Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം; യഥാര്‍ത്ഥ പ്രതികളെ തൊടാതെ പോലീസ്, സംഘർഷത്തിന് നേതൃത്വം നൽകിയത് സിപിഎം-കോൺഗ്രസ് ജില്ലാ നേതാക്കൾ

സംഘര്‍ഷങ്ങള്‍ക്കെല്ലാം പരസ്യമായി നേതൃത്വം നല്‍കിയത് സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റയും ജില്ലാ നേതാക്കളാണ്. ഇരു സംഘടനകളുടെയും പുറത്തു നിന്നെത്തിയ ഗൂണ്ടാ സംഘങ്ങളാണ് അക്രമം കാട്ടിയതെല്ലാം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2022, 12:58 pm IST
in Kollam

ശാസ്താംകോട്ട: ദേവസ്വം ബോര്‍ഡ് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷവുമായി ബന്ധപ്പെട്ട് യഥാര്‍ത്ഥ പ്രതികളെ തൊടാതെ പോലീസ്. അറസ്റ്റ് നടക്കുന്നതായി പോലീസ് അവകാശപ്പെടുന്നെങ്കിലും കുറ്റക്കാര്‍ ഇപ്പോഴും സുരക്ഷിതരാണ്. ഇരുപതോളം പേരാണ് ഇതുവരെ അറസ്റ്റിലായത്. ഇവരെല്ലാം കോളേജിലെ വിദ്യാര്‍ഥികളാണ്. കലാപങ്ങളുടെ സൂത്രധാരന്മാര്‍ അടക്കമുള്ള യഥാര്‍ത്ഥ പ്രതികള്‍ ഇപ്പോഴും സുരക്ഷിതരായി വിലസുകയാണ്.

സംഘര്‍ഷങ്ങള്‍ക്കെല്ലാം പരസ്യമായി നേതൃത്വം നല്‍കിയത് സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റയും ജില്ലാ നേതാക്കളാണ്. ഇരു സംഘടനകളുടെയും പുറത്തു നിന്നെത്തിയ ഗൂണ്ടാ സംഘങ്ങളാണ് അക്രമം കാട്ടിയതെല്ലാം. ആഞ്ഞിലിമൂടിന് വടക്ക് ചിറ ഭാഗത്തുള്ള പാര്‍ട്ടി ക്രിമിനലുകളെ സിപിഎം രംഗത്തിറക്കിയപ്പോള്‍ അവരെ നേരിടാന്‍ കോണ്‍ഗ്രസുകള്‍ പോരുവഴി, മൈനാഗപ്പള്ളി പ്രദേശങ്ങളിലുള്ള എസ്ഡിപിഐ സംഘത്തിന്റെ സഹായം തേടി. തുടക്കത്തില്‍ പോലീസ് നിഷ്‌ക്രിയരായിരുന്നങ്കിലും സംഘര്‍ഷം കൈവിട്ടു പോകുന്ന ഘട്ടം എത്തിയപ്പോള്‍ പോലീസ് രംഗത്തിറങ്ങി. കൊല്ലം റൂറല്‍ എസ്പി കെ.ബി രവി ശാസ്താംകോട്ടയില്‍ കേന്ദ്രീകരിച്ച് നടപടികള്‍ക്ക് നേതൃത്വം നല്‍കി.

എന്നാല്‍ സംഘര്‍ഷത്തിന്റെ പേരില്‍ നടത്തിയ അറസ്റ്റ് എല്ലാം കോളേജ് വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചായിരുന്നു. ഇരു വിഭാഗത്തിലും പെട്ട കുഴപ്പക്കാരായ ക്രിമിനലുകളില്‍ ഒരാളെ പോലും ദിവസങ്ങള്‍ കഴിഞ്ഞിട്ടും പിടികൂടാന്‍ പോലീസ് തയ്യാറായിട്ടില്ല. ഇതിനെല്ലാം നേതൃത്വം നല്‍കി ജനപ്രതിനിധികള്‍ അടക്കമുള്ള സിപിഎം, കോണ്‍ഗ്രസ് നേതാക്കളെ ചോദ്യം ചെയ്യാന്‍ പോലും പോലിസ് വിളിപ്പിച്ചിട്ടില്ല.

സംഘര്‍ഷത്തെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിരിക്കുകയാണ്. കലാലയത്തെ സംഘര്‍ഷഭൂമിയാക്കിയ ക്രിമിനല്‍ സംഘത്തെയും മത തീവ്രവാദികളേയും അമര്‍ച്ച ചെയ്യാന്‍ പോലീസ് തയ്യാറാകത്തപക്ഷം തുടര്‍ന്നും വലിയ സംഘര്‍ഷങ്ങള്‍ക്കു വഴിയൊരുക്കുമെന്ന ആശങ്കയിലാണ് രക്ഷിതാക്കളും നാട്ടുകാരും. സംഘര്‍ഷങ്ങളുടെ തുടക്കം ജംഗ്ഷന് വടക്കുള്ള ബാര്‍ ഹോട്ടലിലായിരുന്നു. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിലെ വിജയം ആഘോഷിക്കാന്‍ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് സംഘം ബാറില്‍ ഒത്തുകൂടി. പിന്നാലെ ബാറിലെത്തിയ ഡിവൈഎഫ്‌ഐ സംഘം ഇവരുമായി വാക്കേറ്റവും കയ്യാങ്കളിയുമായി. ഇരു കൂട്ടരും ബാറിന് മുന്നില്‍ ഏറ്റുമുട്ടുന്നതിനിടെ രണ്ട് കെസ്‌യുകാര്‍ക്കും ഒരു യൂത്ത് കോണ്‍ഗ്രസുകാരനും പരിക്കേറ്റു.

ഇതിന്റെ തുടര്‍ച്ചയായി അടുത്ത ദിവസം കോളേജില്‍ കോളേജില്‍ സംഘര്‍ഷം ഉടലെടുത്തു. എസ്എഫ്‌ഐ-കെഎസ്‌യു സംഘം അടി തുടങ്ങിയതോടെ പുറത്തു നിന്നും ക്രിമിനല്‍ സംഘം ഇരച്ചു കയറി കൂട്ടത്തല്ലായി.

Tags: KSUDevaswom BoardSFIsasthamkotta
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

Kerala

പഞ്ചായത്തിന്റെ പണം തട്ടിയ ഡിവൈഎഫ്‌ഐ നേതാവ് റിമാന്‍ഡില്‍; മുതിര്‍ന്ന നേതാക്കളിലേക്കും അന്വേഷണം നീളും

Kerala

സെക്രട്ടേറിയറ്റ് മാർച്ചിൽ ബ്ലേഡുകൾ കൊണ്ടുവന്നത് എസ്‌എഫ്‌ഐ; ഒരാൾ പിടിയിൽ, അൽ അമീൻ പിടിയിലായത് കാട്ടക്കടയിൽ നിന്നും

Kerala

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.