ് കാമ്പസില്‍ അലഞ്ഞുതിരിയുന്ന പശുവിനെ പുല്ലുകൊടുത്ത് വരുതിയിലാക്കി വില്‍പന; എറണാകുളം മെഡി.കോളജിലെ ഡ്രൈവര്‍ അറസ്റ്റില്‍

Kerala

വിദ്യാര്‍ത്ഥികള്‍ അലക്ഷ്യമായി പെരുമാറിയത് വേദനിപ്പിച്ചെന്ന് അപമാനിക്കെപ്പെട്ട അധ്യാപകന്‍ ; സംഭവം എറണാകുളം മഹാരാജാസ് കോളേജില്‍

പുതിയ വാര്‍ത്തകള്‍

മുസ്‌ലീം സമുദായത്തെ അവഗണിച്ചാല്‍ തിക്ത ഫലം നേരിടേണ്ടി വരും: സര്‍ക്കാരിനെ ഭീഷണിപ്പെടുത്തി ഉമര്‍ ഫൈസി മുക്കം

അണ്ണാമലൈ (ഇടത്ത്) 58 പേരുടെ മരണത്തിന് കാരണമായ കോയമ്പത്തൂര്‍ ബോംബ് സ്ഫോടനം ഉള്‍പ്പെടെ ആസൂത്രണം ചെയ്ത, കഴിഞ്ഞ 30 വര്‍ഷമായി ഒളിവിലായിരുന്നു, ഇപ്പോള്‍ തമിഴ്നാട് ഭീകരവാദ വിരുദ്ധ സെല്‍ അറസ്റ്റ് ചെയ്ത മൂന്ന് അല്‍ ഉമ്മ ഭീകരവാദികള്‍

കോയമ്പത്തൂര്‍ സ്ഫോടനക്കേസിലുള്‍പ്പെടെ പ്രതികള്‍;30 വര്‍ഷമായി ഒളിവില്‍; ആ മൂന്ന് അല്‍ ഉമ്മ ഭീകരരെ പൊക്കി തമിഴ്നാട് എടിഎസ്;നന്ദി പറഞ്ഞ് അണ്ണാമലൈ

നെടുമ്പാശേരി കൊക്കയ്ന്‍ കടത്ത് : ബ്രസീലിയന്‍ ദമ്പതികളുടെ വയറ്റില്‍ നിന്നും കണ്ടെടുത്തത് 1.67 കിലോ കൊക്കയ്ന്‍

തിരുവിതാംകൂര്‍, കൊച്ചിന്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകളില്‍ പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തു, തെരഞ്ഞെടുക്കപ്പെട്ടവര്‍ സി പി എം , സി പി ഐ പ്രതിനിധികള്‍

മന്ത്രി എ.കെ. ശശീന്ദ്രനെയും തോമസ് കെ. തോമസ് എംഎല്‍എയും അയോഗ്യരാക്കണമെന്ന് എന്‍സിപി ഔദ്യോഗിക വിഭാഗം

5 വയസുകാരിയടക്കം 7 കുട്ടികളെ പീഡിപ്പിച്ചു : പ്രതി റിയാസുൾ കരീമിനെ പോലീസ് സ്റ്റേഷനിൽ കയറി മർദ്ദിച്ച് കൊലപ്പെടുത്തി നാട്ടുകാർ

കോഴിക്കോട് – പാലക്കാട് ദേശീയപാതയില്‍ വാഹമാപകടം: 2 മരണം

രാമനവമി ദിനത്തില്‍ യോഗി ആദിത്യനാഥ് പെണ്‍കൂട്ടികളുടെ പാദപൂജ നടത്തുന്നു (നടുവില്‍) ശിവന്‍കുട്ടി (ഇടത്ത്)

ശിവന്‍കുട്ടിക്ക് പാദപൂജ ദുരാചാരം; ഇന്ത്യയിലെ കരുത്തനായ യോഗി ആദിത്യനാഥിന് പാദപൂജ എളിമയും ഗുരുത്വവും 

വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് യുവതിയെ പീഡിപ്പിച്ച വിരുതനെ പിടികൂടി

രാഹുൽ പ്രധാനമന്ത്രിയായാൽ കുഴപ്പങ്ങൾ ഉണ്ടാക്കുമെന്ന് വാദം : അതിന് അദ്ദേഹം പ്രധാനമന്ത്രിയാകുമോയെന്ന് നിങ്ങൾക്കറിയാമോയെന്ന് ബോംബെ ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies