Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മാളിയേക്കല്‍ മേല്‍പ്പാല നിര്‍മാണം; സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് ആക്ഷേപം

പൈലിങ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് വലിയ കുഴികള്‍ നണ്ടിര്‍മിച്ച് അടുത്ത ഘട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. എട്ട് അടിയോളം താഴ്ചയുള്ള കുഴികളാണ് നിലവിലുള്ളത്. എന്നാല്‍ ഈ കുഴികളുടെ വശങ്ങളില്‍ ബാരിക്കെഡുകളോ ബസറുകളോ സ്ഥാപിച്ചിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2022, 12:16 pm IST
in Kollam
അറ്റകുറ്റപ്പണി പൂര്‍ത്തിയായ ഇരുമ്പുപാലത്തിന്റെ സമാന്തരപാലം അടച്ചിട്ടിരിക്കുന്നു

അറ്റകുറ്റപ്പണി പൂര്‍ത്തിയായ ഇരുമ്പുപാലത്തിന്റെ സമാന്തരപാലം അടച്ചിട്ടിരിക്കുന്നു

കരുനാഗപ്പള്ളി: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് മാളിയേക്കല്‍ റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണം നടത്തുന്നതെന്ന് ആക്ഷേപമുയരുന്നു. മേല്‍പ്പാലത്തിന്റെ നണ്ടിര്‍മാണവുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രങ്ങള്‍ ഉണ്ടെങ്കിലും ചെറിയ വാഹനങ്ങള്‍ക്ക് നിര്‍മാണം നടക്കുന്ന ഭാഗത്തു കൂടി കടന്നുപേണ്ടാകാം. എന്നാല്‍ ഈ ഭാഗങ്ങളില്‍ പൈലിങ് നടക്കുന്ന സമയത്ത് ബാരിക്കേഡുകള്‍ ഉപയോഗിച്ച് മറച്ചിരുന്നു. എന്നാല്‍ പൈലിങ് കഴിഞ്ഞതോടെ ബാരിക്കേഡുകളുടെ എണ്ണം നാമമാത്രമായി.  

പൈലിങ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് വലിയ കുഴികള്‍ നണ്ടിര്‍മിച്ച് അടുത്ത ഘട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. എട്ട് അടിയോളം താഴ്ചയുള്ള കുഴികളാണ് നിലവിലുള്ളത്. എന്നാല്‍ ഈ കുഴികളുടെ വശങ്ങളില്‍ ബാരിക്കെഡുകളോ ബസറുകളോ സ്ഥാപിച്ചിട്ടില്ല. ഇത് വലിയ അപകടത്തിനു കാരണമാകും. ദിവസവും നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. സമീപമുള്ള ബെവ്‌കോ ഔട്ട്‌ലെറ്റിലേക്കും, സ്‌കൂളിലേക്കും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ ദിവസവും ഇത് വഴി കടന്നു പോകുന്നുമുണ്ട്. വാഹനങ്ങള്‍ക്ക് സൈഡ് നല്‍കേണ്ടി വരുമ്പോള്‍ വാഹനങ്ങള്‍ കുഴിയിലേക്ക് മറിയാന്‍ സാധ്യത കൂടുതലാണ്. പൈലിങിന്റെ ഭാഗമായി നണ്ടില്‍ക്കുന്ന കമ്പിയിലേക്കായിരിക്കും വാഹനങ്ങള്‍ മറിയുക. ഇത് വലിയ അപകടങ്ങള്‍ക്കു കാരണമാകും.  

കൂടാതെ രാത്രി കാലങ്ങളില്‍ ഇവിടെ വെളിച്ചമില്ലാത്തതും വന്‍ അപകടത്തിന് വഴിവെക്കുന്നു. മുന്നൂറ് മീറ്ററോളം ജോലിനടക്കുന്ന റെയില്‍വേ പാളത്തിന് പടിഞ്ഞാറു ഭാഗത്ത് നാലു ബോഡുകള്‍ മാത്രമാണുള്ളത്. അതാകട്ടെ ഫ്‌ലൂറസെന്റുമല്ല. രാത്രികാലങ്ങളില്‍ അപായ മുന്നറിയിപ്പുകള്‍ ശ്രദ്ധയില്‍ പെടുത്തുന്ന ലൈറ്റുകളും സ്ഥാപിച്ചിട്ടില്ല. മേല്‍പ്പാല കരാര്‍ ജോലിയേറ്റെടുത്തവര്‍ക്ക് ജനറേറ്റര്‍ ലൈറ്റ് സംവിധാനങ്ങളുണ്ട്. പണികഴിയുന്ന മുറയ്‌ക്ക് അതിന്റെ പ്രവര്‍ത്തനവും നണ്ടിര്‍ത്തും. കൂടാതെ മേല്‍പ്പാല നിര്‍മാണത്തിന് ജോലിചെയ്യുന്ന ജോലിക്കാര്‍ക്കും വേണ്ടത്ര സുരക്ഷയില്ലായെന്നതും പ്രധാനപ്പെട്ട കാര്യമാണ്. പൈലിങ് കുഴിയില്‍ ഇറങ്ങി ജോലിചെയ്യുന്ന തൊഴിലാളികള്‍ ധരിക്കേണ്ട സുരക്ഷ ഉപകരണങ്ങളായ ഹെല്‍മെറ്റ്, ബൂട്ട്‌സ്, എന്നിവയൊന്നുമില്ലാതെ ജീവന്‍ പണയംവെച്ചാണ് അവര്‍ ജോലിചെയ്യുന്നത്. പലരീതിയില്‍ അപകട സാധ്യത ഉണ്ടായിട്ടും ഒന്നും വകവെയ്‌ക്കാതെയാണ് കരാറുകാര്‍ നിര്‍മ്മാണം നടത്തുന്നതെന്നാണ് ആക്ഷേപം.

Tags: റെയില്‍വേconstructionBridge
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു; പെരുമ്പളത്തെ റോഡുകള്‍ ശോച്യാവസ്ഥയില്‍ തന്നെ, സൈക്കിള്‍ യാത്ര പോലും ബുദ്ധിമുട്ടിൽ

Kerala

ഏറ്റുമാനൂര്‍ ക്ഷേത്ര മൈതാനത്ത് അനാവശ്യ നിര്‍മ്മിതി; എതിർപ്പുമായി ഹിന്ദുസംഘടനാ നേതാക്കള്‍, 14ന് തെക്കേനടയില്‍ ഉപവാസം

Kottayam

എട്ടുവര്‍ഷമായി അപ്രോച്ച് റോഡില്ലാതെ ഒരു പാലം! തെരഞ്ഞെടുപ്പായതോടെ പാലാക്കാരെ പറ്റിക്കാന്‍ വീണ്ടും വാഗ്ദാനം

Kerala

സനാതന ധര്‍മ്മത്തെ ആര്‍ക്കും തകര്‍ക്കാനാവില്ലെന്ന് മഹാമാഘ മഹോത്സവത്തില്‍ ഗവര്‍ണര്‍, സ്റ്റോപ്പ് മെമ്മോയ്‌ക്കെതിരെ സംഘാടകര്‍ ഹൈക്കോടതിയില്‍

Kerala

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ലാറ്റ് നിര്‍മാണം മുടക്കി: ആരോപണത്തില്‍ മന്ത്രി എം.ബി. രാജേഷിനെതിരെ പരാതി നല്‍കി അനില്‍ അക്കര

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.