Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

2006ല്‍ ജെയ്ഷ് ഇ മൊഹമ്മദ് തീവ്രവാദികള്‍ ആര്‍എസ്എസ് ആസ്ഥാനമന്ദിരം ആക്രമിച്ചിരുന്നു; മൂവരെയും അന്ന് സുരക്ഷാസേന വകവരുത്തി

2006ലും ജെയ്ഷ് ഇ മൊഹമ്മദ് തീവ്രവാദികള്‍ നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനമന്ദിരത്തിന് നേരെ ആക്രമണം നടത്തിയിരുന്നു. അന്ന് മൂന്ന് ജെയ്ഷ് ഇ മൊഹമ്മദ് തീവ്രവാദികളാണ് ആക്രമണത്തില്‍ പങ്കെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2022, 04:16 pm IST
in India

മുംബൈ: 2006ലും ജെയ്ഷ് ഇ മൊഹമ്മദ് തീവ്രവാദികള്‍ നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനമന്ദിരത്തിന് നേരെ ആക്രമണം നടത്തിയിരുന്നു. അന്ന് മൂന്ന് ജെയ്ഷ് ഇ മൊഹമ്മദ് തീവ്രവാദികളാണ് ആക്രമണത്തില്‍ പങ്കെടുത്തത്.

എകെ 47 തോക്കുകളും ഗ്രനേഡുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. പക്ഷെ സുരക്ഷാ സേന ഇവരെ വധിച്ചു.  ആര്‍എസ്എസ് ആസ്ഥാനമന്ദിരം ആക്രമിക്കാനുള്ള പദ്ധതി ജെയ്ഷ് ഇ മൊഹമ്മദ് ഉപേക്ഷിച്ചിട്ടില്ല എന്നാണ് കശ്മീരില്‍ അറസ്റ്റിലായ നായ്‌കൂ എന്ന തീവ്രവാദിയില്‍ നിന്നും ലഭിച്ച വിവരത്തില്‍ നിന്നും മനസ്സിലാകുന്നത്. ഇവിടെ സ്‌ഫോടനം നടത്താന്‍ ജെയ്ഷ് ഇ മൊഹമ്മദ് തീവ്രവാദികള്‍ പദ്ധതിയിട്ടിരുന്നു. നായ്‌കൂ എന്ന ജെയ്ഷ് ഇ മൊഹമ്മദ് ഭീകരനുള്‍പ്പെട്ട തീവ്രവാദികളുടെ ഒരു സംഘം 2021 ജൂലായില്‍ ഇതേക്കുറിച്ച് വിശദമായി പഠിക്കാന്‍ നാഗ്പൂരില്‍ എത്തിയിരുന്നു. രണ്ട് മൂന്ന് ദിവസത്തോളം ഇവര്‍ നഗരത്തില്‍ താമസിച്ചു. ആര്‍എസ്എസ് ആസ്ഥാനമന്ദിരത്തില്‍ മാത്രമല്ല, രെഷ്മീബാഗിലെ ഹെഡ്‌ഗേവാര്‍ ഭവനും ഇവര്‍ സന്ദര്‍ശിച്ചു. റിപ്പബ്ലിക് ദിനത്തിനാണ് ഇവര്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതെന്ന് കരുതുന്നു.

ഇയാള്‍ക്കെതിരെ യുഎപിഎ ചുമത്തിയാണ് നാഗ്പൂര്‍ പൊലീസ് കമ്മീഷണര്‍ അമിതേഷ് കുമാര്‍ കേസെടുത്തിരിക്കുന്നത്. മറ്റ് തീവ്രവാദികളെ കണ്ടെത്താന്‍ നാഗ്പൂര്‍ ക്രൈംബ്രാഞ്ച് ഒരു ടീമിനെ രൂപവല്‍ക്കരിച്ച് അന്വേഷണം തുടങ്ങി.

ആര്‍എസ്എസ് ആസ്ഥാനമന്ദിരത്തിലും ഹെഡ്‌ഗേവാര്‍ ഭവനിലും ഫൊട്ടോഗ്രാഫി നിരോധിച്ചു. ഈ പ്രദേശത്തിന് ചുറ്റും ഡ്രോണുകളും നിരോധിച്ചു. ഈ കെട്ടിടങ്ങളുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ഡ്രോണ്‍ കണ്ടെത്തിയാല്‍ പൊലീസ് നശിപ്പിക്കുകയോ പിടിച്ചെടുക്കുകയോ ചെയ്യും.

ജെയ്ഷ് ഇ മൊഹമ്മദിന്റെ ഒരു രഹസ്യസംഘം തന്നെ ഇതിനായി പ്രവര്‍ത്തിച്ചുവരുന്നതായാണ് അറിവ്. തീവ്രവാദികളുടെ ഏത് ആക്രമണവും നശിപ്പിക്കാന്‍ സംസ്ഥാനപൊലീസിനും കേന്ദ്ര ഏജന്‍സികളും കഴിയുമെന്ന് മുന്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ‘എന്തായാലും ഇത് ഗൗരവപ്പെട്ട വിഷയമാണ്. ഇതുപൊലെ ഒരു രഹസ്യനിരീക്ഷണം നടക്കാന്‍ പാടില്ലായിരുന്നു. ഇപ്പോള്‍ പൊലീസ് കേന്ദ്ര ഏജന്‍സികളും ജാഗ്രതയിലാണ്. ഭയപ്പെടാനൊന്നുമില്ല,’ ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

