Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചിരട്ട പാഴ്‌വസ്തുവല്ല; ഇന്ദ്രജാലം തീര്‍ത്ത് ബദറുദ്ദീന്‍

ചിരട്ടകള്‍ മാത്രമല്ല കരിങ്കല്ലു പോലും ചെത്തിമിനുക്കി ജീവന്‍ തുടിക്കുന്ന കലാമൂല്യമുള്ള ശില്‍പ്പങ്ങളാക്കി മാറ്റുന്ന തിരക്കിലാണിദ്ദേഹമിപ്പോള്‍. മാസങ്ങള്‍ നീളുന്ന പരിശ്രമത്തിലാണ് വ്യത്യസ്തങ്ങളായ സൃഷ്ടികള്‍ ബദറുദ്ദീന്‍ ഉണ്ടാക്കുന്നത്.

Janmabhumi Online by Janmabhumi Online
Jan 21, 2022, 05:15 pm IST
in Environment
FacebookTwitterWhatsAppTelegramLinkedinEmail

പാലക്കാട്: മറ്റുള്ളവര്‍ക്ക് കേവലം പാഴ്വസ്തുവായിട്ടുള്ള ചിരട്ടകളെ ജീവനുതുല്യം സ്നേഹിക്കുകയാണ് ബദറുദ്ദീന്‍ എന്ന ഓട്ടോക്കാരന്‍. ചിരട്ടകളിലൂടെ നഷ്ടപ്പെട്ടുപോയ തന്റെ കലാജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണിദ്ദേഹമിപ്പോള്‍. ഉപയോഗശൂന്യമായി വലിച്ചെറിയുന്ന ചിരട്ടകളെ കലാമൂല്യമുള്ള വസ്തുക്കളായി മാറ്റം വരുത്തുകയാണ് ഈ കലാകാരന്‍. ഓട്ടോ ട്രിപ്പിനിടയില്‍ കിട്ടുന്ന ഒഴിവുസമയങ്ങളിലും രാത്രികളുമാണ് കലാരചനക്കായി ചിലവഴിക്കുന്നത്.  

മൂന്നുവര്‍ഷം മുന്‍പ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനുവേണ്ടി ഈ കലാകാരന്‍ ആറ് അടി ഉയരത്തില്‍ ചിരട്ട മാത്രമുപയോഗിച്ച് ഒരു നര്‍ത്തകീശില്‍പ്പം ഏറെക്കുറെ പൂര്‍ത്തിയാക്കിയതായിരുന്നു. എന്നാല്‍ പ്രളയക്കെടുതിയില്‍ വീട് തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്താല്‍ എല്ലാ പ്രതീക്ഷകളും തകിടം മറിഞ്ഞതോടെ ബദറുദ്ദീന്‍ കുറേക്കാലത്തേക്ക് കലാജീവിതത്തില്‍ നിന്നുതന്നെ വിട്ടുനിന്നു. എങ്കിലും അധികനാളത് തുടര്‍ന്നില്ല.

ചിരട്ടകള്‍ മാത്രമല്ല കരിങ്കല്ലു പോലും ചെത്തിമിനുക്കി ജീവന്‍ തുടിക്കുന്ന കലാമൂല്യമുള്ള ശില്‍പ്പങ്ങളാക്കി മാറ്റുന്ന തിരക്കിലാണിദ്ദേഹമിപ്പോള്‍. മാസങ്ങള്‍ നീളുന്ന പരിശ്രമത്തിലാണ് വ്യത്യസ്തങ്ങളായ സൃഷ്ടികള്‍ ബദറുദ്ദീന്‍ ഉണ്ടാക്കുന്നത്. ശില്പങ്ങളില്‍ ഇനാമല്‍ പെയിന്റിങും വാര്‍ണിഷും നല്‍കി കൂടുതല്‍ മികവുറ്റതാക്കാനും ഈ കലാകാരന്‍ മറക്കാറില്ല. ട്യൂബ് പേന, ഫ്ളൂട്ട്, വയലിന്‍, ഇയര്‍ഫോണ്‍, ഫ്ളവര്‍ വേസ് ഇങ്ങനെ നീണ്ടുപോകുന്നു ഇദ്ദേഹത്തിന്റെ കലാസൃഷ്ടികളുടെ പട്ടിക.

ചിരട്ടകൊണ്ട് നിര്‍മിച്ച ക്ലോക്ക്

യഥാര്‍ത്ഥ സംഗീതോപകരണങ്ങളെക്കാള്‍ ആകര്‍ഷകവും ശ്രവ്യസുന്ദരവുമാണ് ഇവയെന്നതും എടുത്തു പറയേണ്ടുന്ന സവിശേഷതയാണ്. നിര്‍മ്മാണത്തിനുവേണ്ട ചിരട്ടകള്‍ വീടുകളില്‍ നിന്നാണ് ശേഖരിക്കുന്നത്. ഇത്തരം കലാമേഖലയിലുള്ളവര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരമോ പ്രോത്സാഹനമോ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ലഭിക്കുന്നില്ലെന്നു ബദറുദ്ദീന്‍ പറയുന്നു. ഓട്ടോയാണ് ഏക ജീവിതമാര്‍ഗം. പാലക്കാട് പുതുക്കോട് പഞ്ചായത്തിലെ മടപ്പാടത്തു താമസിക്കുന്ന മുത്തു റാവുത്തര്‍, കദീജ ദമ്പതികളുടെ ഇളയ മകനാണ് ബദറുദ്ദീന്‍. ഭാര്യ ഷാമില. മക്കള്‍ ബാദുഷ, ബാസിത്. ഇരുവരും വിദ്യാര്‍ത്ഥികളാണ്. കുടുംബത്തിന്റെ പിന്തുണയും കഠിനാധ്വാനവുമാണ് ഈ കലാകാരന്റെ ഓരോ കലാസൃഷ്ടിയുടെയും വിജയരഹസ്യം.

