Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വ്യക്തിപൂജ: പിണറായിക്കും പി. ജയരാജനും പാര്‍ട്ടിക്കകത്ത് രണ്ട് നീതി

പിജെ ആര്‍മിയെന്ന പോരില്‍ സമൂഹ മാധ്യമക്കൂട്ടായ്‌മ തുടങ്ങുകയും കണ്ണൂരിന്‍ ചെന്താരകമല്ലേയെന്ന വരികളില്‍ വീഡിയോ ആല്‍ബം നിര്‍മ്മിച്ചതുമാണ് പിണറായിയെ ചൊടിപ്പിച്ചത്. എന്നാല്‍ അതേ പിണറായി വിജയന്‍ തന്നെ ഇപ്പോള്‍ സ്വന്തം പേരില്‍ നടക്കുന്ന വ്യക്തിപൂജയെ പൂര്‍ണ്ണമനസ്സോടെ പിന്തുണയ്‌ക്കുകയാണ്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jan 14, 2022, 10:13 am IST
in Kannur

കണ്ണൂര്‍: ക്യാപ്റ്റനെന്ന പേരിലും തിരുവാതിരക്കളിയുടെ രൂപത്തിലും പാര്‍ട്ടിയിലെ ഒരു വിഭാഗം തുടര്‍ച്ചയായി പിണറായി സ്തുതി നടത്തുമ്പോള്‍ പിണറായിക്കും മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനും രണ്ട് നീതിയെന്ന് അണികളില്‍ സംസാരം ശക്തമാകുന്നു. വ്യക്തിപൂജയുടെയും പാര്‍ട്ടിക്കകത്ത് സ്വയം മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തിന്റെയും അടിസ്ഥാനത്തിലാണ് പി.ജയരാജനെ പാര്‍ട്ടി ഒതുക്കി നിര്‍ത്തിയത്. ഒരു കാലത്ത് കണ്ണൂരിലെ സിപിഎമ്മില്‍ എതിരാളികളില്ലാതെ മുന്നോട്ട് പോയ ജയരാജനെ ഒതുക്കി നിര്‍ത്തുന്നതില്‍ മുന്‍പന്തിയില്‍ നിന്നത് പിണറായി വിജയന്‍ തന്നെയായിരുന്നു. എന്നാല്‍ പിണറായിക്ക് വേണ്ടി നടത്തുന്ന വ്യക്തിപൂജ പാര്‍ട്ടി നേതൃത്വം പൂര്‍ണ്ണമായും കണ്ടില്ലെന്ന് നടിക്കുകയാണ.

പിണറായി വിജയന്‍ മുന്നിട്ടിറങ്ങിയപ്പോള്‍ തക്കം പാര്‍ത്തിരുന്ന ഇ.പി. ജയരാജന്‍, പി.കെ. ശ്രീമതി, എം.വി. ഗോവിന്ദന്‍ തുടങ്ങിയ നേതാക്കളെല്ലാം പാര്‍ട്ടിക്കകത്ത് പി. ജയരാജനെ വളഞ്ഞിട്ടാക്രമിച്ചു. സംസ്ഥാന കമ്മറ്റി യോഗത്തില്‍ എല്ലാരെയും അമ്പരപ്പിച്ച് കൊണ്ടാണ് എം.വി. ഗോവിന്ദന്‍  പി. ജയരാജനെതിരായ വ്യക്തിപൂജ വിഷയം ഉന്നയിച്ചത്. പി. ജയരാജന്‍ പാര്‍ട്ടിക്ക് അധീതനായി വളരാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു ആരോപണം. അന്ന് സംഘടനയ്‌ക്കകത്ത് വലിയൊരു വിഭാഗം അതിനെ പിന്തുണയ്‌ക്കുകയും ചെയ്തു. സംഘടനാ ചുമതലയില്‍ മാറ്റി നിര്‍ത്തപ്പെട്ട ജരാജന്‍ ഇപ്പോള്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എന്ന നിലയിലേക്ക് ഒതുക്കി നിര്‍ത്തപ്പെട്ടു. ശോഭനാ ജോര്‍ജ്ജും പിന്നീട് ചെറിയാന്‍ ഫിലിപ്പും ഏറ്റെടുക്കാന്‍ തയ്യാറാകാതിരുന്നപ്പോഴാണ് ജയരാജനെ ഖാദിബോര്‍ഡ് വൈസ് ചെയര്‍മാനാക്കിയതെന്ന ആരോപണവുമുണ്ട്.

പിജെ ആര്‍മിയെന്ന പോരില്‍ സമൂഹ മാധ്യമക്കൂട്ടായ്‌മ തുടങ്ങുകയും കണ്ണൂരിന്‍ ചെന്താരകമല്ലേയെന്ന വരികളില്‍ വീഡിയോ ആല്‍ബം നിര്‍മ്മിച്ചതുമാണ് പിണറായിയെ ചൊടിപ്പിച്ചത്. എന്നാല്‍ അതേ പിണറായി വിജയന്‍ തന്നെ ഇപ്പോള്‍ സ്വന്തം പേരില്‍ നടക്കുന്ന വ്യക്തിപൂജയെ പൂര്‍ണ്ണമനസ്സോടെ പിന്തുണയ്‌ക്കുകയാണ്. തെരഞ്ഞെടുപ്പ് സമയത്ത് ക്യാപ്റ്റന്‍ എന്ന നിലയിലാണ് സംസ്ഥാനത്തുടനീളം പിണറായിയുടെ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് പിണറായി മത്സരിച്ച ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ സ്തുതിപാഠകരായ സിനിമാ താരങ്ങളെയും ഗായകരെയുമുളപ്പെടുത്തി മെഗാ ഷോ സംഘടിപ്പിക്കുകയും ചെയ്തു.  

