Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

2006ല്‍ ജെയ്ഷ് ഇ മൊഹമ്മദ് തീവ്രവാദികള്‍ ആര്‍എസ്എസ് ആസ്ഥാനമന്ദിരം ആക്രമിച്ചിരുന്നു; മൂവരെയും അന്ന് സുരക്ഷാസേന വകവരുത്തി

2006ലും ജെയ്ഷ് ഇ മൊഹമ്മദ് തീവ്രവാദികള്‍ നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനമന്ദിരത്തിന് നേരെ ആക്രമണം നടത്തിയിരുന്നു. അന്ന് മൂന്ന് ജെയ്ഷ് ഇ മൊഹമ്മദ് തീവ്രവാദികളാണ് ആക്രമണത്തില്‍ പങ്കെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2022, 04:16 pm IST
in India

മുംബൈ: 2006ലും ജെയ്ഷ് ഇ മൊഹമ്മദ് തീവ്രവാദികള്‍ നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനമന്ദിരത്തിന് നേരെ ആക്രമണം നടത്തിയിരുന്നു. അന്ന് മൂന്ന് ജെയ്ഷ് ഇ മൊഹമ്മദ് തീവ്രവാദികളാണ് ആക്രമണത്തില്‍ പങ്കെടുത്തത്.

എകെ 47 തോക്കുകളും ഗ്രനേഡുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. പക്ഷെ സുരക്ഷാ സേന ഇവരെ വധിച്ചു.  ആര്‍എസ്എസ് ആസ്ഥാനമന്ദിരം ആക്രമിക്കാനുള്ള പദ്ധതി ജെയ്ഷ് ഇ മൊഹമ്മദ് ഉപേക്ഷിച്ചിട്ടില്ല എന്നാണ് കശ്മീരില്‍ അറസ്റ്റിലായ നായ്‌കൂ എന്ന തീവ്രവാദിയില്‍ നിന്നും ലഭിച്ച വിവരത്തില്‍ നിന്നും മനസ്സിലാകുന്നത്. ഇവിടെ സ്‌ഫോടനം നടത്താന്‍ ജെയ്ഷ് ഇ മൊഹമ്മദ് തീവ്രവാദികള്‍ പദ്ധതിയിട്ടിരുന്നു. നായ്‌കൂ എന്ന ജെയ്ഷ് ഇ മൊഹമ്മദ് ഭീകരനുള്‍പ്പെട്ട തീവ്രവാദികളുടെ ഒരു സംഘം 2021 ജൂലായില്‍ ഇതേക്കുറിച്ച് വിശദമായി പഠിക്കാന്‍ നാഗ്പൂരില്‍ എത്തിയിരുന്നു. രണ്ട് മൂന്ന് ദിവസത്തോളം ഇവര്‍ നഗരത്തില്‍ താമസിച്ചു. ആര്‍എസ്എസ് ആസ്ഥാനമന്ദിരത്തില്‍ മാത്രമല്ല, രെഷ്മീബാഗിലെ ഹെഡ്‌ഗേവാര്‍ ഭവനും ഇവര്‍ സന്ദര്‍ശിച്ചു. റിപ്പബ്ലിക് ദിനത്തിനാണ് ഇവര്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതെന്ന് കരുതുന്നു.

ഇയാള്‍ക്കെതിരെ യുഎപിഎ ചുമത്തിയാണ് നാഗ്പൂര്‍ പൊലീസ് കമ്മീഷണര്‍ അമിതേഷ് കുമാര്‍ കേസെടുത്തിരിക്കുന്നത്. മറ്റ് തീവ്രവാദികളെ കണ്ടെത്താന്‍ നാഗ്പൂര്‍ ക്രൈംബ്രാഞ്ച് ഒരു ടീമിനെ രൂപവല്‍ക്കരിച്ച് അന്വേഷണം തുടങ്ങി.