Tags: പാലക്കാട്coconut
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിരട്ട കളയരുതേ, പൊന്നിന്‍ വിലയാണ്; കണ്ണീര് മാത്രം നൽകിയിരുന്ന തെങ്ങുകൃഷിയിൽ പുതിയ പ്രതീക്ഷകൾ

Kerala

കോഴിക്കോട് തേങ്ങ മോഷ്ടിക്കളെ നാട്ടുകാര്‍ പിടികൂടി

Kerala

സംസ്ഥാനത്ത് വെളിച്ചെണ്ണ വില അഞ്ഞൂറിലേക്ക്; അവശ്യസാധനങ്ങളുടെ വില തൊട്ടാൽ പൊള്ളുന്ന അവസ്ഥയിൽ, മഴയ്‌ക്കൊപ്പം വിലക്കയറ്റവും രൂക്ഷം

News

ദിവസവും ഉണക്ക തേങ്ങ കഴിക്കുന്നത് ഈ രോഗങ്ങളെ അകറ്റി നിർത്തും

Kerala

താമരശേരിയില്‍ കിടപ്പുരോഗിയായ മാതാവിനെ വെട്ടിക്കൊന്ന യുവാവിനെ പിടികൂടി, പ്രതി ലഹരിക്കടിമ

പുതിയ വാര്‍ത്തകള്‍

രാജ്യം മുഴുവൻ കുറയുമ്പോൾ സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷം; നോക്കുകുത്തി സർക്കാരിനെ മാറ്റാതെ രക്ഷയില്ല : രാജീവ് ചന്ദ്രശേഖർ

പിഎസ്‌സിയെ നോക്കുകുത്തിയാക്കുന്നു; കോര്‍പ്പറേഷന്‍ സിപിഎമ്മുകാരെ തിരുകി കയറ്റാനുള്ള കേന്ദ്രം, ലക്ഷങ്ങളുടെ കമ്മീഷന്‍ ഇടപാടെന്നും ആരോപണം

പുവര്‍ഹോം സുരക്ഷയുടെ കാര്യത്തിലും പുവര്‍; പഠിക്കാന്‍ പോകുന്നവരെ നിരീക്ഷിക്കാന്‍ സംവിധാനമില്ല; സ്ഥിരം കൗണ്‍സിലര്‍മാരില്ല

വിദേശത്തു വേറെയും കുറെ മലയാളികൾ തെറ്റ് ചെയ്ത് ജയിലിൽ ഉണ്ട് ; ഭാവിയിൽ അവരെയും കോടികൾ കൊടുത്ത് രക്ഷിക്കുമോ? സന്തോഷ് പണ്ഡിറ്റ്

ജാർഖണ്ഡിലെ ബൊക്കാറോയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് നക്സലൈറ്റുകൾ കൊല്ലപ്പെട്ടു ; ഒരു സിആർപിഎഫ് ജവാൻ വീരമൃത്യു വരിച്ചു

ഹിന്ദു യുവതികളെ പ്രണയ കുരുക്കിൽപെടുത്തി മതം മാറ്റും ; ചങ്കൂർ ബാബയുടെ നിയമവിരുദ്ധ മതപരിവർത്തനത്തിന് കൂട്ട് നിന്നത് സർക്കാർ ഉദ്യോഗസ്ഥരും

വകതിരിവ് എന്നൊരു വാക്കുണ്ട്, അത് ട്യുഷൻ ക്ലാസിൽ പോയാൽ കിട്ടില്ല; ട്രാക്ടർ യാത്രയിൽ എഡിജിപിയെ രൂക്ഷമായി വിമർശിച്ച് മന്ത്രി കെ.രാജൻ

മതമൗലികവാദികൾക്ക് ഒരു ഇളവും നൽകില്ല ; മഹാരാഷ്‌ട്രയിൽ മതപരിവർത്തന വിരുദ്ധ നിയമം പാസാക്കും 

നിമിഷപ്രിയയ്‌ക്ക് മാപ്പ് നൽകില്ല ; വധശിക്ഷ നടപ്പാക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്മാറില്ല

പൂരം കലക്കലിൽ എഡിജിപിക്ക് ഗുരുതര വീഴ്ച; വിഷയം ഗൗരവത്തിലെടുക്കാന്‍ തയാറായില്ല, ഡിജിപിയുടെ റിപ്പോർട്ട് അംഗീകരിച്ച് ആഭ്യന്തര സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies