Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദു വിരുദ്ധ കലാപത്തില്‍ ദില്‍ബര്‍ നേഗിയെ ക്രൂരമായി കൊലപ്പെടുത്തിയ താഹിര്‍, ഷാരൂഖ്, ഫൈസല്‍ എന്നിവര്‍ക്ക് ജാമ്യം നല്‍കി ദല്‍ഹി ഹൈക്കോടതി

ദല്‍ഹിയിലെ ഹിന്ദുവിരുദ്ധ കലാപത്തില്‍ ദില്‍ബര്‍ നേഗിയെ അതിക്രൂരമായി കൊലപ്പെടുത്തിയ മുഹമ്മദ് താഹിര്‍, ഷാരൂഖ്, മുഹമ്മദ് ഫൈസല്‍ എന്നിവരുള്‍പ്പെടെ ആറ് പേര്‍ക്ക് ജാമ്യം നല്‍കി ദല്‍ഹി ഹൈക്കോടതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2022, 07:16 pm IST
inIndia

ന്യൂദല്‍ഹി: ദല്‍ഹിയിലെ ഹിന്ദുവിരുദ്ധ കലാപത്തില്‍ ദില്‍ബര്‍ നേഗിയെ അതിക്രൂരമായി കൊലപ്പെടുത്തിയ മുഹമ്മദ് താഹിര്‍, ഷാരൂഖ്, മുഹമ്മദ് ഫൈസല്‍ എന്നിവരുള്‍പ്പെടെ ആറ് പേര്‍ക്ക് ജാമ്യം നല്‍കി ദല്‍ഹി ഹൈക്കോടതി.

കലാപകാരികള്‍ ദില്‍ബര്‍ നേഗിയുടെ കൈകളും കാലുകളും വെട്ടിക്കെളഞ്ഞാണ് കൊലപ്പെടുത്തിയത്. ഒരു മധുരപ്പലഹരക്കടയില്‍ ജോലി ചെയ്യുകയായിരുന്നു ദില്‍ബര്‍ നേഗി. ഈ ക്രൂരമായ സംഭവത്തിന് വെറും ആറ് മാസം മുന്‍പ് മാത്രമാണ് ദില്‍ബര്‍ നേഗി ഉത്തരാഖണ്ഡില്‍ നിന്നും ജോലി തേടി ദല്‍ഹിയില്‍ എത്തിയത്. 2020 ഫിബ്രവരിയിലാണ് ദല്‍ഹി കലാപം നടന്നത്. മുഹമ്മദ് താഹിര്‍, ഷാരൂഖ്, മുഹമ്മദ് ഫൈസല്‍, മുഹമ്മദ് ഷുഹൈബ്, റഷീദ്, പര്‍വേസ് എന്നിവരാണ് ഗോകുല്‍പുരിയില്‍ നടന്ന കൊലപാതകത്തില്‍ പങ്കെടുത്തത്.

ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദാണ് ചൊവ്വാഴ്ച ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. കടകളും വീടുകളും തല്ലിതകര്‍ത്തതും അനില്‍ സ്വീറ്റ് കോര്‍ണറിന് തീയിട്ടതുമാണ് 22 കാരനായ ദില്‍ബര്‍ നേഗിയുടെ മരണത്തിന് കാരണമായത്.

ദല്‍ഹി പൊലീസിന് വേണ്ടി ഹാജരായ അഡ്വ. അമിത് മഹാജന്‍ പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്തു. ഫിബ്രവരി 24ന് പ്രതികള്‍ ശിവ് വിഹാര്‍ തിരാഹയില്‍ നിരവധി കടകള്‍ കത്തിക്കുകയും കല്ലെറിയുകയും ചെയ്തു. കലാപം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് കൈകാലുകള്‍ അറ്റുപോയ ഒരു ജഡം അനില്‍ സ്വീറ്റ് കോര്‍ണറില്‍ കണ്ടെത്തിയത്. ഈ ജഡം ആദ്യം ആരും തിരിച്ചറിഞ്ഞില്ല. പിന്നീടാണ് ജഡം 22 കരാനായ ദില്‍ബര്‍ സിങ്ങ് നേഗിയുടെതാണെന്ന് തിരിച്ചറിഞ്ഞത്.

