Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഉസ്മാന്‍ വണ്ടര്‍; രണ്ടാം ഇന്നിങ്‌സിലും സെഞ്ച്വറി നേടി ഉസ്മാന്‍ ഖവാജ

ഇന്നലെ ഏഴു വിക്കറ്റിന് 258 റണ്‍സെന്ന സ്‌കോറിന് ഇന്നിങ്‌സ് പുനരാരംഭിച്ച ഇംഗ്ലണ്ട് 294 റണ്‍സിന് ഓള്‍ഔട്ടായി. ഇതോടെയാണ് ഓസീസിന് 122 റണ്‍സ് ലീഡ് ലഭിച്ചത്. ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 416 റണ്‍സാണ് എടുത്തത്. 103 റണ്‍സുമായി കഴിഞ്ഞ ദിവസം പുറത്താകാതെ നിന്ന ജോണി ബെയര്‍സ്‌റ്റോ 113 റണ്‍സിന് കീഴടങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2022, 09:51 pm IST
in Cricket

സിഡ്‌നി: രണ്ടാം ഇന്നിങ്‌സിലും സെഞ്ച്വറി നേടി റിക്കാര്‍ഡ് കുറിച്ച ഉസ്മാന്‍ ഖവാജയുടെ മികവില്‍ ഓസ്‌ട്രേലിയ മുന്നോട്ടുവച്ച 388 വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് നാലാം ടെസ്റ്റിന്റെ നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ മുപ്പത് റണ്‍സ് എടുത്തു. ഒരു ദിവസത്തെ കളി ശേഷിക്കെ അവര്‍ക്ക്് ഇനി 358 റണ്‍സ് വേണം. പത്ത് വിക്കറ്റും കൈവശമുണ്ട്. ഓപ്പണര്‍മാരായ സാക്് ക്രോളിയും (22) ഹസീബ് ഹമീദും (8) പുറത്താകാതെ നില്‍ക്കുന്നു.  

ഒന്നാം ഇന്നിങ്‌സില്‍ 122 റണ്‍സ് ലീഡ് നേടിയ ഓസ്‌ട്രേലിയ  ആറു വിക്കറ്റിന് 265 റണ്‍സ് നേടി രണ്ടാം ഇന്നിങ്‌സ് അവസാനിപ്പിച്ചതോടെയാണ് ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 388 റണ്‍സായത്. ഉസ്മാന്‍ ഖവാജയുടെ സെഞ്ച്വറിയാണ് ഓസീസിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. ഖവാജ 101 റണ്‍സുമായി പുറത്താകാതെ നിന്നു.  138 പന്ത്് നേരിട്ട ഖവാജ പത്ത് ഫോറും രണ്ട് സിക്‌സറും അടിച്ചു. ഏറെക്കാലത്തിനുശേഷം ടീമില്‍ തിരിച്ചെത്തിയ ഖവാജ ആദ്യ ഇന്നിങ്‌സിലും സെഞ്ച്വറി (137) കുറിച്ചിരുന്നു.  

സിഡ്‌നിയില്‍ ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമാണ് ഖവാജ. 1968-69 ല്‍ വിന്‍ഡീസിനെതിരെ ഡഗ് വാള്‍ട്ടേഴ്‌സാണ് സിഡ്‌നി ഗ്രൗണ്ടില്‍ ആദ്യമായി രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി നേടിയത്. 2005-06 സീസണില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ റിക്കി പോണ്ടിംഗ് ഈ നേട്ടം കൈവരിച്ചിരുന്നു. ആഷസ് പരമ്പരയില്‍ ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും ശതകം കുറിക്കുന്ന ഒമ്പതാമത്തെ താരം കൂടിയാണ് ഖവാജ.

ഇന്നലെ ഏഴു വിക്കറ്റിന് 258 റണ്‍സെന്ന സ്‌കോറിന് ഇന്നിങ്‌സ് പുനരാരംഭിച്ച ഇംഗ്ലണ്ട് 294 റണ്‍സിന് ഓള്‍ഔട്ടായി. ഇതോടെയാണ് ഓസീസിന് 122 റണ്‍സ് ലീഡ് ലഭിച്ചത്. ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 416 റണ്‍സാണ് എടുത്തത്. 103 റണ്‍സുമായി കഴിഞ്ഞ ദിവസം പുറത്താകാതെ നിന്ന ജോണി ബെയര്‍സ്‌റ്റോ 113 റണ്‍സിന്  കീഴടങ്ങി.  

രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഓസ്‌ട്രേലിയയക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ (3) നഷ്ടമായി. മാര്‍ക്കസ് ഹാരിസ് (27), മാര്‍നസ് ലാബുഷെയ്ന്‍ (29), സ്റ്റീവ് സ്്മിത്ത്് (23) എന്നിവര്‍ക്കും അധികസമയം പിടിച്ചുനില്‍ക്കാനായില്ല. എന്നാല്‍ ഖവാജയും കാമറൂണ്‍ ഗ്രീനും പൊരുതി നിന്നതോടെ ഓസീസ് സ്്‌കോര്‍ ഉയര്‍ന്നു. അഞ്ചാം വിക്കറ്റില്‍ ഇവര്‍ 179 റണ്‍സ് അടിച്ചെടുത്തു. കാമറൂണ്‍ ഗ്രീന്‍ 122 പന്തില്‍ ഏഴു ഫോറും ഒരു സിക്‌സറും സഹിതം 74 റണ്‍സ് നേടി പുറത്തായി. തുടര്‍ന്നെത്തിയ അലക്‌സ് കാരി പൂജ്യത്തിന് കീഴടങ്ങിയതോടെ ഓസ്‌ട്രേലിയ ആറിന് 265 റണ്‍സെന്ന സ്‌കോറിന് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

Tags: centuryഓസ്ട്രേലിയടെസ്റ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

നിര്‍ഭയം നിസങ്ക

Cricket

മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ, പരമ്പരയും സ്വന്തമാക്കി, യശസ്വി ജയ്‌സ്വാളിന് കന്നി ഏകദിന സെഞ്ച്വറി

Vicharam

ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍ വഴിമുട്ടിനിൽക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍

Sports

കാഴ്‌ച്ച മറച്ച് കണ്ണീർ : ഗ്യാലറിയിൽ തൊഴുകൈകളോടെ ഈശ്വരന് നന്ദി പറഞ്ഞ് നിതീഷ് കുമാറിന്റെ പിതാവ് മുത്തിയാല റെഡ്ഡി

Cricket

നാലാം ടി 20; ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍, സഞ്ജുവിനും തിലകിനും സെഞ്ച്വറി,, സഞ്ജുവിന്റെ സികസ് ഗാലറിയില്‍ പതിച്ച് യുവതിക്ക് പരിക്ക

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.