Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മരുമകന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്നതും കാത്ത് ഇന്‍ഫോസിസ് നാരായണമൂര്‍ത്തിയും സുധാമൂര്‍ത്തിയും-വരുമോ കീര്‍ത്തിസ്പര്‍ശം വീണ്ടും?

റിഷി സുനാക് എന്ന ഇന്ത്യന്‍ വംശജന്‍ ബ്രിട്ടന്റെ പ്രധാനമന്ത്രിയായി അവരോധിക്കപ്പെടുന്നതും കാത്ത് ഇന്ത്യയില്‍ രണ്ട് പേരുണ്ട്. ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയും ഭാര്യ സുധാ നാരായണമൂര്‍ത്തിയും. ഇവരുടെ മകള്‍ അക്ഷത മൂര്‍ത്തിയുടെ ഭര്‍ത്താവാണ് റിഷി സുനാക്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2022, 10:22 pm IST
in India

ലണ്ടന്‍:ഒരു വാല്‍നക്ഷത്രം പോലെ  ബ്രിട്ടനിലെ രാഷ്‌ട്രീയത്തില്‍ ഉദിച്ചുയരുകയായിരുന്നു റിഷി സുനാക് എന്ന ഇന്ത്യന്‍ വംശജന്‍. വെറും 41ാം വയസ്സിലേക്കെത്തുമ്പോള്‍ വലിയൊരു രാഷ്‌ട്രീയസൗഭാഗ്യത്തിന്റെ വക്കില്‍ നില്‍ക്കുകയാണ് റിഷി സുനാക്.

 ഇപ്പോഴത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കോവിഡ് കാലത്ത് പ്രൊട്ടോക്കോള്‍ ലംഘിച്ച്  ഔദ്യോഗിക വസതിയില്‍ ആഘോഷപാര്‍ട്ടികള്‍ നടത്തിയതിന്റെ പേരില്‍   സ്ഥാനമൊഴിയേണ്ടി വന്നാല്‍  നാളെ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാന്‍ ഏറ്റവും കൂടുതല്‍ സാധ്യത ഇപ്പോള്‍ കല്‍പിക്കപ്പെടുന്ന രാഷ്‌ട്രീയ നേതാവാണ് റിഷി സുനാക്.  വെറും 2014ല്‍ മാത്രം രാഷ്‌ട്രീയത്തില്‍ എത്തിയ സുനാക് 2020ല്‍ ബ്രിട്ടന്റെ ധനമന്ത്രിയായി. 

ഇദ്ദേഹം പ്രധാനമന്ത്രിയായി അവരോധിക്കപ്പെടുന്നതും കാത്ത് ഇന്ത്യയില്‍ രണ്ട് പേരുണ്ട്. ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയും ഭാര്യ സുധാ നാരായണമൂര്‍ത്തിയും. ഇവരുടെ മകള്‍ അക്ഷത മൂര്‍ത്തിയുടെ ഭര്‍ത്താവാണ് റിഷി സുനാക്. കൃത്യമായി പറഞ്ഞാല്‍ നാരായണ മൂര്‍ത്തിയുടെ മരുമകന്‍. ജീവിതത്തില്‍ ഒരിക്കല്‍ ഇന്‍ഫോസിസ് സ്ഥാപകന്‍ എന്ന നിലയില്‍ നാരായണമൂര്‍ത്തിയും കുട്ടികള്‍ക്കുള്ള പുസ്തകങ്ങള്‍ എഴുതുന്ന എഴുത്തുകാരി എന്ന നിലയില്‍ സുധാമൂര്‍ത്തിയും കീര്‍ത്തിയുടെ കൊടുമുടിയില്‍ എത്തിയ വ്യക്തികളാണ്. ഇപ്പോള്‍ മരുമകന്റെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി സ്ഥാനാരോഹണം ഉണ്ടായാല്‍ ഇവരുടെ ജീവിതത്തിലേക്ക് കീര്‍ത്തിയുടെ രശ്മികള്‍ ഒരിക്കല്‍ കൂടി എത്തിച്ചേരും.  