പൊലീസ് അന്ന് ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം 147 (ലഹള കൂട്ടിയതിനുള്ള ശിക്ഷ), 148 (ആയുധമുപയോഗിച്ചുള്ള ലഹള), 149 (അനധികൃതമായി കൂട്ടംചേരല്‍), 302 (കൊല), 201 (തെളിവ് നശിപ്പിക്കല്‍), 436 (തീകൊണ്ടുള്ള അതിക്രമം), 427 (നാശമുണ്ടാക്കുന്ന അതിക്രമം) എന്നീ വകുപ്പുകള്‍ ഉപയോഗിച്ച് ഗോകുല്‍പുരി പൊലീസ് സ്റ്റേഷന്‍ കേസെടുത്തിരുന്നു.

പിന്നീട് കേസ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. 2020 ജൂണില്‍ ഒരു കുറ്റപത്രം തയ്യാറാക്കി. അന്വേഷണ സംഘം 12 പേരെ പ്രതികളാക്കി. കലാപകാരികള്‍ കല്ലെറിയുകയും ഹിന്ദു വിരുദ്ധ മുദ്രാവാക്യം വിളിക്കുകയും നിരവധി കടകളും വീടുകളും അഗ്നിക്കിരയാക്കിയെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. കലാപകാരികള്‍ ഒരു കെട്ടിടത്തിനുള്ളിലേക്ക് ഓടിക്കയറി അവിടെ ഒളിച്ചിരിക്കുകയായിരുന്ന ദില്‍ബര്‍ സിങ്ങ് നേഗിയെ കൊലപ്പെടുത്തുകയായിരുന്നു. കെട്ടിടത്തോടൊപ്പം ശരീരവും കത്തിച്ചു.

Tags: ദില്‍ബര്‍ സിങ്ങ് നേഗിdelhiലോകാരോഗ്യ സംഘടനജാമ്യംcrime branchdelhi riotsdelhi riotഹിന്ദു വിരുദ്ധ കലാപംദില്‍ബര്‍ നേഗി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍ക്കും പ്രത്യേക അധികാരമില്ല; നടന്നിരിക്കുന്നത് വലിയ തട്ടിപ്പ്, പി എസ് സിക്കെതിരേ മുഖ്യമന്ത്രി

Kerala

ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകില്ലെന്ന് പി എസ് സി ചെയര്‍മാനും അംഗങ്ങളും

Kerala

ആസൂത്രണ ബോര്‍ഡ് പരീക്ഷാ മൂല്യനിര്‍ണയക്രമക്കേട് : പിഎസ്സി ചെയര്‍മാനെയും അംഗങ്ങളെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

India

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

പുതിയ വാര്‍ത്തകള്‍

‘യഥാർത്ഥ സിങ്കം’ തുക്കാറാം മുണ്ഡെയുടെ അടുത്ത ലക്ഷ്യം രോഗികളെ കൊള്ള ചെയ്യുന്ന ആശുപത്രികൾ; എംആർപി 11.05 രൂപ, ആശുപത്രി വാങ്ങുന്നത് 325 രൂപ!!

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

തിയേറ്ററിൽ ഡോറിന് പുറത്ത് കുടിവെള്ളം ലഭ്യമായി തുടങ്ങി ; മാറ്റങ്ങൾ വരുന്നതിൽ സന്തോഷം, എപ്പോഴും ജനങ്ങൾക്കൊപ്പമെന്ന് വി വി രാജേഷ്

ആന്റോയുടെ വീട്ടിൽ വൻ മദ്യശേഖരം, പിടിച്ചത് 43 ലിറ്റർ വിദേശ മദ്യം

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

ഇതിനും സംഘപരിവാർ ഉത്തരം പറയേണ്ടി വരുമോ ; മൈക്കും , ക്യാമറയും ഉണ്ടെങ്കിൽ പിന്നെ ആരെയും പേടിക്കേണ്ടെന്ന നിലയായിരുന്നു

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

നസ്രാണികൾ സംസ്കാരത്തിനനുസരിച്ച് ജീവിക്കുന്നവരാണ് ; മുസ്ലീങ്ങൾ മതത്തെ പ്രമാണമാക്കി സ്വന്തം കാര്യം നോക്കുന്നു , അതുകൊണ്ട് അവരെ കൂട്ടാൻ തോന്നിയില്ല

പാമ്പുകടിയേറ്റ് മരണം ഒഴിവാക്കാൻ ഐ.സി.എം.ആർ. പദ്ധതി : അടിയന്തര മരുന്നുകൾ വേഗത്തിൽ എത്തിക്കുന്നതിന് ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.