Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം; യഥാര്‍ത്ഥ പ്രതികളെ തൊടാതെ പോലീസ്, സംഘർഷത്തിന് നേതൃത്വം നൽകിയത് സിപിഎം-കോൺഗ്രസ് ജില്ലാ നേതാക്കൾ

സംഘര്‍ഷങ്ങള്‍ക്കെല്ലാം പരസ്യമായി നേതൃത്വം നല്‍കിയത് സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റയും ജില്ലാ നേതാക്കളാണ്. ഇരു സംഘടനകളുടെയും പുറത്തു നിന്നെത്തിയ ഗൂണ്ടാ സംഘങ്ങളാണ് അക്രമം കാട്ടിയതെല്ലാം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2022, 12:58 pm IST
inKollam

ശാസ്താംകോട്ട: ദേവസ്വം ബോര്‍ഡ് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷവുമായി ബന്ധപ്പെട്ട് യഥാര്‍ത്ഥ പ്രതികളെ തൊടാതെ പോലീസ്. അറസ്റ്റ് നടക്കുന്നതായി പോലീസ് അവകാശപ്പെടുന്നെങ്കിലും കുറ്റക്കാര്‍ ഇപ്പോഴും സുരക്ഷിതരാണ്. ഇരുപതോളം പേരാണ് ഇതുവരെ അറസ്റ്റിലായത്. ഇവരെല്ലാം കോളേജിലെ വിദ്യാര്‍ഥികളാണ്. കലാപങ്ങളുടെ സൂത്രധാരന്മാര്‍ അടക്കമുള്ള യഥാര്‍ത്ഥ പ്രതികള്‍ ഇപ്പോഴും സുരക്ഷിതരായി വിലസുകയാണ്.

സംഘര്‍ഷങ്ങള്‍ക്കെല്ലാം പരസ്യമായി നേതൃത്വം നല്‍കിയത് സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റയും ജില്ലാ നേതാക്കളാണ്. ഇരു സംഘടനകളുടെയും പുറത്തു നിന്നെത്തിയ ഗൂണ്ടാ സംഘങ്ങളാണ് അക്രമം കാട്ടിയതെല്ലാം. ആഞ്ഞിലിമൂടിന് വടക്ക് ചിറ ഭാഗത്തുള്ള പാര്‍ട്ടി ക്രിമിനലുകളെ സിപിഎം രംഗത്തിറക്കിയപ്പോള്‍ അവരെ നേരിടാന്‍ കോണ്‍ഗ്രസുകള്‍ പോരുവഴി, മൈനാഗപ്പള്ളി പ്രദേശങ്ങളിലുള്ള എസ്ഡിപിഐ സംഘത്തിന്റെ സഹായം തേടി. തുടക്കത്തില്‍ പോലീസ് നിഷ്‌ക്രിയരായിരുന്നങ്കിലും സംഘര്‍ഷം കൈവിട്ടു പോകുന്ന ഘട്ടം എത്തിയപ്പോള്‍ പോലീസ് രംഗത്തിറങ്ങി. കൊല്ലം റൂറല്‍ എസ്പി കെ.ബി രവി ശാസ്താംകോട്ടയില്‍ കേന്ദ്രീകരിച്ച് നടപടികള്‍ക്ക് നേതൃത്വം നല്‍കി.

എന്നാല്‍ സംഘര്‍ഷത്തിന്റെ പേരില്‍ നടത്തിയ അറസ്റ്റ് എല്ലാം കോളേജ് വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചായിരുന്നു. ഇരു വിഭാഗത്തിലും പെട്ട കുഴപ്പക്കാരായ ക്രിമിനലുകളില്‍ ഒരാളെ പോലും ദിവസങ്ങള്‍ കഴിഞ്ഞിട്ടും പിടികൂടാന്‍ പോലീസ് തയ്യാറായിട്ടില്ല. ഇതിനെല്ലാം നേതൃത്വം നല്‍കി ജനപ്രതിനിധികള്‍ അടക്കമുള്ള സിപിഎം, കോണ്‍ഗ്രസ് നേതാക്കളെ ചോദ്യം ചെയ്യാന്‍ പോലും പോലിസ് വിളിപ്പിച്ചിട്ടില്ല.

