Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അപകടക്കുരുക്കില്‍ ദേശീയപാത; മിഴിപൂട്ടി സിഗ്‌നല്‍ലൈറ്റുകള്‍

റെയില്‍വേ സ്റ്റേഷന് മുന്നില്‍ സിഗ്‌നല്‍ സംവിധാനവും പോലീസ് ഔട്ട് പോസ്റ്റും ഉണ്ടെങ്കിലും ഉദ്ഘാടനവും സമാപനവുമെല്ലാം ദിവസങ്ങളുടെ വ്യത്യാസത്തിലായിരുന്നു.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jan 21, 2022, 11:45 am IST
in Kollam
കൊല്ലം റെയില്‍വേ സ്റ്റേഷന് മുന്നില്‍ പ്രവര്‍ത്തന രഹിതമായ സിഗ്‌നല്‍ സംവിധാനം

കൊല്ലം റെയില്‍വേ സ്റ്റേഷന് മുന്നില്‍ പ്രവര്‍ത്തന രഹിതമായ സിഗ്‌നല്‍ സംവിധാനം

കൊല്ലം: കൊല്ലം-തിരുവനന്തപുരം ദേശീയപ്ടാതയില്‍ പ്രധാന ജങ്ഷനുകളില്‍ സിഗ്‌നല്‍ലൈറ്റുകള്‍ പണിമുടക്കുന്നത് പതിവാകുന്നു. സിഗ്‌നല്‍ സംവിധാനങ്ങളുടെ അറ്റകുറ്റപ്പണി നടത്തുകയോ കാലാനുസൃതമായി പരിഷ്‌കരിക്കുകയോ ചെയ്യാത്തതാണ് കാരണം. പലയിടത്തും സിഗ്‌നല്‍ലൈറ്റുകളുടെ വയറിങ് സംവിധാനം തകരാറിലാണ്. ഇവ പൂര്‍ണമായി മാറ്റിയാല്‍ മാത്രമേ ഫലമുണ്ടാകൂ.  

സമയബന്ധിതമായി അറ്റകുറ്റപണികള്‍ നടത്താത്തതിനാല്‍ വാഹനയാത്രക്കാരാണ് വലയുന്നത്. കൊല്ലം മുതല്‍ പാരിപ്പള്ളി വരെയുള്ള ദേശീയപാതയില്‍ ചിന്നക്കട സിഗ്‌നല്‍ മാത്രമാണ് യാതൊരു മുടക്കവും കൂടാതെ പ്രവര്‍ത്തിക്കുന്നത്. റെയില്‍വേ സ്റ്റേഷന് മുന്നില്‍ സിഗ്‌നല്‍ സംവിധാനവും പോലീസ് ഔട്ട് പോസ്റ്റും ഉണ്ടെങ്കിലും ഉദ്ഘാടനവും സമാപനവുമെല്ലാം ദിവസങ്ങളുടെ വ്യത്യാസത്തിലായിരുന്നു.  

കര്‍ബല ജംഗ്ഷനില്‍ നിന്നും ദേശീയപാതയിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്ന പ്രധാന ജങ്ഷന്‍ കൂടിയാണിത്. തൊട്ടടുത്ത എസ്ബിഐ ജംഗഷനിലും സിഗ്‌നല്‍ ലൈറ്റ് നോക്കുകുത്തിയാണ്. അപകടങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന കന്റോണ്‍മെന്റ് ജങ്ഷനിലും കോളേജ് ജങ്ഷനിലും ക്യാമറ സംവിധാനവും സിഗ്‌നല്‍ സംവിധാനവുമില്ല. കപ്പലണ്ടി മുക്കില്‍ സിഗ്‌നല്‍ സംവിധാനം പ്രവര്‍ത്തിക്കുണ്ടെങ്കിലും പലപ്പോഴും പ്രവര്‍ത്തനരഹിതമാണ്.

പള്ളിമുക്കില്‍ ക്യാമറ സംവിധാനവും സിഗ്‌നല്‍ ലൈറ്റുകളും പ്രവര്‍ത്തന രഹിതമായിട്ട് വര്‍ഷങ്ങളായി. ഇതുകാരണം ഗതാഗതക്കുരുക്കും പതിവാണ്. ഇവിടെ മേവറം മാത്രമാണ് സിഗ്‌നല്‍സംവിധാനം കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പോയിന്റ്.  ഏറ്റവും കൂടുതല്‍ ഗതാഗത തിരക്കുള്ള കൊട്ടിയം ടൗണില്‍ ട്രാഫിക് സിഗ്‌നല്‍ സംവിധാനം താറുമാറായിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും അറ്റകുറ്റപണികള്‍ നടത്തിയിട്ടില്ല. ചാത്തന്നൂരും പരവൂര്‍ റോഡ് ദേശീയപാതയില്‍ സംഗമിക്കുന്ന തിരുമുക്കിലും സിഗ്‌നല്‍ സംവിധാനമില്ല.

 ദേശീയപാതയില്‍ ഹൈവേയിലൂടെ അതിവേഗത്തില്‍ കടന്നുവരുന്ന വാഹനങ്ങള്‍ക്കിടയിലൂടെ ജീവന്‍ പണയംവെച്ചാണ് യാത്രക്കാര്‍ ഇവിടെ ദേശീയപാത മറികടക്കുന്നതും പരവൂര്‍ റോഡിലേക്ക് പോകുന്നതും. കല്ലുവാതുക്കല്‍ ജംഗ്ഷനില്‍ സ്ഥാപിച്ച സിഗ്‌നല്‍ലൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇടയ്‌ക്കിടയ്‌ക്ക് പണിമുടക്കും. ഓയൂര്‍ റോഡും ചിറക്കര റോഡും വന്നുചേരുന്ന പ്രധാന ജംഗ്ഷനുമാണിത്. ഇവിടെ നിരവധി അപകടമരണങ്ങളാണ് നടന്നിട്ടുള്ളത്.

Tags: kollamഅപകടംhighway
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു: 2 വിദ്യാർത്ഥികൾ ചികിത്സയിൽ

Kerala

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

India

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

Kerala

വെള്ള വസ്ത്രവും തലപ്പാവും ധരിച്ച മുസ്ലീം വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നിഷേധിച്ചെന്ന് പരാതി ; സംഭവം കൊല്ലത്ത് എയ്ഡഡ് സ്കൂളിൽ

Kerala

അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരന് ദാരുണാന്ത്യം; ടിപ്പർ ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി

പുതിയ വാര്‍ത്തകള്‍

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.