Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേരള സര്‍ക്കാരും മാധ്യമങ്ങളും പ്രചരിപ്പിച്ചത് പച്ചക്കള്ളം; ആദ്യം സ്ത്രീ സുരക്ഷ, പിന്നെ ആദിശങ്കരന്‍; അവസാനം നാരായണഗുരു; രേഖകള്‍ പുറത്തുവിട്ട് കേന്ദ്രം

സിപിഎമ്മിന്റെയും ഒരു വിഭാഗം മാധ്യമങ്ങളുടെയും കള്ളപ്രചാരണം രേഖകള്‍ അടക്കം പുറത്തുവിട്ടാണ് കേന്ദ്രം തുറന്നുകാട്ടിയത്. ആദിശങ്കരാചാര്യരുടെ പ്രതിമയുള്ള മാതൃക നല്‍കുകയും പിന്നീട് അതില്‍ മാറ്റംവരുത്തിയാണ് ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ ഉള്‍പ്പെടുത്തിയ മാതൃക നല്‍കിയതെന്നും ഈ രേഖകള്‍ വ്യക്തമാക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2022, 06:36 pm IST
in India

ന്യൂദല്‍ഹി: റിപ്പബ്ലിക്ദിന പരേഡില്‍ ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ ഉള്‍പ്പെടുത്തിയ  ടാബ്ലോക്ക് അനുമതി നിഷേധിച്ചുവെന്ന വ്യാജവാര്‍ത്തകള്‍ പൊളിച്ചടുക്കി കേന്ദ്ര സര്‍ക്കാര്‍. സിപിഎമ്മിന്റെയും ഒരു വിഭാഗം മാധ്യമങ്ങളുടെയും കള്ളപ്രചാരണം രേഖകള്‍ അടക്കം പുറത്തുവിട്ടാണ് കേന്ദ്രം തുറന്നുകാട്ടിയത്. ആദിശങ്കരാചാര്യരുടെ പ്രതിമയുള്ള മാതൃക നല്‍കുകയും പിന്നീട് അതില്‍ മാറ്റംവരുത്തിയാണ് ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ ഉള്‍പ്പെടുത്തിയ മാതൃക നല്‍കിയതെന്നും ഈ രേഖകള്‍ വ്യക്തമാക്കുന്നു.  

കേരളത്തിന്റെ ടാബ്ലോക്ക് അനുമതി ലഭിക്കാതിരുന്നത് രൂപകല്പനയിലെ അപാകത മൂലമാണ്. കേരളം അംഗീകരിച്ച ടൂറിസം@75 എന്ന വിഷയവുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച ടാബ്ലോയില്‍ വ്യക്തതയില്ലായിരുന്നുവെന്നും ആശയവിനിമയപരമല്ലായിരുന്നുവെന്നും വിദഗ്ധ സമിതി വ്യക്തമാക്കുന്നു. കൊല്ലം ചടയമംഗലത്തെ ജടായു ശില്പമാണ് കേരളം അവതരിപ്പിച്ചത്. ആദ്യം നല്‍കിയത് മുന്നിലും പിന്നിലും ജടായുവിന്റെ മാതൃകയിലുള്ള ഒരേ രൂപരേഖയായിരുന്നു. രണ്ടു ഭാഗങ്ങളായുള്ള ടാബ്ലോയില്‍ ആദ്യഭാഗത്ത് ജടായുവിന്റെ മുറിഞ്ഞ തലമാത്രമായിരുന്നു ഉണ്ടായിരുന്നത്. രണ്ടാം ഭാഗത്ത് ജടായു ശില്പവും.  