സംഘര്‍ഷത്തെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിരിക്കുകയാണ്. കലാലയത്തെ സംഘര്‍ഷഭൂമിയാക്കിയ ക്രിമിനല്‍ സംഘത്തെയും മത തീവ്രവാദികളേയും അമര്‍ച്ച ചെയ്യാന്‍ പോലീസ് തയ്യാറാകത്തപക്ഷം തുടര്‍ന്നും വലിയ സംഘര്‍ഷങ്ങള്‍ക്കു വഴിയൊരുക്കുമെന്ന ആശങ്കയിലാണ് രക്ഷിതാക്കളും നാട്ടുകാരും. സംഘര്‍ഷങ്ങളുടെ തുടക്കം ജംഗ്ഷന് വടക്കുള്ള ബാര്‍ ഹോട്ടലിലായിരുന്നു. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിലെ വിജയം ആഘോഷിക്കാന്‍ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് സംഘം ബാറില്‍ ഒത്തുകൂടി. പിന്നാലെ ബാറിലെത്തിയ ഡിവൈഎഫ്‌ഐ സംഘം ഇവരുമായി വാക്കേറ്റവും കയ്യാങ്കളിയുമായി. ഇരു കൂട്ടരും ബാറിന് മുന്നില്‍ ഏറ്റുമുട്ടുന്നതിനിടെ രണ്ട് കെസ്‌യുകാര്‍ക്കും ഒരു യൂത്ത് കോണ്‍ഗ്രസുകാരനും പരിക്കേറ്റു.

ഇതിന്റെ തുടര്‍ച്ചയായി അടുത്ത ദിവസം കോളേജില്‍ കോളേജില്‍ സംഘര്‍ഷം ഉടലെടുത്തു. എസ്എഫ്‌ഐ-കെഎസ്‌യു സംഘം അടി തുടങ്ങിയതോടെ പുറത്തു നിന്നും ക്രിമിനല്‍ സംഘം ഇരച്ചു കയറി കൂട്ടത്തല്ലായി.

Tags: KSUDevaswom BoardSFIsasthamkotta
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

Kerala

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

Kerala

പാറ്റയില്ലാതെ എന്ത് എസ്എഫ്‌ഐ, എന്ത് വിദ്യാര്‍ത്ഥി യൂണിയന്‍! വി സിയോടു പോരടിക്കാനും പാറ്റ മുന്നില്‍ വേണം

Kerala

എം ജി സര്‍വകലാശാലയില്‍ പാറ്റ ചിത്രമുളള ഫ്‌ലക്‌സ്, രാഷ്‌ട്രീയം പറ്റില്ലെന്ന് വിസി, പഠനം ‘കുള’ മാക്കുന്ന രീതി തുടര്‍ന്ന് കൂടുതല്‍ ഫ്‌ലക്‌സുമായി എസ്എഫ്‌ഐ

പുതിയ വാര്‍ത്തകള്‍

‘അത് ഖാർഗെക്ക് കസേര നൽകാൻ പറഞ്ഞതാണ്’ ന്യായീകരണവുമായി കോൺഗ്രസ്, ‘ഇല്ലെങ്കിൽ പിള്ളേച്ചൻ കള്ളം പറയുകയാണെന്ന് ധരിച്ചേനെ’ എന്ന് സോഷ്യൽ മീഡിയ

മമതയുടെ അടുത്ത അനുയായിയും ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

വെറും പത്തുമിനുട്ടില്‍ ചെറുപ്പമാകാന്‍ ഒരു വിദ്യ

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

ചുളിവുകളും ഏജ് സ്പോട്ടും അകറ്റി യുവത്വം നില നിർത്താൻ വീട്ടിൽ തന്നെ ഇത് ശീലമാക്കൂ

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.