Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കേരളത്തിന് നെടുകെ വെള്ളക്കെട്ടുണ്ടാകും; സില്‍വര്‍ലൈന്‍ ഭിത്തി അണക്കെട്ടാകും

കേരളത്തിനാകെ വെള്ളക്കെട്ടും പ്രതിവര്‍ഷം ഒന്നോ രണ്ടോ പ്രളയക്കെടുതിയും വരുത്തുന്നതാവും പദ്ധതിയെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍ പങ്കുവയ്‌ക്കുന്ന ആശങ്ക പരിസ്ഥിതി പ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരും ശരിവയ്‌ക്കുന്നു. കുട്ടനാട്ടില്‍ നിര്‍മിച്ച ആലപ്പുഴ-ചങ്ങനാശ്ശേരി റോഡും കുട്ടനാട്ടിലൂടെ കടന്നുപോകുന്ന തീരദേശ റെയില്‍പാതയും കഴിഞ്ഞ രണ്ട് പ്രളയങ്ങള്‍ക്കും കാരണമായതായി സര്‍ക്കാര്‍ തന്നെ സമ്മതിച്ചു.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Jan 10, 2022, 09:44 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്: മുല്ലപ്പെരിയാര്‍ അണക്കെട്ട് കേരളത്തിന് ഭീഷണിയാണെന്നു പറയുന്ന പിണറായി സര്‍ക്കാരിന്റെ സില്‍വര്‍ലൈന്‍ പദ്ധതി, കേരളത്തിന് നെടുകെ കൂറ്റന്‍ അണക്കെട്ട് നിര്‍മിക്കുന്നതിന് തുല്യമാകും. മൂന്ന് ജില്ലയ്‌ക്കാണ് മുല്ലപ്പെരിയാര്‍ ഭീഷണിയെങ്കില്‍ മുഴുവന്‍ കേരളത്തിനും ദുരിതമാകും സില്‍വര്‍ലൈന്‍ എന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. ഗതാഗതത്തിന് ചെലവു കുറഞ്ഞ ബദല്‍ നിര്‍ദ്ദേശങ്ങളും ഇവര്‍ അവതരിപ്പിക്കുന്നുണ്ട്.

കേരളത്തിനാകെ വെള്ളക്കെട്ടും പ്രതിവര്‍ഷം ഒന്നോ രണ്ടോ പ്രളയക്കെടുതിയും വരുത്തുന്നതാവും പദ്ധതിയെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍ പങ്കുവയ്‌ക്കുന്ന ആശങ്ക പരിസ്ഥിതി പ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരും ശരിവയ്‌ക്കുന്നു. കുട്ടനാട്ടില്‍ നിര്‍മിച്ച ആലപ്പുഴ-ചങ്ങനാശ്ശേരി റോഡും കുട്ടനാട്ടിലൂടെ കടന്നുപോകുന്ന തീരദേശ റെയില്‍പാതയും കഴിഞ്ഞ രണ്ട് പ്രളയങ്ങള്‍ക്കും കാരണമായതായി സര്‍ക്കാര്‍ തന്നെ സമ്മതിച്ചു. തുടര്‍ന്നാണ് എം-സി റോഡിനിരുവശവും വെള്ളമൊഴുകാന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഇത് ഒരു പാഠമായി കാണാത്ത സര്‍ക്കാര്‍ നടപടിയെയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നത്.

”വെള്ളക്കെട്ട് ഉറപ്പാണ്. പാത നിലത്തൂടെയാണ് പോകുന്നതെങ്കില്‍ ഇരുവശത്തും കൂറ്റന്‍ ഭിത്തി നിര്‍മിക്കേണ്ടിവരും. മനുഷ്യനും മൃഗങ്ങള്‍ക്കും പോലും മുറിച്ചുകടക്കാനാവാത്തവിധം സുരക്ഷാഭിത്തി കെട്ടണം. ഇത് വന്‍തോതില്‍ മഴവെള്ളമൊഴുക്ക് തടയും. മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങള്‍ അടയും. ഓരോ അരക്കിലോമീറ്ററും അടിപ്പാതയും വെള്ളമൊഴുകാന്‍ സൗകര്യവുമൊരുക്കുമെന്ന മുഖ്യമന്ത്രിയുടെ വാദമൊക്കെ വെറും പറച്ചിലാണ്,” ഇ. ശ്രീധരന്‍ പറയുന്നു.

കൊച്ചി മെട്രോയുടെ നിര്‍മാണം തൂണുകളിലായിട്ടുപോലും റോഡിനിരുവശത്തും വന്ന തടസങ്ങള്‍ വെള്ളക്കെട്ടിനു കാരണമായി. ഓടകളും അഴുക്കുചാലുകളും വലുതാക്കുകയും വൃത്തിയാക്കുകയും ചെയ്യേണ്ട ചുമതല കൊച്ചി കോര്‍പ്പറേഷന്‍ നിര്‍വഹിക്കാഞ്ഞതിനാലാണ് വെള്ളക്കെട്ടുണ്ടായത്. അതിനേക്കാള്‍ വലിയ പ്രശ്നങ്ങളായിരിക്കും സില്‍വര്‍ ലൈന്‍ സംരക്ഷണഭിത്തിയുണ്ടാക്കുക. അണക്കെട്ടുപോലെ അപകടകരമായ സ്ഥിതിയും ഇതുണ്ടാക്കും.

