Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിരഹ ദു:ഖത്താല്‍ ഉള്‍വലിഞ്ഞുപോയ ഗായിക ചിത്രയെ വീണ്ടും പൊതുവേദികളിലേക്ക് നയിച്ചത് ലതയുടെ ഉപദേശം

മലയാളത്തിന്റെ വാനമ്പാടിയായ കെ.എസ്. ചിത്രയ്‌ക്ക് ഒരു തരത്തില്‍ പുനര്‍ജന്മം നല്‍കിയതില്‍ ലതാ മങ്കേഷ്കറിന് വലിയൊരു പങ്കുണ്ട്. മകള്‍ നന്ദനയുടെ വേര്‍പാടിന് ശേഷം ഇനി പൊതുചടങ്ങുകളെല്ലാം ഉപേക്ഷിച്ച് വീട്ടില്‍ തന്നെ ഉള്‍വലിഞ്ഞ് ശിഷ്ടകാലം കഴിച്ചുകൂട്ടാം എന്ന തീരുമാനത്തിലായിരുന്നു ചിത്ര. മാസങ്ങളോളം ആരെയും വിളിക്കാതെയും കാണാതെയും കഴിച്ചുകൂട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2022, 04:31 pm IST
inIndia

തിരുവനന്തപുരം: മലയാളത്തിന്റെ വാനമ്പാടിയായ കെ.എസ്. ചിത്രയ്‌ക്ക് ഒരു തരത്തില്‍ പുനര്‍ജന്മം നല്‍കിയതില്‍ ലതാ മങ്കേഷ്കറിന് വലിയൊരു പങ്കുണ്ട്. മകള്‍ നന്ദനയുടെ വേര്‍പാടിന് ശേഷം ഇനി പൊതുചടങ്ങുകളെല്ലാം ഉപേക്ഷിച്ച് വീട്ടില്‍ തന്നെ ഉള്‍വലിഞ്ഞ് ശിഷ്ടകാലം കഴിച്ചുകൂട്ടാം എന്ന തീരുമാനത്തിലായിരുന്നു ചിത്ര. മാസങ്ങളോളം ആരെയും വിളിക്കാതെയും കാണാതെയും കഴിച്ചുകൂട്ടി.  

അതിനിടെ ഹൈദരാബാദിലെ ഒരു സംഘടന ലതാ മങ്കേഷ്കറുടെ പേരിലുള്ള ഒരു അവാര്‍ഡ് കെ.എസ്. ചിത്രയ്‌ക്ക്നല്‍കാന്‍ തീരുമാനിച്ചു. ഇത്തരം പൊതുച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ വരികയില്ലെന്ന് ചിത്ര സംഘാടകരെ അറിയിച്ചു. പിറ്റേന്ന് ലതാജിയുടെ ഫോണ്‍ ചിത്രയെ തേടിയെത്തി.

അവരുടെ ഉപദേശമാണ് ചിത്രയെ വീണ്ടും പൊതുവേദിയിലെത്തിച്ചത്. “ചിത്രയുടെ ദുഖം മനസ്സിലാക്കുന്നു. പക്ഷെ അതുമാത്രം ഓര്‍ത്ത് വിഷമിച്ച് വീട്ടിലിക്കുന്നത് ശരിയല്ല എന്നാണ് എന്റെ ഉപദേശം. ഈ അവാര്‍ഡ് ചിത്ര തന്നെ നേരിട്ട് ചെന്ന് വാങ്ങണം”. അവരുടെ ഈ ഉപദേശം ചിത്രയെ തെല്ലൊന്നുമല്ല മാറ്റിമറിച്ചത്. ഉപദേശമനുസരിച്ച് ചിത്ര മകളുടെ ദുഖം മൂലം ഉള്‍വലിഞ്ഞുള്ള ജീവിതരീതി അവസാനിപ്പിച്ച് വീണ്ടും പൊതുവേദിയിലേക്കിറങ്ങി. ലതയുടെ പേരിലുള്ള അവാര്‍ഡ് ഏറ്റുവാങ്ങി.  

ലതാ മങ്കേഷ്കറുമായി കണ്ടുമുട്ടിയ ഒട്ടേറെ ധന്യമുഹൂര്‍ത്തങ്ങള്‍ ചിത്രയുടെ ജീവിതത്തിലുണ്ട്. അതിലൊന്ന് ലതയുടെ എണ്‍പതാം പിറന്നാളിനോട് അനുബന്ധിച്ച് പുറത്തിറക്കിയ ആല്‍ബത്തിലെ ചിത്രയുടെ പാട്ട് കേട്ട് ലത നേരിട്ട് ഫോണ്‍ വിളിച്ച് അഭിനന്ദനമറിയിച്ച സംഭവമാണ്. നേരത്തെ എസ്പി ബാലസുബ്രഹ്മണ്യമാണ് ചിത്രയെ ലതാ മങ്കേഷ്കറിന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയത്.  

പിന്നീട് ലതാ മങ്കേഷ്കറുടെ 75ാം പിറന്നാളിന് മുംബൈയില്‍വെച്ച് നടന്ന പരിപാടിയില്‍ ഉദ്ഘാടന ഗാനം ആലപിച്ചതുതന്നെ ചിത്രയാണ്. ലതാജി അന്ന് സദസ്സിന്റെ മുന്‍ നിരയില്‍ തന്നെയുണ്ടായിരുന്നു. പേടി തോന്നിയെങ്കിലും ചിത്ര പാടി. ലതയുടെ രണ്ട് ഗാനങ്ങള്‍- ‘ രസിക് ബല്ലാ’, ‘രുലാ കെ ഗയാ സപ്നാ.” എന്നിങ്ങനെ രണ്ട് ഗാനങ്ങള്‍. അന്നും ലത ചിത്രയെ അനുഗ്രഹിച്ചു. 

Tags: Musicചിത്രഎസ്.പി. ബാലസുബ്രഹ്മണ്യംലതാ മങ്കേഷ്കര്‍ഭാരതീയ സംഗീതം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

Entertainment

പ്രണയവും സൗഹൃദവും യാത്രകളുമായി “ആരോ ആരോ”; ദുൽഖർ സൽമാൻ- പൂജ ഹെഗ്ഡെ ചിത്രം “ശ്രീ ശ്രീ” യിലെ ആദ്യ ഗാനം പുറത്ത്

Entertainment

മകരപ്പൊന്ന് വീഡിയോ ആല്‍ബത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു

New Release

തളിരോമലേ;ചിത്രയുടെ ആലാപനത്തിൽ തുടക്കം വീഡിയോ എത്തി

Entertainment

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ലെ ‘ഹൗസ് ഹസ്ബൻഡ്’ ലിറിക് വീഡിയോ പുറത്ത്

പുതിയ വാര്‍ത്തകള്‍

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.