Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കുടുംബശ്രീ മുഖാന്തരം തുടങ്ങിയ ഭക്ഷണശാലകള്‍ പ്രതിസന്ധിയില്‍; നിലനില്‍പ്പ് ഭീഷണിയില്‍ കൊല്ലത്തെ ജനകീയ ഹോട്ടലുകള്‍

നിത്യേന പച്ചക്കറിക്കും പലചരക്കിനും വിലകൂടിയാല്‍ ജനകീയ ഹോട്ടലുകളുടെ നടത്തിപ്പ് അവതാളത്തിലാകും. കുടുംബശ്രീ സിഡിഎസിനാണ് നടത്തിപ്പ് ചുമതല. നൂറുകണക്കിന് കുടുംബശ്രീ അംഗങ്ങളുടെ തൊഴിലിടം കൂടിയാണിന്ന് ജനകീയ ഹോട്ടലുകള്‍. 20 രൂപയ്‌ക്ക് ഊണ് കൊടുക്കുന്ന ഹോട്ടലില്‍ ഒരു ഊണിന് കുടുംബശ്രീ ജില്ലാമിഷന്‍ 10 രൂപ വീതമാണ് അനുവദിക്കുക. കെട്ടിടം, വെള്ളം, വൈദ്യുതി അതത് തദ്ദേശസ്ഥാപനങ്ങള്‍ വകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2022, 04:14 pm IST
in Kollam

കൊല്ലം: വിശപ്പുരഹിതകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തുടങ്ങിയ ജനകീയ ഹോട്ടലുകള്‍ നിലനില്‍പ്പിനായി കേഴുന്നു. കുടുംബശ്രീ മുഖാന്തരം തുടങ്ങിയ ഹോട്ടലുകളാണിവ.

നിത്യേന പച്ചക്കറിക്കും പലചരക്കിനും വിലകൂടിയാല്‍ ജനകീയ ഹോട്ടലുകളുടെ നടത്തിപ്പ് അവതാളത്തിലാകും. കുടുംബശ്രീ സിഡിഎസിനാണ് നടത്തിപ്പ് ചുമതല. നൂറുകണക്കിന് കുടുംബശ്രീ അംഗങ്ങളുടെ തൊഴിലിടം കൂടിയാണിന്ന് ജനകീയ ഹോട്ടലുകള്‍. 20 രൂപയ്‌ക്ക് ഊണ് കൊടുക്കുന്ന ഹോട്ടലില്‍ ഒരു ഊണിന് കുടുംബശ്രീ ജില്ലാമിഷന്‍ 10 രൂപ വീതമാണ് അനുവദിക്കുക. കെട്ടിടം, വെള്ളം, വൈദ്യുതി അതത് തദ്ദേശസ്ഥാപനങ്ങള്‍ വകയാണ്.

സിവില്‍ സപ്ലൈസ് മുഖേന 10.90 രൂപ പ്രകാരം അരിയും അനുവദിച്ചിട്ടുണ്ട്. എന്നാല്‍, സിവില്‍സപ്ലൈസില്‍നിന്ന് മിക്കവരും അരി വാങ്ങിക്കാറില്ല. കൂടുതല്‍ ചോറ് വയ്‌ക്കുമ്പോള്‍ വേവ് ശരിയാകില്ലെന്നാണ് നടത്തിപ്പുകാര്‍ പറയുന്നത്. 3335 രൂപ നിരക്കിലുള്ള മറ്റ് അരി ഉപയോഗിച്ചാണ് ചോറുണ്ടാക്കുന്നത്. അടുക്കളയില്‍ സ്‌പെഷ്യലായുണ്ടാക്കുന്ന വിഭവങ്ങളിലൂടെയാണിപ്പോള്‍ പച്ചക്കറിയിലെ നഷ്ടം നികത്തുന്നത്.

മീന്‍ പൊരിച്ചതും കോഴിക്കറിയും മറ്റു സ്‌പെഷ്യലുമാണ് ജനകീയ ഹോട്ടലുകളെ പിടിച്ചുനിര്‍ത്തുന്നത്. പ്രദേശികമായി പച്ചക്കറി ഉത്പാദനം കൂടുകയും പുറമേനിന്നുമെത്തുന്ന പച്ചക്കറിവില നിയന്ത്രിക്കാനും ഇടപെടലുണ്ടായാല്‍ മാത്രമേ ജനകീയ ഹോട്ടുലകള്‍ക്ക് പിടിച്ചുനില്‍ക്കാനാകൂ.