Tags: ആര്‍എസ്എസ്terroristsHeadജെയ്ഷ് ഇ മുഹമ്മദ്നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനമന്ദിരംആര്‍എസ്എസ് ആസ്ഥാനമന്ദിരം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദാവൂദ് ഭീകര സംഘത്തിലെ പ്രധാനി ഹുഫൈസ മുംബൈയിൽ പിടിയിലായി

World

ബലൂചിസ്ഥാനിൽ പട്ടാപ്പകൽ അജ്ഞാതരായ അക്രമികൾ അഞ്ച് പേരെ വെടിവച്ചു കൊന്നു

News

ഭീകരർ വിരട്ടി, പാക് പഞ്ചാബിലെ പേരിടൽ നീട്ടി

World

ഖൈബർ പഖ്തൂൺഖ്വയിൽ സായുധ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ : 14 തീവ്രവാദികൾ കൊല്ലപ്പെട്ടു

India

ഭാരത സർക്കാരിനെ അട്ടിമറിച്ച് ശരിയത്ത് ഭരണം നടപ്പിലാക്കാൻ ചെങ്കോട്ട സ്‌ഫോടനം: എൻഐഎ 7,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; ഡോക്ടർമാർ ഉൾപ്പെടെ 10 പ്രതികൾ

പുതിയ വാര്‍ത്തകള്‍

പി എം ശ്രീയെ കുറ്റപ്പെടുത്തിയവര്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നു, ബന്ധുനിയമനത്തിലും അവസരവാദം: എം വി ഗോവിന്ദന്‍

സി എം ആര്‍ എല്‍-എക്‌സാലോജിക് മാസപ്പടി കേസ്: സുപ്രീംകോടതിയില്‍ തടസ ഹര്‍ജി

രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും ഉടമസ്ഥരായ യംഗ് ഇന്ത്യ പ്രവൈറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഭാഗമായ യംഗ് ഇന്ത്യാ ഫൗണ്ടേഷന്‍ 2024ല്‍ സൗരവ് ദാസിന് പുരസ്കാരം നല്‍കി (ഇടത്ത്) 53 പേരുടെ മരണത്തില്‍ കലാശിച്ച ദല്‍ഹി കലാപത്തിന്‍റെ ആസൂത്രകന്‍ ഉമര്‍ ഖാലിദിനൊപ്പം സൗരവ് ദാസ് (നടുവില്‍) നോര്‍വ്വെയിലെ ആവിഷ്കാരസ്വാതന്ത്ര്യത്തിന് വാദിക്കുന്ന വേള്‍ഡ് എക്സ്പ്രഷന്‍ ഫോറം വേദിയില്‍ സൗരവ് ദാസ് (വലത്ത്)

കോക്രോച്ച് പാര്‍ട്ടി വക്താവ് സൗരവ് ദാസ് ബിജെപി വിരുദ്ധന്‍, രാഹുല്‍ ഗാന്ധിയുടെ യംഗ് ഇന്ത്യ പുരസ്കരിച്ച യുവാവ്, ഉമര്‍ഖാലിദിന്റെ ചങ്ങാതി

വിസ ദുരുപയോഗം , ജെൻസി കലാപത്തിന് ആളെ കൂട്ടുന്ന പാറ്റാ തലവൻ അഭിജിത് ദീപ്കെയെ യുഎസ് നാടുകടത്തിയോ ?

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

അഴിമതി ആരോപണം: വയനാട് കുടുംബശ്രീയില്‍ നടപടി,സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും ഡിവൈഎഫ്‌ഐ നേതാവിനെയും പുറത്താക്കി

കലൂരില്‍ വെളുപ്പിന് പെണ്‍കുട്ടികളെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി അക്ബര്‍ പിടിയില്‍

ആയയെ ജാതി അധിക്ഷേപം നടത്തി സ്‌കൂളിലെ ജാലിയില്‍ നിന്ന് പറഞ്ഞുവിട്ടെന്ന് പരാതി

പ്രായമുള്ള ഒരാള്‍ പോസ്റ്റര്‍ മടക്കി വിശറിയാക്കി കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസിന് വീശിക്കൊടുക്കുന്നു (ഇടത്ത്) ദല്‍ഹിയിലെ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ സൗരവ് ദാസ് ഇടയ്ക്കിടെ കോള്‍ഡ് കോഫി കുടിക്കുന്നു (വലത്ത്)

കോക്രോച്ച് ജനതാ പാര്‍ട്ടി മുഖ്യവക്താവ് സൗരവ് ദാസിന് സമരപ്പന്തലില്‍ ചൂട് സഹിക്കാന്‍ പറ്റുന്നില്ല, വീശിത്തണുപ്പിച്ച് സഹപ്രവര്‍ത്തകന്‍

ഇവരാണ് മോദിയെ രാജിവയ്‌പ്പിക്കാൻ ഇറങ്ങിയ പാറ്റകൾ : ബസ് കൂലി പോലുമില്ലാതെ പ്രവർത്തിക്കുന്ന എബിവിപിക്കാരുടെ മുന്നിലാണോ ഈ അമുൽ ബേബി സമരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.