ഇപ്പോള്‍ കൊറോണക്കാലത്ത് കടുത്ത നിയന്ത്രണം നിലനില്‍ക്കെ പിണറായി സ്തുതിക്ക് വേണ്ടി മാത്രം മെഗാ തിരുവാതിര നടത്തിയതാണ് പാര്‍ട്ടിക്കകത്ത് ചര്‍ച്ചയാകുന്നത്. ഇടുക്കി  ഗവണ്‍മെന്റ് എഞ്ചിനിയറിംഗ് കോളേജില്‍ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ ധീരജ് രാജേന്ദ്രന്റെ സംസ്‌കാരത്തിനിടെ നടത്തിയ മെഗാതിരുവാതിര പാര്‍ട്ടിക്കകത്ത് ശക്തമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. സംസ്ഥാന സമ്മേളനവും തുടര്‍ന്ന് ഏപ്രില്‍ മാസം കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസ്സും നടക്കാനിരിക്കെ പിണറായിയുടെ വ്യക്തിപൂജ വിവാദം ചര്‍ച്ചയാകാന്‍ സാധ്യതയുണ്ട്.

Tags: cpmpinarayiP. Jayarajan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kannur

ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കടന്നുകളഞ്ഞ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ പിടിയിലായി

Kerala

ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി ഗോവിന്ദൻ; ജില്ലാ കമ്മിറ്റികളിൽ പിണറായി വിരുദ്ധ സ്വരം, ധാർഷ്ട്യം പരാജയകാരണമായി

Kerala

കോഴിക്കോട്ട് അംഗനവാടിയിലെത്തി ജീവനക്കാരിയെ കയറിപ്പിടിച്ച സിപിഎം നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala

പരാജയം എല്‍ഡിഎഫിന്റെയോ സിപിഎമ്മിന്റെയോ അവസാനമല്ലെന്ന് പിണറായി, ജനവിധി അംഗീകരിക്കുന്നു

Kerala

ഇടുക്കിയില്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ സിപിഎം ആക്രമണം; പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

പുതിയ വാര്‍ത്തകള്‍

എന്‍.എസ്.കെ. ഉമേഷ് മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി

ട്വിഷ ശർമ്മ: വീണ്ടും പോസ്റ്റമോർട്ടം നടത്താനുള്ള അപേക്ഷ കോടതി തള്ളി

ഹിന്ദു ആചാരപ്രകാരം പൂജ നടത്തി ഷാരൂഖ് ഖാൻ ; കൈകൾ കൂപ്പി തൊട്ടടുത്തിരുന്ന് ഭാര്യ ഗൗരിയും മക്കളായ ആര്യൻ ഖാനും സുഹാന ഖാനും

ഇന്ത്യയെയും, മോദിയെയും അപമാനിക്കാൻ ശ്രമിച്ച ജേർണലിസ്റ്റ് ഹെല്ലെ ലിങ് രാഹുലിനെ അഭിമുഖം ചെയ്യാൻ ഒരുങ്ങുന്നു ; അറിയേണ്ടത് മോദിയെ കുറിച്ച്

ട്രെയിലുകളിലെ തീപ്പിടിത്തങ്ങൾ അട്ടിമറികളോ? റെയിൽവേ കാര്യമായി സംശയിക്കുന്നു, അന്വേഷണങ്ങൾ ശക്തമാക്കി, കരുതൽ വേണമെന്ന്

മുസ്ലിം ലിഗ് ഉള്ളതിനാലാണ് കേരളത്തില്‍ ഇസ്ലാമിക തീവ്രവാദം വളരാത്തതെന്ന് സതീശന്‍; അപ്പോള്‍ പോപ്പുലര്‍ഫ്രണ്ട് എന്നിവയോ?:: അഡ്വ. ജയസൂര്യൻ

കശുവണ്ടി കോര്‍പറേഷന്‍ അഴിമതി: അപ്പീല്‍ നല്‍കി വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്

വന്ദേമാതരത്തിൽ ആശങ്കയുള്ളവരാണ് അന്ന് പുതിയ രാജ്യമുണ്ടാക്കി പോയത് ; കൂടുതൽ ആശങ്കയുണ്ടെങ്കിൽ മുഹമ്മദ് റിയാസും അത് തന്നെ ചെയ്താൽ മതി : ടി പി സെൻ കുമാർ

പാചകവാതക ഉപഭോക്താക്കളെ ഒരു വിതരണ ഏജന്‍സിയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റാന്‍ എണ്ണക്കമ്പനികള്‍ക്ക് അധികാരമുണ്ട് : ഹൈക്കോടതി

മോദി-മെലോണി കൂട്ടുകെട്ടിന്റെ ‘മെലഡി’ ഹിറ്റോട് ഹിറ്റ് ; പാർലെ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരികൾ സർവകാല റെക്കോഡിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.