തുടക്കത്തില്‍ നൂറില്‍ത്താഴെ ആളുകളാണ് ഊണിനെത്തിയത്. ഇന്ന് അത് ഓരോ കേന്ദ്രങ്ങളിലും ഇരുന്നൂറിന് മുകളിലായി. 20 രൂപയ്‌ക്ക് സുഭിക്ഷമായി ഭക്ഷണമെന്നതാണ് ജനകീയഹോട്ടലുകളുടെ ആകര്‍ഷണം. ജനകീയ ഹോട്ടലുകളിലെ ഏകീകൃത രുചിയും ഗുണനിലവാരവും ഇതിന് കാരണമായി.

കൂട്ടുകറി അല്ലെങ്കില്‍ അവിയല്‍, സാമ്പാര്‍, അച്ചാര്‍ അടങ്ങിയതാണ് ഭക്ഷണം. സാമ്പാറിലെ കഷണങ്ങളാകേണ്ട പച്ചക്കറികള്‍ക്കെല്ലാം തീവിലയാണ്. പച്ചക്കറിയുടെയും പലചരക്ക് സാധനങ്ങളുടെയും വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സംവിധാനവുമില്ല. പച്ചക്കറിയുടെയും മറ്റ് സാധനങ്ങളുടെയും വില കൂടിയതോടെ ജനകീയ ഹോട്ടലുകളില്‍ തിരക്കേറി. ഊണുകഴിച്ച് പോകുമ്പോള്‍ പൊതിച്ചോറ് വാങ്ങുന്നവരുടെ എണ്ണവും കൂടി. ജനങ്ങള്‍ മറ്റ് ഹോട്ടലുകളെ ഉപേക്ഷിച്ച് ജനകീയ ഹോട്ടലുകളെ ആശ്രയിച്ചു തുടങ്ങി.

Tags: Kudumbasreekollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം
Kerala

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

Kerala

ആറാം ക്ലാസുകാരനോട് കണ്ണില്ലാത്ത ക്രൂരത; 500 രൂപ മോഷ്ടിച്ചുവെന്നാരോപിച്ച് തലകീഴായി കെട്ടിത്തൂക്കാൻ ശ്രമം, രണ്ടു പേർ കസ്റ്റഡിയിൽ

പത്തനാപുരം ഗാന്ധിഭവനിലെ ഒരുവര്‍ഷം നീളുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍വഹിക്കുന്നു
Kerala

ഗാന്ധിഭവന്‍ രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഗവര്‍ണര്‍ തുടക്കം കുറിച്ചു

Kerala

വിവാഹശേഷം ദമ്പതികള്‍ പോയത് വഴിയാത്രക്കാരുടെ ദാഹം അകറ്റാന്‍; വേറിട്ട കാഴ്ച വഴിയാത്രക്കാര്‍ക്ക് കൗതുകമായി

Kerala

കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

ആത്മസാക്ഷാത്കാരം എന്നതിന്റെ അര്‍ത്ഥമെന്താണ്?

ചിലന്തിവിഷത്തിനു ചികിത്സയുള്ള അമ്പലം

വിശ്വഗുരുവിനെ തേടി

ടെസ്റ്റ് റാങ്കിങ്: ഒന്നാമന്‍ ബുംറ തന്നെ

ആഞ്ചെലോട്ടി ഒഴിവാക്കിയ ഒന്നാന്തരം ബ്രസീലിയന്‍മാര്‍

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു, ലക്ഷ്യ, ശ്രീകാന്ത് പ്രീക്വാര്‍ട്ടറില്‍

ഐപിഎല്‍: മാറിമറിയുന്ന ആവേശക്കാഴ്‌ച്ച

ബെംഗളൂരുവില്‍ നടന്ന മെക്കോ മെറിറ്റസ് കപ്പ് ഒന്നാം റൗണ്ടിന് ശേഷം ട്രോഫികളുമായി റായോ റേസിങിന്റെ അഥര്‍വ, കിയാന്‍ ഷാ, ആരവ് എന്നിവര്‍

മെക്കോ മെറിറ്റസ് കപ്പ്: റയോ റേസിങിന് ഇരട്ട നേട്ടം

2026 ഫിബ അണ്ടര്‍-18 ഏഷ്യാ കപ്പ് അഹമ്മദാബാദില്‍; ഭാരതം വേദിയാകുന്നത് മൂന്നാം തവണ

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.