സ്ത്രീകളുടെ സുരക്ഷയും ശാക്തീകരണവും ഉറപ്പാക്കാനുള്ള സന്ദേശം ഇതിലുണ്ടെന്ന വിശദീകരണവും കേരളം നല്‍കി.ഈ മാതൃകയില്‍ പിന്നീട് മാറ്റം വരുത്തി. ടാബ്ലോയുടെ ആദ്യഭാഗത്ത് ആദിശങ്കരാചാര്യരുടെ പ്രതിമയും രണ്ടാം ഭാഗത്ത് ജടായു ശില്പവും ഉള്‍പ്പെടുത്തിയ മാതൃക നല്‍കി. ഇതിനുശേഷമാണ് ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ ആദ്യഭാഗത്ത് ഉള്‍പ്പെടുത്തിയ മാതൃക നല്‍കിയത്. തുടര്‍ന്നും ആശയവ്യക്തതയില്ലാതെ വന്നപ്പോഴാണ് കേരളത്തിന്റെ ടാബ്ലോക്ക് അനുമതി നല്‍കാതിരുന്നതെന്നും വിദഗ്ദധസമിതി വ്യക്തമാക്കുന്നു.

കേരളം അവതരിപ്പിച്ച ടാബ്ലോ മാതൃകയുടെ മൊത്തത്തിലുള്ള രൂപകല്‍പ്പനയും അവതരണവും ഒരു ടാബ്ലോ സാധാരണയായി നടത്തേണ്ട ആശയ വിനിമയവും നടത്തിയിരുന്നില്ല. ടാബ്ലോയുടെ നിറം മങ്ങിയതായിരുന്നുവെന്നും വിദഗ്ധസമിതി ചൂണ്ടിക്കാണിക്കുന്നു. ടാബ്ലോക്ക് അനുമതി ലഭിക്കാത്തതിന് പിന്നില്‍ രാഷ്‌ട്രീയമുണ്ടെന്ന പ്രചാരണമാണ് സിപിഎം നേതാക്കളും ഒരു വിഭാഗം മാധ്യമങ്ങളും ആദ്യം നടത്തിയത്. ഇത് ഫലിക്കില്ലെന്ന് കണ്ടതോടെ ശ്രീനാരായണ ഗുരുദേവനെ ഒഴിവാക്കി ശ്രീശങ്കരാചാര്യരെ ഉള്‍പ്പെടുത്താന്‍ ജൂറി നിര്‍ദ്ദേശിച്ചെന്ന പ്രചാരണവും അഴിച്ചുവിട്ടു.

അത്തരമൊരു നിര്‍ദ്ദേശവും ജൂറി മുന്നോട്ടുവെയ്‌ക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയതോടെ അതും അസ്ഥാനത്തായി. എന്നാല്‍ ഈ പ്രചാരണങ്ങളെല്ലാം തങ്ങളുടെ കഴിവുകേട് മറയ്‌ക്കുന്നതിനുള്ള കേരളത്തിലെ ടാബ്ലോയുടെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ ശ്രമമായിരുന്നെന്ന് ടാബ്ലോ തെരഞ്ഞെടുക്കുന്ന വിദഗ്ധസമിതിയുടെ അഭിപ്രായപ്രകടനത്തോടെ വ്യക്തമായിരിക്കുകയാണ്.

Tags: Pinarayi Vijayangreenmodi governmentമാധ്യമ പ്രവര്‍ത്തകര്‍മാധ്യമങ്ങള്‍cpim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

Kerala

നമുക്ക് എതിരെ പറഞ്ഞാൽ അവരെല്ലാം അധികാരമോഹികൾ; സിപിഎം നേതാക്കളെല്ലാം സന്യാസം അഭ്യസിക്കുന്നവരെന്ന് പരിഹസിച്ച് ജേക്കബ്ബ് തോമസ്

Kerala

ചൂരല്‍മല: മുഖ്യമന്ത്രി പറഞ്ഞത് നുണ; ടൗണ്‍ഷിപ്പ് നിര്‍മാണം കേന്ദ്ര സഹായത്താല്‍

Entertainment

മുഖ്യമന്ത്രി പിണറായി വിജയൻ മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞു, സിപിഎമ്മിനെക്കൊണ്ട് ഒരു ഗുണവുമുണ്ടായിട്ടില്ല,ഇനി ടാർജറ്റ് സുരേഷ് ഗോപി

Kerala

13 മന്ത്രിമാര്‍ തോല്‍ക്കുമെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്ന് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പരക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.