ടോറി നേതാക്കള്‍ ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയായി 100 ശതമാനം മാര്‍ക്കും നല്‍കുന്നത് റിഷി സുനാകിനാണ്. ബ്രിട്ടന്റെ ഖജനാവ് കാക്കുന്ന ചാന്‍സലര്‍ പദവിയും റിഷി സുനാകിനായതിനാല്‍ ഇദ്ദേഹം തന്നെയാണ് ഇപ്പോഴത്തെ മന്ത്രിസഭയില്‍ രണ്ടാമന്‍. സാമ്പത്തിക കാര്യങ്ങള്‍ അച്ചടക്കത്തോടെ നിര്‍വ്വഹിക്കുന്ന നേതാവ് എന്ന നിലയില്‍ ഇദ്ദേഹത്തിന് നല്ല മതിപ്പ് ബ്രിട്ടനില്‍ ഉണ്ട്. പ്രധാനമന്ത്രിപദത്തിലെത്തിയാല്‍ ആ പദവി വഹിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍ കൂടിയാകും നാരായണമൂര്‍ത്തിയുടെയും സുധാമൂര്‍ത്തിയുടെയും മരുമകന്‍. മാധ്യമങ്ങളില്‍ നിന്നും അകന്നുകഴിയാനിഷ്ടപ്പെടുന്ന ഇദ്ദേഹം മദ്യപിക്കുകയില്ലെന്നതും ഇതുവരെ വിവാദങ്ങളിലൊന്നും ഉള്‍പ്പെട്ടിട്ടില്ലെന്നതും ഇദ്ദേഹത്തിന് ക്ലീന്‍ പ്രതിച്ഛായയാണ് ബ്രിട്ടീഷുകാര്‍ക്കിടയില്‍ നല്‍കുന്നത്.  റിഷി സുനാകിനെതിരെ ആകെ ഉണ്ടായിട്ടുള്ളത് ഒരൊറ്റ ആരോപണം മാത്രമാണ്. അത് വരുമാനം പൂര്‍ണ്ണമായും വെളിപ്പെടുത്തിയില്ല എന്ന ആരോപണമാണ്. റിഷി സുനാകിന്റെ മുഴുവന്‍ വരുമാനവും വെളിപ്പെടുത്തിയാല്‍ അയാള്‍ ബ്രിട്ടീഷ് രാജ്ഞിയേക്കാള്‍ സമ്പന്നനാകും എന്നാണ് കണക്കുകള്‍. എലിസബത്ത് രാജ്ഞിയുടെ ആകെ സ്വത്ത് 3,400 കോടിയാണെങ്കില്‍ റിഷി സുനാകിന്‍റേത് 4,200 കോടിയോളം വരും. ഇത് ഭാര്യ അക്ഷതമൂര്‍ത്തിയുടെ കയ്യിലുള്ള ഇന്‍ഫോസിസ് ഓഹരികളുടെ വില കൂടി കൂട്ടുമ്പോഴാണ് റിഷിയുടെ സ്വത്ത് ഇത്രയും വലുതാവുക എന്നതിനാല്‍ തല്‍ക്കാലം വിവാദം ഒഴിഞ്ഞുപോയിട്ടുണ്ട്. 

ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദവും യുഎസിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്ന് എംബിഎയും നേടി. നിക്ഷേപരംഗത്തെ വിദഗ്ധനും കൂടിയാണ് റിഷി സുനാക്.

Tags: ഋഷി സുനക്അക്ഷത മൂര്‍ത്തിlifeസന്ദര്‍ശനംബ്രിട്ടീഷ്നാരായണമൂര്‍ത്തിസുധാമൂര്‍ത്തിson-in-lawഎന്‍.ആര്‍ നാരായണമൂര്‍ത്തിboris johnson
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സ്വർണ്ണ ഉടുപ്പിട്ട് , സ്വർണ്ണപാത്രങ്ങളിൽ ആഹാരം കഴിക്കുന്ന ഒരു വയസുകാരി ; ദുബായിലെ കോടീശ്വരൻ സതീഷ് സാംപാൽ മകൾക്കായി ഒരുക്കിയിരിക്കുന്നത്

Samskriti

സാക്ഷാത്കാരം

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

കോടീശ്വരിയായ വൃദ്ധയെ തീക്കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ സഹോദരീ പുത്രന് ജീവപര്യന്തം

Samskriti

ആത്മീയത എന്ന ആന്തരിക യാത്ര

പുതിയ വാര്‍ത്തകള്‍

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.