ആര്‍എസ്എസ് ആസ്ഥാനമന്ദിരത്തിലും ഹെഡ്‌ഗേവാര്‍ ഭവനിലും ഫൊട്ടോഗ്രാഫി നിരോധിച്ചു. ഈ പ്രദേശത്തിന് ചുറ്റും ഡ്രോണുകളും നിരോധിച്ചു. ഈ കെട്ടിടങ്ങളുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ഡ്രോണ്‍ കണ്ടെത്തിയാല്‍ പൊലീസ് നശിപ്പിക്കുകയോ പിടിച്ചെടുക്കുകയോ ചെയ്യും.

ജെയ്ഷ് ഇ മൊഹമ്മദിന്റെ ഒരു രഹസ്യസംഘം തന്നെ ഇതിനായി പ്രവര്‍ത്തിച്ചുവരുന്നതായാണ് അറിവ്. തീവ്രവാദികളുടെ ഏത് ആക്രമണവും നശിപ്പിക്കാന്‍ സംസ്ഥാനപൊലീസിനും കേന്ദ്ര ഏജന്‍സികളും കഴിയുമെന്ന് മുന്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ‘എന്തായാലും ഇത് ഗൗരവപ്പെട്ട വിഷയമാണ്. ഇതുപൊലെ ഒരു രഹസ്യനിരീക്ഷണം നടക്കാന്‍ പാടില്ലായിരുന്നു. ഇപ്പോള്‍ പൊലീസ് കേന്ദ്ര ഏജന്‍സികളും ജാഗ്രതയിലാണ്. ഭയപ്പെടാനൊന്നുമില്ല,’ ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

Tags: ആര്‍എസ്എസ്terroristsHeadജെയ്ഷ് ഇ മുഹമ്മദ്നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനമന്ദിരംആര്‍എസ്എസ് ആസ്ഥാനമന്ദിരം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരിലെ ഗണ്ടേർബാൽ ജില്ലയിൽ തീവ്രവാദിയെ വധിച്ച് സൈന്യം ; ഓപ്പറേഷൻ തുടരുന്നു

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

Entertainment

തീവ്രവാദികളെ സഹായിച്ചത് ഇവിടുത്തെ മീഡിയ ആണ്;ധുരന്ധറി’ലെ മുംബൈ ഭീകരാക്രമണ ഫൂട്ടേജ്

World

കശ്മീരിലെ വിഘടനവാദികൾക്ക് പരസ്യമായി പിന്തുണ നൽകി മുനീറും ഷഹബാസും ; ഇന്ത്യയ്‌ക്കെതിരെ വിഷം വമിപ്പിക്കാനായി കശ്മീർ ഐക്യദാർഢ്യ ദിനാഘോഷം

India

പാകിസ്ഥാൻ ഒരു ഭീകര രാജ്യമാണ്: 17 വർഷം തടവിന് ശിക്ഷിക്കപ്പെട്ട 32 കാരിയായ അഭിഭാഷക ഇമാൻ മസാരിയുടെ പ്രതിഷേധം ഷഹബാസിനെ ഞെട്ടിച്ചു

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്ക് വീണ്ടും ഇറാന്‍ അടച്ചു; അമേരിക്കയുടെ നാവിക ഉപരോധം പിന്‍വലിക്കാത്തതുകൊണ്ടെന്ന് വിശദീകരണം

ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് യുവാവിനെ കാണാതായെന്ന് പരാതി, സംഭവം കോഴിക്കോട്

നോയിഡ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ആദിത്യ ആനന്ദ് തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റിൽ ; ആദിത്യയ്‌ക്ക് തീവ്ര ഇടതുപക്ഷ സംഘടനയുമായി ബന്ധം

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

‘ മുസ്ലീങ്ങൾ അല്ലാത്തവരും ഖുറാൻ വായിക്കണം , അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ചാൽ നിങ്ങൾക്കും ഇസ്ലാമിൽ വിശ്വസിക്കാം ‘ ; മുംതാസ്

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.