എന്നാല്‍, എലിവേറ്റഡ് (തൂണിലൂടെ) ആയോ തുരങ്കമാര്‍ഗമോ സ്വീകരിച്ചാല്‍ ഈ പ്രശ്നം ഒഴിവാക്കാമെന്നാണ് ഒരു ബദല്‍ നിര്‍ദ്ദേശം.

Tags: keralaK railSilverസില്‍വര്‍ ലൈന്‍ പദ്ധതിപ്രളയ ദുരിതാശ്വാസം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമേരിക്ക വരെ വിറങ്ങലിച്ചപ്പോൾ ശരിയായ നിലപാടെടുത്തത് കേരളമാണ് ; കേരളത്തിലെ ആരോഗ്യമേഖല ലോകനിലവാരത്തിലുള്ളതാണ് ; എം വി ഗോവിന്ദൻ

Kerala

ജോർജ് കുര്യൻ കേന്ദ്രമന്ത്രിപദത്തിൽ ഒരു വർഷം: കേരളത്തിന് വേണ്ടി 1,532 കോടി രൂപയുടെ പദ്ധതികൾ, നേട്ടങ്ങൾ ഏറെ

ബജ്‌റംഗ്ദളിന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ നടത്തിയ ധര്‍ണ ക്ഷേത്രീയ സംയോജക് ജിജേഷ് പട്ടേരി ഉദ്ഘാടനം ചെയ്യുന്നു
Thiruvananthapuram

തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ആസൂത്രിത കേന്ദ്രമായി കേരളം മാറുന്നു: ബജ്‌റംഗ്ദള്‍

Kerala

അമിത് ഷാ ജൂലൈ 13 ന് കേരളത്തില്‍

Kerala

ദേശവിരുദ്ധ പ്രവർത്തനത്തിനെതിരെ വിവരം കൈമാറാനും ഭയം; നീതീന്യായപരിപാലകർ പോലും ഹിറ്റ് ലിസ്റ്റിൽ, കേരളത്തിൽ അതിരൂക്ഷ സാഹചര്യം: എൻ.ഹരി

പുതിയ വാര്‍ത്തകള്‍

ഭാരതാംബ എങ്ങനെ മതചിഹ്നമാകും; കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി

ചികിത്സയ്‌ക്കായി മുഖ്യമന്ത്രി വീണ്ടും വിദേശത്തേയ്‌ക്ക്; ഇന്ന് അർദ്ധരാത്രിയോടെ ദുബായ് വഴി അമേരിക്കയിലേക്ക്

നിപ: കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ജാഗ്രതാ നിർദേശം, സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതിന് പോലീസിന്റെ കൂടി സഹായം തേടും

ബംഗ്ലാദേശിൽ ഹിന്ദു ബാലനെ കുത്തിക്കൊന്നു; ജോണി ദാസിന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റ് ധാക്ക ക്ഷേത്രം തകർക്കുന്നതിനെക്കുറിച്ച്

‘പ്രേം നസീര്‍ മരിച്ചത് മനസ് വിഷമിച്ച്, ദിവസവും മേക്കപ്പിട്ടിറങ്ങും, ബഹദൂറിന്റേയും അടൂര്‍ ഭാസിയുടേയും വീട്ടില്‍ പോയിരുന്ന് കരയും!

അവഗണനയും കയ്യേറ്റവും എവിഎം കനാല്‍ നാശത്തിന്റെ വക്കില്‍

കോട്ടയം മെഡിക്കല്‍ കോളജില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്; തകർന്ന കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ലായിരുന്നുവെന്ന് ആർപ്പൂക്കര പഞ്ചായത്ത്

വര്‍ഷങ്ങളുടെ കാത്തിരിപ്പ്; വിഴിഞ്ഞത്ത് പുതിയ പാലം വരുന്നു

ആള്‍സെയിന്റ്‌സ് - ചാക്ക റോഡ്‌

വിമാനത്താവള വികസനത്തിന് ചാക്ക, ആള്‍സെയിന്റ്‌സ് റോഡ് ഏറ്റെടുക്കുന്നു

മാഗ്നസ് കാള്‍സന്‍ (ഇടത്ത്) ഗുകേഷ് (വലത്ത്)

വീണ്ടും മാഗ്നസ് കാള്‍സനെ തോല്‍പിച്ച് ഗുകേഷ്; ഗുകേഷ് ദുര്‍ബലനായ കളിക്കാരനാണെന്ന മാഗ്നസ് കാള്‍സന്റെ വിമര്‍ശനത്തിന് ചുട്ട മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies