Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദു വിരുദ്ധ കലാപത്തില്‍ ദില്‍ബര്‍ നേഗിയെ ക്രൂരമായി കൊലപ്പെടുത്തിയ താഹിര്‍, ഷാരൂഖ്, ഫൈസല്‍ എന്നിവര്‍ക്ക് ജാമ്യം നല്‍കി ദല്‍ഹി ഹൈക്കോടതി

ദല്‍ഹിയിലെ ഹിന്ദുവിരുദ്ധ കലാപത്തില്‍ ദില്‍ബര്‍ നേഗിയെ അതിക്രൂരമായി കൊലപ്പെടുത്തിയ മുഹമ്മദ് താഹിര്‍, ഷാരൂഖ്, മുഹമ്മദ് ഫൈസല്‍ എന്നിവരുള്‍പ്പെടെ ആറ് പേര്‍ക്ക് ജാമ്യം നല്‍കി ദല്‍ഹി ഹൈക്കോടതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2022, 07:16 pm IST
in India

ന്യൂദല്‍ഹി: ദല്‍ഹിയിലെ ഹിന്ദുവിരുദ്ധ കലാപത്തില്‍ ദില്‍ബര്‍ നേഗിയെ അതിക്രൂരമായി കൊലപ്പെടുത്തിയ മുഹമ്മദ് താഹിര്‍, ഷാരൂഖ്, മുഹമ്മദ് ഫൈസല്‍ എന്നിവരുള്‍പ്പെടെ ആറ് പേര്‍ക്ക് ജാമ്യം നല്‍കി ദല്‍ഹി ഹൈക്കോടതി.

കലാപകാരികള്‍ ദില്‍ബര്‍ നേഗിയുടെ കൈകളും കാലുകളും വെട്ടിക്കെളഞ്ഞാണ് കൊലപ്പെടുത്തിയത്. ഒരു മധുരപ്പലഹരക്കടയില്‍ ജോലി ചെയ്യുകയായിരുന്നു ദില്‍ബര്‍ നേഗി. ഈ ക്രൂരമായ സംഭവത്തിന് വെറും ആറ് മാസം മുന്‍പ് മാത്രമാണ് ദില്‍ബര്‍ നേഗി ഉത്തരാഖണ്ഡില്‍ നിന്നും ജോലി തേടി ദല്‍ഹിയില്‍ എത്തിയത്. 2020 ഫിബ്രവരിയിലാണ് ദല്‍ഹി കലാപം നടന്നത്. മുഹമ്മദ് താഹിര്‍, ഷാരൂഖ്, മുഹമ്മദ് ഫൈസല്‍, മുഹമ്മദ് ഷുഹൈബ്, റഷീദ്, പര്‍വേസ് എന്നിവരാണ് ഗോകുല്‍പുരിയില്‍ നടന്ന കൊലപാതകത്തില്‍ പങ്കെടുത്തത്.

ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദാണ് ചൊവ്വാഴ്ച ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. കടകളും വീടുകളും തല്ലിതകര്‍ത്തതും അനില്‍ സ്വീറ്റ് കോര്‍ണറിന് തീയിട്ടതുമാണ് 22 കാരനായ ദില്‍ബര്‍ നേഗിയുടെ മരണത്തിന് കാരണമായത്.

ദല്‍ഹി പൊലീസിന് വേണ്ടി ഹാജരായ അഡ്വ. അമിത് മഹാജന്‍ പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്തു. ഫിബ്രവരി 24ന് പ്രതികള്‍ ശിവ് വിഹാര്‍ തിരാഹയില്‍ നിരവധി കടകള്‍ കത്തിക്കുകയും കല്ലെറിയുകയും ചെയ്തു. കലാപം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് കൈകാലുകള്‍ അറ്റുപോയ ഒരു ജഡം അനില്‍ സ്വീറ്റ് കോര്‍ണറില്‍ കണ്ടെത്തിയത്. ഈ ജഡം ആദ്യം ആരും തിരിച്ചറിഞ്ഞില്ല. പിന്നീടാണ് ജഡം 22 കരാനായ ദില്‍ബര്‍ സിങ്ങ് നേഗിയുടെതാണെന്ന് തിരിച്ചറിഞ്ഞത്.

പൊലീസ് അന്ന് ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം 147 (ലഹള കൂട്ടിയതിനുള്ള ശിക്ഷ), 148 (ആയുധമുപയോഗിച്ചുള്ള ലഹള), 149 (അനധികൃതമായി കൂട്ടംചേരല്‍), 302 (കൊല), 201 (തെളിവ് നശിപ്പിക്കല്‍), 436 (തീകൊണ്ടുള്ള അതിക്രമം), 427 (നാശമുണ്ടാക്കുന്ന അതിക്രമം) എന്നീ വകുപ്പുകള്‍ ഉപയോഗിച്ച് ഗോകുല്‍പുരി പൊലീസ് സ്റ്റേഷന്‍ കേസെടുത്തിരുന്നു.

പിന്നീട് കേസ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. 2020 ജൂണില്‍ ഒരു കുറ്റപത്രം തയ്യാറാക്കി. അന്വേഷണ സംഘം 12 പേരെ പ്രതികളാക്കി. കലാപകാരികള്‍ കല്ലെറിയുകയും ഹിന്ദു വിരുദ്ധ മുദ്രാവാക്യം വിളിക്കുകയും നിരവധി കടകളും വീടുകളും അഗ്നിക്കിരയാക്കിയെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. കലാപകാരികള്‍ ഒരു കെട്ടിടത്തിനുള്ളിലേക്ക് ഓടിക്കയറി അവിടെ ഒളിച്ചിരിക്കുകയായിരുന്ന ദില്‍ബര്‍ സിങ്ങ് നേഗിയെ കൊലപ്പെടുത്തുകയായിരുന്നു. കെട്ടിടത്തോടൊപ്പം ശരീരവും കത്തിച്ചു.

Tags: crime branchdelhi riotsdelhi riotഹിന്ദു വിരുദ്ധ കലാപംദില്‍ബര്‍ നേഗിദില്‍ബര്‍ സിങ്ങ് നേഗിdelhiലോകാരോഗ്യ സംഘടനജാമ്യം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

Kerala

പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍, ക്രൈംബ്രാഞ്ചും അന്വേഷിക്കും

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

Kerala

നിതിന്‍ രാജിന്റെ മരണം: ഡോ.എം.കെ റാമിനെ തെളിവെടുപ്പിനായി ക്രൈംബ്രാഞ്ചിന്‌റെ കസ്റ്റഡിയില്‍ വിട്ടു

Kerala

നിതിൻ രാജിന്റെ ആത്മഹത്യ; ഡോ. എം.കെ. റാം അഞ്ച് ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

അന്‍സിബയ്‌ക്ക് വ്യക്തിപരമായ പ്രതികാരം, ശ്രമം കേസ് വൈകിപ്പിക്കാന്‍: സത്യവാങ്മൂലം നല്‍കി ശ്വേത മേനോന്‍

ശബരിമലയിലെ നെയ്യ് മറിച്ചു വിറ്റ സംഭവം: ദേവസ്വം സെക്രട്ടറി അന്വേഷിക്കും,മില്‍മയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ഉണ്ടായത് ഗുരുതരമായ അഴിമതി

E20 കാരണം വാഹനങ്ങളുടെ എഞ്ചിൻ തകരാറിനും മൈലേജ് കുറയുന്നതിനും തെളിവില്ല : പാർലമെന്റിൽ പഠനങ്ങൾ ഉദ്ധരിച്ച് കേന്ദ്ര സർക്കാർ 

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

കുണ്ടറയിലെ കസ്റ്റഡി മര്‍ദനം: സി പി ഒ ശ്രീജിത്തിനെ സസ്പന്‍ഡ് ചെയ്തു

മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്, ബസ് പിടിച്ചെടുത്തു

സിജെപി വക്താവ് സൗരവ് ദാസ് രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിനൊപ്പം (ഇടത്ത്) സുപ്രീംകോടതി അഭിഭാഷകന്‍ മഹേഷ് ജെത് മലാനി (വലത്ത്)

സൗരവ് ദാസ് രാഷ്‌ട്രീയമായി നിഷ്കളങ്കനായ ഒരു ചെറുപ്പക്കാരനല്ല;.സൗരവ് ദാസിന് ആരാണ് ധനസഹായം നൽകുന്നതെന്ന ചോദ്യവുമായി മഹേഷ് ജെത്മലാനി

16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: യുവതി ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.